അക്കുവിന്‍റെ പടച്ചോൻ സൈന പ്ലേ ഒടിടിയിൽ
Saturday, June 8, 2024 11:40 AM IST
മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള നിരവധി അംഗീകാരങ്ങൾ നേടിയ അക്കുവിന്‍റെ പടച്ചോൻ എന്ന ചിത്രം സൈന പ്ലേ ഒടിടിയിൽ സ്ട്രീമിംഗ് തുടങ്ങി. ഇതിന്‍റെ ഭാഗമായി ജൂൺ അഞ്ചുമുതൽ ജൂലൈ 27 വരെ സ്ക്കൂൾ തലത്തിൽ ചിത്രരചന മത്സരം അക്കുവിന്‍റെ പടച്ചോൻ ടീം അംഗങ്ങൾ നടത്തുന്നു.

ഇതിനാ‌യി കുട്ടികൾ സിനിമ കണ്ട് അതിൽ ഉൾകൊണ്ട ഒരു ചിത്രം വരച്ച് ഫോട്ടോ എടുത്ത് അക്കുവിന്‍റെ പടച്ചോൻ എന്ന ഫേസ്ബുക്ക് പേജിലോ, ഇൻസ്റ്റാഗ്രാം പേജിലോ ടാഗ് ചെയ്തിടുക. മികച്ച 300 വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും ലഭിക്കും.

വിനായക്, പാർഥ്വിവ്, ഹൃദ്യ, വിനോദ് കോവൂർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുരുകൻ മേലേരി തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അക്കുവിന്‍റെ പടച്ചോൻ.

മാമുക്കോയ, ശിവജി ഗുരുവായൂർ, ശ്രീജിത്ത് കൈവേലി, മഞ്ജുഷ വിജീഷ്, അമ്പിളി, പ്രദീപ് ബാലൻ,ഷാഹിർ ഷാനവാസ്, ദേവദാസ്, ദാസ് മലപ്പുറം, റസാഖ്, കുമാരി, റഫീക്ക്, ദേവ സൂര്യ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.

വിനായകനന്ദ സിനിമാസിന്‍റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം സിജോ കെ. ജോസ് നിർവ്വഹിക്കുന്നു. ജയകുമാർ ചെങ്ങമനാട്, അഷ്റഫ് പാലപ്പെട്ടി എന്നിവർ എഴുതിയ വരികൾക്ക് നടേശങ്കർ,സുരേഷ് പെട്ട, ജോയ് മാധവൻ തുടങ്ങിയവർ സംഗീതം പകരുന്നു.

പി.ജയചന്ദ്രൻ, എടപ്പാൾ വിശ്വനാഥൻ,പാർഥ്വിവ് വിശ്വനാഥ് എന്നിവരാണ് ഗായകർ. പശ്ചാത്തല സംഗീതം-ഔസേപ്പച്ചൻ, എഡിറ്റിംഗ്-ജോമോൻ സിറിയക്. പ്രൊഡക്ഷൻ കൺട്രോളർ-റാഫി, കല-ഗ്ലാട്ടൺ പീറ്റർ. മേക്കപ്പ്-എയർപോർട്ട് ബാബു, വസ്ത്രാലങ്കാരം-അബ്ബാസ് പാണാവള്ളി,

സ്റ്റിൽസ്-അബിദ് കുറ്റിപ്പുറം, കളറിസ്റ്റ്- അലക്സ്, അസോസിയേറ്റ് ഡയറക്ടർ- ജയേന്ദ്രശർമ, ഫിനാൻസ് കൺട്രോളർ-ജിജോ കെ. ജോയ്, സൗണ്ട് എഫക്ട്സ്- ഷൈജു കോഴിക്കോട്, സൗണ്ട് മിക്‌സിംഗ്-ജിയോ പയസ്, ഡിഐ-അലക്സ് വർഗീസ്, പ്രൊഡക്ഷൻ മാനേജർ- പ്രതാപൻ, പിആർഒ-എ.എസ്. ദിനേശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.