ഉർവശിയുടെ സ്ഥാനത്ത് മറ്റൊരാളെ സങ്കൽപ്പിക്കാൻ കഴിയില്ല: ക്രിസ്റ്റോ ടോമി
Thursday, June 27, 2024 10:50 AM IST
ഉള്ളൊഴുക്ക് ചിത്രത്തിൽ ലീലാമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഉർവശി വിസമ്മതിച്ചിരുന്നെങ്കിൽ ആ സ്ഥാനത്ത് മറ്റൊരാളെ സങ്കൽപ്പിക്കാൻ കഴിയില്ലായിരുന്നവെന്ന് സംവിധായകൻ ക്രിസ്റ്റോ ടോമി.

ഉർവശിക്ക് ഈ റോൾ ചെയ്യാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുമോ എന്ന കാര്യത്തിൽ പേടിയുണ്ടായിരുന്നുവെന്നും ഉർവശി മാത്രമല്ല പാർവതി അവതരിപ്പിച്ച കഥാപാത്രവും മറ്റാരാലും പകരം വയ്ക്കാനാവാത്തതാണെന്നും ക്രിസ്റ്റോ പറയുന്നു.

സിനിമ എഴുതി തുടങ്ങിയപ്പോൾ കാസ്റ്റിനെ കുറിച്ച് ആലോചിച്ചിരുന്നില്ല. ആദ്യത്തെ സിനിമ ചെയ്യണമെന്നേ വിചാരിച്ചിട്ടുള്ളു. അതല്ലാതെ വലിയ രീതിയിൽ സിനിമ ചെയ്യണമെന്ന് കരുതിയിരുന്നില്ല.

പക്ഷേ ഉർവശി ചേച്ചി വന്നതിന് ശേഷം, ചേച്ചിയെ അല്ലാതെ മറ്റൊരാളെ ആ കഥാപാത്രത്തിലേക്ക് ആലോചിക്കാൻ ബുദ്ധിമുട്ടായിരുന്നു. എന്തെങ്കിലും ബുദ്ധിമുട്ടുകൊണ്ട് ചെയ്യാൻ പറ്റുമോ എന്ന സംശയം വരുമ്പോൾ തന്നെ പേടിയാകുമായിരുന്നു.

സിനിമ കണ്ടാൽ മനസിലാകും ആ റോൾ മറ്റാരാലും പകരം വയ്ക്കാനാവാത്തതാണെന്ന്. എനിക്ക് തോന്നുന്നില്ല മറ്റാരെങ്കിലും ഇത്രയും ആഴത്തിൽ സ്വാധീനിക്കാൻ കഴിയുന്ന തരത്തിൽ അഭിനയിക്കുമെന്ന്.

ഉർവശി മാത്രമല്ല, പാർവതിയാണെങ്കിലും ഈ സിനിമയിലെ ഡ്രീം കാസ്റ്റാണ്. ഇതിനേക്കാൾ നന്നായി കാസ്റ്റ് ചെയ്യാൻ പറ്റില്ല എന്ന് എനിക്ക് ഉറപ്പാണ്. അതിൽ എനിക്ക് വളരെ സന്തോഷമാണ്. ഇത്രയും നാൾ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്ന രണ്ട് പേരാണ്. പക്ഷേ ഒരുമിച്ച് സിനിമയിലെത്തിയിട്ടുമില്ല. അവരെ ആദ്യമായി ഒരുമിച്ച് കൊണ്ടുവരാൻ സാധിച്ചു. ക്രിസ്റ്റോ പറയുന്നു.

ജൂണ്‍ 21നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തിയത്. ഉര്‍വശി, പാര്‍വതി എന്നിവരെക്കൂടാതെ അലന്‍സിയര്‍, പ്രശാന്ത്‌ മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് എന്നിവരും ചിത്രത്തിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.