സംവിധായകാ...പേരോ പെരുമയോ നിങ്ങൾ തരണ്ട, ഒരിത്തിരി മര്യാദ: രതീഷിനെതിരെ വീണ്ടും ആരോപണം
Wednesday, June 12, 2024 11:38 AM IST
സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിനെതിരേ മറ്റൊരു ആരോപണവുമായി കലാസംവിധായകൻ അനൂപ് ചാലിശേരി. ന്നാ താൻ കേസ്കൊട് എന്ന ചിത്രത്തിലെ ആർട് വർക്കുകൾ ഭൂരിഭാഗവും ചെയ്തത് അജയ് മാങ്ങാട് എന്ന കലാസംവിധായകൻ ആ‍യിരുന്നുവെന്നും എന്നാൽ പടമിറങ്ങിയപ്പോൾ അത് മറ്റൊരാളുടെ പേര് ആയെന്നും അനൂപ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

പ്രിയ ലിജീ...ന്നാ താൻ കേസ് കൊടുത്തത് നന്നായി... നിങ്ങൾക്ക് നീതി ലഭിക്കട്ടെ... സത്യം എന്നായാലും പുറത്തുവരും. അവഗണിക്കപ്പെടുന്നവരുടെ കരച്ചിലുകൾ കാലഹരണപ്പെടുകയില്ല. അത് നിരന്തരം മുഴങ്ങിക്കൊണ്ടേയിരിക്കും. ഈ ഉയിർത്തെഴുന്നേൽപ്പിൽ ഞാൻ താങ്കൾക്കൊപ്പമാണ്.

പ്രിയ സംവിധായകർ....ശ്രദ്ധിക്കുമല്ലോ. ജെ.സി. ഡാനിയേൽ സാർ മുതൽ വളരെ പ്രഗൽഭരും പ്രശസ്തരുമായ നമ്മൾ ഹൃദയത്തോട് ചേർത്ത് നിർത്തിയ ഒരുപാട് പേര് ഇരുന്നുവാണ ‘സംവിധായക കസേര’യിൽ ഒരു കടുകുമണിയോളം ചെറിയ ഭാഗമായാലും ചീഞ്ഞു നാറുന്നുവെങ്കിൽ ഒരു സംവിധായകൻ നാറ്റിക്കുന്നുവെങ്കിൽ ആ ഭാഗം അവിടെയങ്ങു കൊത്തിക്കളഞ്ഞു ശുദ്ധീകരിക്കണം.

അല്ലെങ്കിൽ സിനിമ കാണുന്ന മൊത്തം പ്രേക്ഷകർക്കും ഞങ്ങൾ ടെക്‌നീഷ്യൻമാർക്കുമൊക്കെ കസേരയോട് തോന്നുന്ന വലിയ ആദരവും സ്നേഹവും കുറയും.

മലയാള സിനിമയെയും ടെക്‌നീഷ്യൻസിനെയുമൊക്കെ മുൻപില്ലാത്തവിധം ലോകം മുഴുവൻ വാഴ്ത്തുന്ന കാലമാണ്. അപ്പൊ പിന്നെ ഇമ്മാതിരി പരിപാടികൾ കാണിച്ചാൽ...സോഷ്യൽ മീഡിയ മൊത്തം പരന്നാൽ.

മ്മ്‌ടെ സിനിമാക്കാരുടെ പേരിന് മൊത്തം ഇടിവല്ലേ സംവിധായകൻ സാർ...? ഒരു സിനിമയുടെ ഭാഗമായി നിന്ന് തന്‍റെ ചോരയും നീരും ചിന്തകളും നൽകിയ ഒരു കോസ്റ്റ്യൂം ഡിസൈനറെ അങ്ങേയറ്റം മാനസികമായി പീഡിപ്പിക്കുക. വേലക്കാരിയെപ്പോലെ പെരുമാറുക. പേര് ക്രെഡിറ്റ് ലിസ്റ്റിൽ കൊടുക്കാതിരിക്കുക.

അതേ സിനിമയുടെ നിർമാതാക്കൾ സംവിധായകൻ ഒട്ടും സൗഹാർദ്ദപരമായി പെരുമാറിയില്ലെന്നു സമ്മതിക്കുക. ഇതെല്ലാം കൂടി എവിടേക്കാണ് പോകുന്നത്? ഇത്തരം സംവിധായകരെ ഒരു തരത്തിലും ഒരു ഭാഷയിലും അനുവദിക്കരുത്.

ഇതേ സംവിധായകന്‍റെ കഴിഞ്ഞ സിനിമയിലെ കോടതിയടക്കമുള്ള വലിയ സെറ്റുകളടക്കം 95 ശതമാനവും സെറ്റ് വർക്ക് ചെയ്ത കലാസംവിധായകൻ അജയ് മാങ്ങാടിന്‍റെ പേര് ആ ചിത്രത്തിന്‍റെ ക്രെഡിറ്റ് കാർഡിൽ കൊടുത്തില്ല. ബാക്കിയുള്ള അഞ്ചുശതമാനം മാത്രം സെറ്റ് വർക്ക് ചെയ്‍ത വേറൊരു കലാസംവിധായകന് അതേ വർഷത്തെ മികച്ച കലാസംവിധായകനുള്ള സംസ്ഥാന അവാർഡും കിട്ടി.‍

അങ്ങനെ അജയ് മാങ്ങാട് എന്ന കലാസംവിധായകൻ പരിഹസിക്കപ്പെട്ടു. ആരോപണങ്ങളാൽ തളയ്ക്കപ്പെട്ടു. അയാൾ പ്രതിഷേധിച്ചില്ല...കോടതിയിൽ പോയില്ല...സോഷ്യൽ മീഡിയയിൽ നിരന്തരം തള്ളി മറിച്ചില്ല.

പൊള്ളുന്ന അവഗണന ഇത്രയും കാലം നെഞ്ചിലേറ്റി. കാലം മാറി. അവഗണന മാറിയില്ല ഇതാ മറ്റൊരാൾ കൂടി ഇരയായിരിക്കുന്നു. ജനത്തിന് ഇത് വല്ലതുമറിയാവോ..? സംവിധായകാ....നിങ്ങൾ ഒന്ന് ചുണ്ടനക്കിയിരുന്നെകിൽ... ഇത്തിരി മനുഷ്യത്വം കാണിച്ചിരുന്നെങ്കിൽ ആ കലാകാരന്‍റെ അർഹതക്കുള്ള അംഗീകാരം നഷ്ടമാകുമായിരുന്നില്ല. പേരോ പെരുമയോ വേണ്ട... ഒരിത്തിരി മര്യാദ... സഹജീവികളോട് കരുണ അൽപ്പം സൗഹാർദ്ദം...അതല്ലേ വേണ്ടത്.

ഒരു സിനിമ എന്നത് കൂട്ടായ പ്രവർത്തനങ്ങളാണെന്ന് ഞാൻ മനസിലാക്കുന്നു. ഒരാളും ആരുടേയും അടിമയല്ല. പ്രിയ ലോഹിതദാസ് സാറിന്‍റെ വാക്കുകളാണ്. ഓർമ്മ വരുന്നത്....കലയും സഹൃദയത്വവുമുണ്ടെങ്കിലേ മനുഷ്യത്വണ്ടാവൂ... തീവ്രമായ മനുഷ്യത്വണ്ടെങ്കിലോ കലാകാരനായി...ആ മനസ് നഷ്ടമാവരുത്.


നേരത്തെ സുരേശന്‍റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയുടെ കോസ്റ്റ്യും ഡിസൈനർ ലിജി പ്രേമനും രതീഷിനെതിരേ ആരോപണവുമാ‌‌യി രംഗത്തെത്തിയിരുന്നു. പറഞ്ഞ പ്രതിഫലം നൽകാതെയും തന്‍റെ പേര് സിനിമയു‌‌‌ടെ ക്രെഡിറ്റിൽ ഉൾപ്പെടുത്താതെയും ചിത്രം ഒടിടിയിൽ റിലീസ് ചെയ്തതിനെതിരേയാണ് ലിജി പരാതി ഉന്നയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.