ബോട്ട് ജെട്ടിയിലെ പോളശല്യം: റണ്ണിംഗ്‌ കോണ്‍ട്രാക്ട് വീണ്ടും നടപ്പാക്കാന്‍ ചര്‍ച്ചകളുമായി ജോബ് മൈക്കിള്‍
Sunday, May 5, 2024 6:45 AM IST
ചങ്ങനാശേരി: ചങ്ങനാശേരി ബോട്ട് ജെട്ടിയിലെ പോളശല്യം ഒഴിവാക്കാന്‍ വീണ്ടും റണ്ണിംഗ് കോണ്‍ട്രാക്ട് നടപ്പാക്കാന്‍ ചീഫ് എന്‍ജിനിയര്‍ക്ക് ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍ദ്ദേശം നല്‍കി. ബോട്ട് ജെട്ടി പ്രദേശത്തെ പോളശല്യം പരിഹരിക്കുന്നതിലേക്ക് ജോബ് മൈക്കിള്‍ എംഎല്‍എ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന റണ്ണിംഗ് കോണ്‍ട്രാക്ട് നല്‍കി പോള നീക്കുന്ന പ്രവൃത്തി നടപ്പാക്കിയിരുന്നു. ഇതു വഴി ചങ്ങനാശേരി-ആലപ്പുഴ ജലപാതയിലെ ഗതാഗതം നന്നായി നടത്താനായിരുന്നു.

കരാറിന്‍റെ കാലാവധി കഴിഞ്ഞശേഷം വേലിയേറ്റത്തെത്തുടര്‍ന്ന് വീണ്ടും പോള ശല്യം രൂക്ഷമായി. ഈ സാഹചര്യത്തിലാണ് ചീഫ് എന്‍ജിനിയറുമായി നടത്തിയ ചര്‍ച്ചയില്‍ വീണ്ടും റണ്ണിംഗ് കോണ്‍ട്രാക്ട് അനുവദിച്ച് പോളശല്യം നീക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ എംഎല്‍എ നിര്‍ദേശിച്ചത്.

പാര്‍ലമെന്‍റ ഇലക്‌ഷനുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം മാറിയാലുടന്‍ പോളവാരി ബോട്ട് ജെട്ടി നവീകരിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാമെന്ന് ചീഫ് എന്‍ജിനീയര്‍ എംഎല്‍എയ്ക്ക് ഉറപ്പ് നല്‍കി.

ഒമ്പതുലക്ഷം രൂപയാണ് ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിലേക്ക് വകയിരുത്തിയിരിക്കുന്നത്. മുന്‍കാലാനുഭവങ്ങളെ വച്ചുനോക്കുമ്പോള്‍ ഇതുവഴി കഴിവതും ഫലവത്തായ രീതിയില്‍ പോളവാരി ജലഗതാഗതം നടത്താനും ജനങ്ങളുടെ ദുരിതം മാറ്റുവാനും വേണ്ട ഇടപെടല്‍ നടത്താന്‍ സാധിക്കുമെന്ന് എംഎല്‍എ അറിയിച്ചു.

സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ എന്നിവരെ ഉള്‍പ്പെടുത്തി പോളവാരല്‍ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമോയെന്ന് ഡിപ്പാര്‍ട്ട്‌മെന്‍റ് തലത്തില്‍ ആലോചിക്കുന്നതും പരിഗണിക്കുന്നുണെന്നും എംഎല്‍എ അറിയിച്ചു.

ബോട്ട്‌ജെട്ടിയിലേയും ജലപാതയിലേയും പോളശല്യം ബോട്ട് ഗതാഗതത്തെ ബാധിക്കുന്നതായി കഴിഞ്ഞദിവസം ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു.