Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രി...
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം...
പാലിലും അധ്യാപനത്തിലും മായം ചേർ...
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ ...
പവർഫുൾ അര്‍ച്ചന
സബിത പറയുന്നു; "മനം പോലെ മംഗല്യ...
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സ...
അതുല്യ നേട്ടവുമായി അതുല്യ ദിനേ...
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പ...
Previous
Next
Sthreedhanam
കുരുന്നുകളെ കുടുക്കും വീഡിയോ ഗെയിം
Tuesday, September 19, 2017 3:25 AM IST
നാലു വയസുകാരനായ കുക്കുവിന് ഭക്ഷണം കഴിക്കാൻ വലിയ മടിയാണ്. ഭക്ഷണം കാണുന്പോൾ തന്നെ അവൻ കരയാൻ തുടങ്ങും. ആ കരച്ചിൽ മാറുന്നത് കൈയിൽ മൊബൈൽ ഫോണ്‍ കിട്ടികഴിഞ്ഞാലാണ്. മൊബൈൽ ഫോണിൽ എത്രനേരം വേണമെങ്കിൽ ഗെയിം കളിക്കാൻ കുക്കുവിന് മടിയില്ല. മകെൻറ കരച്ചിൽ മാറ്റാൻ അമ്മ കണ്ടുപിടിച്ച മാർഗമാണ് മൊബൈൽ ഫോണ്‍ നൽകൽ. കുട്ടികൾ പൊതുവേ കളികൾ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ ഇന്നലെവരെ കളിച്ച കളികളല്ല ഇന്നത്തെ കുഞ്ഞുങ്ങളെ ആകർഷിക്കുന്നത്. ഐടി യുഗത്തിൽ കുട്ടികളെ രസിപ്പി ക്കുന്നത് മൊബൈൽ വീഡിയോ ഗെയിമുകളാണ്. അതിൽ തന്നെ ഓണ്‍ലൈൻ ഗെയിമുകളോടാണ് പല കുട്ടികൾക്കും താൽപര്യം. ഇതിലെ ചതിക്കുഴി അമ്മമാരും കുട്ടികളും അറിയുന്നില്ലെന്നതാണ് വാസ്തവം.
കേരള പോലീസിെൻറ കണക്കുകൾ പ്രകാരം കൊലയാളിയായ ബ്ലൂ വെയിൽ ഗെയിം കേരളത്തിൽ രണ്ടായിരത്തോളം പേർ ഡൗണ്‍ലോഡ് ചെയ്തുവെന്നാണ് സൂചിപ്പിക്കുന്നത്. നൂറിലധികം കൗമാരക്കാരാണ് റഷ്യയിൽ മാത്രം ബ്ലൂ വെയിൽ ഗെയിമിെൻറ ഇരകളായി ജീവിതം അവസാനിപ്പിച്ചത്. കൗമാരക്കാരെ ആകർഷിച്ച് ഗെയിമിൽ പങ്കാളിയാക്കി ഒടുവിൽ ആഹത്യ ചെയ്യിപ്പിക്കുന്ന രീതിയാണ് ഈ ഗെയിമിേൻറത്.
രക്ഷിതാക്കൾ കരുതിയിരിക്കണം
പലകുട്ടികളും അമ്മമാരുടെ മൊബൈലുകളിൽനിന്നാണ് ഗെയിം കളിച്ചുതുടങ്ങുന്നത്. പിന്നീട് നെറ്റ് കഫേകളിലും പ്ലേ സ്റ്റേഷനുകളിലും പോയി പണം ചെലവഴിച്ച് ഗെയിം കളിക്കുന്നു. ഓടിച്ചാടി കളിക്കാനോ മറ്റുകുട്ടികളോടൊപ്പം ഇടപഴകാനോ ഇവർക്കു സമയമില്ല. അവരെ ത്രസിപ്പിക്കുന്ന ഓണ്‍ ലൈൻ ഗെയിമുകളാണ് ഇന്നത്തെ കുികളുടെ ജീവിതത്തിലെ വില്ലൻ.
ഒറ്റയ്ക്കും കൂട്ടുകൂടിയുമൊക്കെയാണ് പല കുട്ടികളും ഗെയിം കളിക്കുന്നത്. ഇതിനായി പഠനം മുടക്കുന്നവരുമുണ്ട്. കുട്ടികൾ ഗെയിം കളിക്കുന്ന വെറും പാവകളായി മാറിക്കൊണ്ടി രിക്കുന്ന കാഴ്ച ഇന്ന് സർവസാധാരണമാണ്. വിപണിയിൽ കിട്ടുന്നതെന്തും നല്ലതാണെന്ന ചിന്ത മാതാപിതാക്കൾ ഉപേക്ഷിക്കണം. കായികാധ്വാനത്തിനോ ബുദ്ധിവികാസത്തിനോ വീഡിയോ ഗെയിം കളിക്കുന്നതുവഴി സാധിക്കുന്നില്ല എന്നതാണ് സത്യം. തത്ഫലമായി അനേകം കുട്ടികൾ പൊണ്ണത്തടിയ·ാരായി മാറുന്നു.
വിഷാദരോഗത്തിന് അടിമയാകും
സ്വന്തം ചുറ്റുപാടുകളിൽ നിന്ന് അകന്ന് വീഡിയോ ഗെയിമിെൻറ മായികലോകത്തിൽ ഒറ്റപ്പെട്ടു പോകുന്ന അനേകം കുട്ടികളുണ്ട്. ഇവർക്ക് മാതാപിതാക്കളുമായോ സഹോദരങ്ങളുമായോ സഹപാഠികളുമായോ അടുപ്പമുണ്ടാവുകയില്ല. ഏറെ സമയം സ്ക്രീനിനുമുന്പിൽ ഇരിക്കുന്നതുവഴി അവരുടെ കണ്ണിനു തകരാർ സംഭവിക്കുന്നു. കുട്ടികൾ തങ്ങളുടെതന്നെ ഒരു ലോകത്തേക്ക് ഒതുങ്ങുന്നു. ഇവർക്ക് വളരെ പെട്ടെന്ന് വിഷാദരോഗം പിടിപെടാം.
ഇന്ന് ഗെയിം കളിക്കുന്ന കുട്ടികൾ പഠനത്തിൽ പിന്നിലായിരിക്കും. അവർക്ക് പഠിച്ചത് പെട്ടെന്ന് ഓർക്കാൻ കഴിയില്ല. വീഡിയോ ഗെയിം ഉണ്ടാക്കുന്നവർ കോടികൾ വാരുന്പോൾ നമ്മുടെ കുട്ടികൾ പഠിനത്തിലും ജീവിതത്തിലും പുറകോട്ടു പോകുന്നു. പലരും തങ്ങളുടെ ദൈനംദിന കാര്യങ്ങൾപോലും മറന്നുപോകുന്നു. അവധിദിവസങ്ങളിൽ പ്രഭാതകർമംപോലും വേണ്ടെന്നുവച്ച് ഗെയിമിനുമുന്നിൽ ദിവസംമുഴുവൻ ഇരിക്കുന്ന കുട്ടികളുണ്ട്. പ്രകൃതിയുമായി ഇണങ്ങാനോ തങ്ങളുടെ സഹജീവികളെ സഹാനുഭൂതിയോടെ നോക്കാനോ അവർക്കു കഴിയുകയില്ല.
ആക്രമണ ചിന്ത ഉടലെടുക്കും
കൗമാരക്കാർ സാഹസികതയെ ഇഷ്ടപ്പെടുന്നു. എന്തിനെയും പരീക്ഷിച്ചുനോക്കാനുള്ള അവരുടെ വ്യഗ്രതയാണ് ഗെയിം വിപണി മുതലെടുക്കുന്നത്. ആക്രമണസ്വഭാവമുള്ള ഗെയിമുകൾ ഇവരെ ത്രസിപ്പിക്കുന്നു. ഇങ്ങനെയുള്ള ഗെയിം കളിക്കുന്പോൾ അവരുടെ ഹൃദയമിടിപ്പ് കൂടും. ആക്രമണ ചിന്തകൾ ഉടലെടുക്കും. തലക്കറക്കം, ഉറക്കമില്ലായ്മ, തലവേദന, വിഷാദം, ആധി എന്നിവ അനുഭവപ്പെടും.
പല കുട്ടികളും പഠനത്തിൽ പിന്നിലാകുന്നു. പിന്നീട് പരാജയഭീതിയിൽ ആത്മഹത്യചെയ്യുന്നു. വീഡിയോ ഗെയിമുകൾ കുട്ടികളുടെ ഉള്ളിലുള്ള കഴിവുകളെ പരിപോഷിപ്പിക്കുന്ന സമയം നഷ്ടപ്പെടുത്തുന്നു. ഈ ലോകം മുഴുവൻ ഒരു മത്സരവേദിയാണെന്നും അവിടെ മറ്റുള്ളവരെ അടിച്ചുവീഴ്ത്തിയാൽ മാത്രമേ ജയിക്കാനാവൂ എന്നുമുള്ള തെറ്റായ സന്ദേശമാണ് ഗെയിമുകൾ നൽകുന്നത്. ഇത് അവരുടെ സ്വഭാവരൂപീകരണത്തെ സാരമായി ബാധിക്കുന്നു. ത·ൂലം കുട്ടികൾ ക്ഷിപ്രകോപികളും സ്വാർഥരും എന്തിനും മുതിരുന്നവരുമായിത്തീരും.
കുട്ടികൾ കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാൻ മറന്നുപോകുന്നു. സ്കൂളുകളിലെ പാഠ്യേതരകാര്യങ്ങളിലും പങ്കെടുക്കാൻ വിമുഖതകാട്ടും. പുതിയ ആളുകളെ പരിചയ പ്പെടാനും പുതിയ സൗഹൃദങ്ങൾ സൃഷ്ടിക്കാനുമുള്ള കഴിവു തന്നെ നശിച്ചുപോകും. ഇങ്ങനെയുള്ള കുട്ടികൾ അലസരായി മാറും.
അടിമത്തത്തിന്റെ ഉടമകളാകും
ഇന്നത്തെ പല കളികളും കുികളുടെ മനസിൽ അടി മത്തം (Addiction) കൊണ്ടുവരുന്നതാണ്. ഇതിനെ പെരുമാറ്റ അടിമത്തം (Behavioral Addiction) എന്നു പറയുന്നു. ഇതിൽനിന്നും മോചനം കിട്ടാനായി ഒരു സൈക്യാട്രിസ്റ്റിെൻറയോ സൈക്കോളജിസ്റ്റിെൻറയോ സേവനം തന്നെ വേണ്ടിവരും.
അശ്ലീല വാസനകൾ ഉടലെടുക്കും
പല ഗെയിമുകളിലും ലൈംഗികാഭാസങ്ങൾ ഉൾപ്പെടുത്തിയിുണ്ട്. ഇത് സ്ഥിരമായി കാണുന്ന കുട്ടിക്ക് ഇത്തരം പ്രവൃത്തികൾ തെറ്റായി തോന്നുകയില്ല. നാളെ ഒരാളെ കൊല്ലാനോ മാനഭംഗപ്പെടുത്താനോ അവനു മടിയില്ലാതാകും. പിന്നീട് അവൻ അശ്ലീല ചിത്രങ്ങൾ കാണാനും തുടങ്ങും. ഇതെല്ലാം ശരിയാണെന്നുള്ള ചിന്തയായിരിക്കും അവെൻറ ഉപബോധമനസിൽ നിറയുന്നത്.
സ്ഥിരമായി ഓണ്‍ലൈൻ ഗെയിം കളിക്കുന്ന കുട്ടികളിൽ ചിലരിൽ മാനസികരോഗങ്ങളും പെരുമാറ്റവൈകൃതങ്ങളും വരാം. ചിലർക്ക് തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള കഴിവുകൾ നഷ്ടപ്പെടാം. തങ്ങളുടെ സാമൂഹികകഴിവുകൾ നഷ്ടപ്പെടുന്നത് കുട്ടികൾ അറിയുന്നില്ല. ഓണ്‍ലൈൻ ഗെയിം സ്ഥിരമായി കളിക്കുന്പോൾ ഈയം (ഘലമറ) കഴിച്ചാലുണ്ടാകു ന്നതിനു സമമായ മ
റ്റങ്ങളാണ് തലച്ചോറിൽ ഉണ്ടാകുന്നതെന്ന് പഠനങ്ങൾ തെളിയിച്ചിരിക്കുന്നു. തലച്ചോറിെൻറ ഘടനയിലും രാസപ്രവർത്തനങ്ങളിലും മാറ്റം സംഭവിക്കുന്നു. സാധാരണയായി മറവിയും ശ്രദ്ധയില്ലായ്മയും കാണപ്പെടും.
എന്താണ് പരിഹാരം
എെൻറ കുട്ടിക്ക് കംപ്യൂറിെൻറയും ഫോണിെൻറയും എല്ലാ കാര്യങ്ങളും അറിയാം എന്ന് അഭിമാനിക്കാതിരിക്കുക. ഗെയിം കളിച്ച് തങ്ങളുടെ നിയന്ത്രണത്തിൽനിന്നു പുറത്തുപോകുന്ന കുട്ടികൾ തങ്ങൾക്കുതന്നെ വിനയാണെന്ന് മാതാപിതാക്കൾ മനസിലാക്കണം. കുട്ടികളുടെ കംപ്യൂർ, മൊബൈൽ ഉപയോഗം കർശനമായി നിയന്ത്രിക്കണം. ആ മൊബൈൽ ഗെയിം നിന്നെ ആകർഷിക്കും. പക്ഷേ, ഇതിൽനിന്നും നിനക്ക് നല്ലതൊന്നും കിട്ടില്ല എന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കണം.
കുട്ടികൾക്ക് മൊബൈൽ കൊടുക്കാതിരിക്കുക, കന്പ്യൂർ വീടിെൻറ പ്രധാന മുറിയിൽ വയ്ക്കുക. മാളുകളിൽ പോയാൽ പ്ലേ സ്റ്റേഷനുകളിൽ കയറ്റി കളിപ്പിക്കാതിരിക്കുക, ഒരു കാരണ വശാലും കുട്ടി അവെൻറ മുറിയിൽവച്ച് ലാപ്പ്ടോപ്പ് ഉപയോഗിക്കാൻ സമ്മതിക്കരുത്. പഠിനത്തിൽ മികവുകാട്ടിയാൽ മൊബൈൽ, ലാപ്പ്ടോപ്പ്, ടാബ്ലെറ്റ് എന്നിവ കുട്ടികൾക്ക് പാരിതോഷികമായി നൽകാതിരിക്കുക. ഇക്കാര്യം വിദേശത്തുനിന്നു വരുന്ന നിങ്ങളുടെ ബന്ധുക്കളോടും പറയുക.
18 വയസിൽ താഴെയുള്ള കുട്ടികൾക്ക് മൊബൈൽ നൽകരുത്. കുട്ടികളെ സാമൂഹികമാധ്യമങ്ങളിൽ അക്കൗണ്ട് ഉണ്ടാക്കാൻ അനുവദിക്കരുത്. കുട്ടിയുടെ കൈയിൽ അമിതമായി പണമില്ലെന്ന് ഉറപ്പുവരുത്തണം. കംപ്യൂർ ഗെയിമിെൻറ സിഡികൾ വാങ്ങാൻ അനുവദിക്കരുത്. കുട്ടിയുടെ മാനസി കവും വൈകാരികവും ആീകവുമായ വളർച്ചയിൽ ശ്രദ്ധ കൊടുക്കണം.
എല്ലാദിവസവും മാതാപിതാക്കളും കുട്ടികളും ഒരുമിച്ച് കുറച്ചുസമയം ചെലവഴിക്കണം. ഇങ്ങനെയിരിക്കുന്പോൾ ഒരുമിച്ച് കാര്യങ്ങൾ ചർച്ചചെയ്യാനും തീരുമാനങ്ങളെടുക്കാനും സാധിക്കും. കുട്ടികൾക്ക് തുറന്നുസംസാരിക്കാൻ അവസരം നൽകണം. നീ എനിക്കു വിലപ്പെതാണ് എന്നുള്ള സന്ദേശം കുട്ടിയിലെത്തണം. വീട്ടിൽവന്നാൽ കുറച്ചുസമയം ഓടിക്കളിക്കാനും ചെറിയതോതിൽ കൃഷിചെയ്യാനും പ്രാർഥിക്കാനും സമയം നൽകണം. പ്രകൃതിയുമായി ഇണങ്ങാൻ ഇടയ്ക്ക് ചെറിയ യാത്രകളും നല്ലതാണ്. മുത്തച്ഛനെയും മുത്തശ്ശിയേയും ഇടയ്ക്കു കാണാൻ പോകാം. അവരുമായി സമയം ചെലവഴിക്കാൻ കുട്ടിയെ പ്രേരിപ്പിക്കണം.
മാസത്തിലൊരിക്കൽ കുട്ടിയുടെ ടീച്ചറെ കണ്ട് സ്കൂളിലുള്ള പെരുമാറ്റവ്യത്യാസങ്ങൾ, പഠനം എന്നിവ വിലയിരു ത്തണം. കുട്ടിയുടെ നിർബന്ധങ്ങളൊന്നും സാധിച്ചു കൊടുക്കരുത്. എന്നാൽ ന്യായമായവ നടത്തിക്കൊടുക്കുകയും വേണം.
നാളേയുടെ വാഗ്ദാനങ്ങളായ നിങ്ങളുടെ മക്കളുടെ സമഗ്രവികസനമാണ് ലക്ഷ!്യമിടേണ്ടത്. സ്കൂളുകളിലെ കായികമത്സരങ്ങളിലും മറ്റു പഠനേതര പ്രവർത്തനങ്ങളിലും പങ്കുകൊള്ളാൻ പ്രോത്സാഹിപ്പിക്കണം. വീട്ടിലുള്ള പണികളിൽ കുട്ടികളെയും ഉൾപ്പെടുത്തണം. കൂടുതൽ സമയം വെറുതെയിരിക്കാൻ അനുവദിക്കരുത്. ടിവി കാണുന്നതിലും നിയന്ത്രണം ഏർപ്പെടുത്തണം. വളർത്തുമൃഗങ്ങളുമായി ഇടപഴകാൻ പ്രേരിപ്പിക്കണം. കുട്ടികളുമായി നടക്കാനും പോകാം.
നാളത്തെ തലമുറയെ വാർത്തെടുക്കുന്നതിൽ മാതാപിതാക്കൾക്കും അധ്യാപകർക്കുമുള്ള പങ്ക് ചെയ്യുവാൻ കംപ്യൂറിനും മൊബൈലിനും സാധ്യമല്ലെന്ന് അറിയുക. ഇൻറർനെറ്റിെൻറയും ഗെയിമിെൻറയും മായികലോകത്തുനിന്നും വിമുക്തി നേടി, തങ്ങൾക്കു ചുറ്റുമുള്ള യഥാർഥലോകത്തെ സ്നേഹിക്കുന്ന ഒരു തലമുറയെ നമുക്ക് സ്വപ്നംകാണാം. അതിനായി നുടെ കുട്ടികളെയും കൗമാരക്കാരെയും സജ്ജമാക്കാം.
ബ്ലൂവെയിൽ ഗെയിം എന്ന മരണക്കളി
ഇന്നത്തെ പല ഓണ്‍ലൈൻ ഗെയിമുകളും മരണക്കളികളാണ്. ഈയിടെ പുറത്തിറങ്ങിയ ബ്ലൂവെയിൽ എന്ന കളി തന്നെ ഇതിനുദാഹരണമാണ്. 2014ൽ റഷ്യയിൽ ഉടലെടുത്ത ഈ കളി ഇന്ന് നമ്മുടെ കൊച്ചുകേരളത്തിലും എത്തി നിൽക്കുന്നു. 50 ദിവസങ്ങളായാണ് ഈ കളി നടക്കുന്നത്. ഇതിൽ പെട്ടുപോയാൽ കുട്ടികൾ തങ്ങളുടെ മാതാപിതാക്കളുടെ നിയന്ത്രണത്തിൽനിന്നും തികച്ചും പുറത്തുപോകും. ഒരു കളിയുടെ കേന്ദ്രമുണ്ട് (ഗെയിം സെൻറർ). അവിടെനിന്നുള്ള കുറേ നിർദേശമനുസരിച്ചാണ് കുട്ടികൾ കളിക്കുന്നത്.
കളിക്കുന്നയാളിെൻറ സോഷ്യൽമീഡിയ പാസ്വേർഡും ഫോണ്‍ നന്പറും നൽകണം. അവരുടെ സോഷ്യൽ മീഡിയയുടെ വിവരങ്ങളെല്ലാം ചോർത്തിയെടുത്തിുണ്ടാകും. ആദ്യത്തെ 15 പടികൾ കഴിയുന്പോൾതന്നെ കളിക്കുന്ന വ്യക്തി ഈ ഗെയിമിെൻറ പിടിയിലാകും. പിന്നെ ഇതിൽനിന്നും പി·ാറാൻ കഴിയില്ല. പി·ാറാൻ ശ്രമിച്ചാൽ സോഷ്യൽ മീഡിയയുടെ പാസ്വേഡ് തങ്ങളുടെ കയ്യിലുള്ളതുവച്ച് ഭീഷണിപ്പെടുത്തും. സാഹസികതയോടുള്ള അഭിനിവേശം മുതലെടുത്ത് അന്‍പതാം ഘട്ടത്തിൽ ആഹത്യചെയ്യാൻ പ്രേരിപ്പിക്കുന്നതോടെ ഗെയിം അവസാനിക്കും.
50 ദിവസങ്ങളിലും അനേകം സാഹസിക കാര്യങ്ങൾ ചെയ്യിപ്പിക്കും. ആദ്യമൊക്കെ സ്വയം മുറിപ്പെടുത്തുക, ഹൊറർ സിനിമകൾ കാണുക, കടൽ കാണാൻ പോവുക, രാത്രിയിൽ അസാധാരണ സമയങ്ങളിൽ എഴുന്നേൽക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ പുരോഗമിച്ച് പതുക്കെ മരണംവരിക്കാൻ പ്രേരിപ്പിക്കും. ഈ ഗെയിം സാധാരണ ഗെയിംപോലെ ഗൂഗിളിൽനിന്ന് ഡൗണ്‍ലോഡ് ചെയ്യാൻ സാധിക്കില്ല. അതിെൻറ പ്രത്യേക ലിങ്ക് വഴി പുതിയ സൈറ്റിൽ കയറി അവിടെനിന്നും ലഭിക്കുന്ന രഹസ്യകോഡുവഴിയാണ് ഇത് കുട്ടികൾക്കു കിട്ടുന്നത്.
|
|ട
ഡോ. നതാലിയ എലിസബത്ത് ചാക്കോ
കണ്‍സൾട്ടന്റ് സൈക്യാട്രിസ്റ്റ്
കിംസ് ഹോസ്പിറ്റൽ, കോട്ടയം
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചി
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചി
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി
Latest News
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വോട്ടിംഗ് ആരംഭിച്ചു; പല ബൂത്തുകളിലും നീണ്ട നിര
Latest News
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വോട്ടിംഗ് ആരംഭിച്ചു; പല ബൂത്തുകളിലും നീണ്ട നിര
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top