Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രി...
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം...
പാലിലും അധ്യാപനത്തിലും മായം ചേർ...
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ ...
പവർഫുൾ അര്‍ച്ചന
സബിത പറയുന്നു; "മനം പോലെ മംഗല്യ...
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സ...
അതുല്യ നേട്ടവുമായി അതുല്യ ദിനേ...
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പ...
Previous
Next
Sthreedhanam
കല്യാണമേളം
Saturday, June 10, 2017 3:36 AM IST
ഒരുപോലെയുള്ള ചിന്തകളും ആശയങ്ങളും വായനയുമാണ് ഞങ്ങളെ ഒന്നിപ്പിച്ചത്- കേരളത്തിെന്‍റെ യുവ എംഎൽഎയും മലയാളത്തിെൻറ പ്രിയനേതാവ് ജി. കാർത്തികേയെൻറ മകനുമായ ശബരിനാഥനും തിരുവനന്തപുരം സബ്കളക്ടർ ദിവ്യ എസ്. അയ്യരും ഒരുപോലെ പറയുന്നു. ഇരുവരുടെയും വിവാഹവാർത്ത അക്ഷരാർഥത്തിൽ ആഘോഷിക്കുകയാണ് ഇപ്പോൾ കേരളം. തിരുവനന്തപുരം ജില്ലയിലെ എംഎൽഎയും സബ്കളക്ടറും വിവാഹത്തിൽ ഒന്നിക്കുന്പോൾ കേരള ഭരണരംഗത്തുത്തന്നെ പുതിയൊരു ചരിത്രം എഴുതിച്ചേർക്കപ്പെടുകയാണ്.
കേരളത്തിെൻറ പ്രിയ രാഷ്ട്രീയ നേതാവും ഭരണാധികാരിയുമായിരുന്ന ജി. കാർത്തികേയെൻറയും സുലേഖ ടീച്ചറിെൻറയും മകൻ എംഎൽഎ എന്ന നിലയിൽ മാത്രമല്ല, വ്യക്തി എന്ന നിലയിലും ഏറെ സവിശേഷതകളുള്ള ആളാണ്. അച്ഛെൻറ വ്യക്തിത്വത്തിെൻറ ഒരടയാളം, അമ്മ പഠിപ്പിച്ച മൂല്യബോധത്തിെൻറ ഒരു തിളക്കം... എല്ലാം പെരുമാറ്റത്തിൽ ചേരുന്നുണ്ട്. അതുകൊണ്ടുകൂടി തന്നെയാണ് രാഷ്ട്രീയ പാരന്പര്യം അവകാശപ്പെടാനില്ലാത്ത ദിവ്യയ്ക്കും കുടുംബാംഗങ്ങൾക്കും ശബരിനാഥൻ എന്ന പൊതുപ്രവർത്തകനെ ഏറെ ഇഷ്ടമായതും.
ആദ്യം പുസ്തക ചർച്ച
ഒരേജില്ലയിൽ ഭരണരംഗത്ത് പ്രവർത്തിക്കുന്നവർ എന്ന നിലയിലാണ് ഇവർ ആദ്യം പരിചയപ്പെടുന്നത്. പിന്നീട് പുസ്തകങ്ങളുടെ ഒരു ലോകം കടന്നുവന്നു. രവീന്ദ്രനാഥ ടാഗോറിെൻറ കവിതകളും മിലൻ കുന്ദേരയുടെ രചനകളും ആന്ദ്രേ ആഗസിയുടെ ഓപ്പണ്‍ എന്ന രചനയും ഇരുവരും ചർച്ച ചെയ്തു. ആന്ദ്രേ ആഗസിയുടെ ഓപ്പണ്‍ തന്നെയാണ് ശബരീനാഥൻ ദിവ്യയ്ക്ക് ആദ്യം സമ്മാനിച്ചതും. കർണാടക സംഗീതവും മറ്റൊരു രാഗചാലായി. ഇവിടെ, ഈ നിമിഷത്തിൽ കാലത്തിന്‍റെ നാഴികമണി നമുക്ക് അൽപം പിന്നിലേയ്ക്കു തിരിച്ചുവയ്ക്കാം.
കാലം അൽപം പിന്നിലേക്ക്
വർഷം 1978. തിരുവനന്തപുരത്തെ കാര്യവട്ടം യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻറിൽ എംഫില്ലിനു പഠിക്കുന്ന എം.ടി. സുലേഖ എന്ന വിദ്യാർഥിനി.... തീവ്ര കമ്യൂണിസ്റ്റ് പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നുമെത്തിയ പെണ്‍കുട്ടിയ്ക്ക് സ്വാഭാവികമായി ഇടതുപക്ഷ ചായ്്വുണ്ടായിരുന്നു. വായനയായിരുന്നു സുലേഖയുടെ ഏറ്റവും വലിയ ഭ്രമം. എം.ടി, കെ. സുരേന്ദ്രൻ, മാധവിക്കുട്ടി, ടി. പദ്മനാഭൻ തുടങ്ങിയവരുടെ ലോകത്തിലൂടെ സഞ്ചരിച്ചിരുന്ന സുലേഖ, ജോണ്‍ ജോർജ് എന്ന സുഹൃത്ത് വഴിയാണ് അന്ന് കഐസ്യു സംസ്ഥാന പ്രസിഡൻറായിരുന്ന ജി. കാർത്തികേയനെ പരിചയപ്പെടുന്നത്. പുസ്തകങ്ങളാണ് രണ്ട് വിരുദ്ധ രാഷ്ട്രീയപശ്ചാത്തലത്തിൽ നിന്നും വന്ന അവരെ ഒരുമിപ്പിക്കുന്നതും. പുസ്തകങ്ങൾ കൈമാറുന്പോൾ, എംടിയെയും പദ്മനാഭനെയും കുറിച്ച് സംസാരിക്കുന്പോൾ ഒരു മാനസിക ലയം അവരറിയാതെ രൂപപ്പെടുകയായിരുന്നു. സൗഹൃദം പ്രണയത്തിന് വഴിമാറി. വിവാഹത്തിന് വീട്ടുകാരിൽ നിന്നും എതിർപ്പുകളുണ്ടായി. ജി. കാർത്തികേയൻ എന്ന രാഷ്ട്രീയക്കാരെൻറ കുടുംബസ്ഥിതിയും, സ്ഥിരവരുമാനമില്ലാത്ത രാഷ്ട്രീയക്കാരെൻറ ഒപ്പം ജീവിതം പങ്കിടുന്പോൾ ഉണ്ടാകാവുന്ന പ്രശ്നങ്ങളും സുലേഖയുടെ കുടുംബക്കാരിൽ നിന്നും എതിർപ്പുകൾ ഉണ്ടാകുന്നതിനുള്ള കാരണങ്ങളായി. എങ്കിലും അവർ ഒന്നിച്ചു. ആദ്യകാലങ്ങളിൽ യുവദന്പതികളെ സഹായിക്കുവാൻ കുറച്ചു നല്ല സുഹൃത്തുക്കൾ മാത്രം.
തിരുവനന്തപുരം നഗരത്തിലെ ചെറിയ വാടക വീട്ടിൽ താമസം ആരംഭിക്കുന്പോൾ പാതിരാ ഫർണിച്ചറിൽ നിന്നും വാങ്ങിയ കൊച്ചുസ്റ്റൂളും മേശയും കട്ടിലും. സാന്പത്തിക പരാധീനതകൾ ധാരാളം, എങ്കിലും ജി. കാർത്തികേയൻ എന്ന പൊതു പ്രവർത്തകെൻറ വീടിെൻറ കൊച്ചുവാതിലുകൾ തുറന്നുതന്നെ കിടന്നു. എന്നും എപ്പോഴും അണികൾ വന്നു. ചെറിയ രീതിയിൽ വീട്ടിലുണ്ടായിരുന്ന ഭക്ഷണം അതിഥികൾക്കു നൽകുന്നതിൽ, അതിഥി സൽക്കാരപ്രിയൻകൂടിയായ കാർത്തികേയന് വലിയ ഉത്സാഹമായിരുന്നു. ഇന്നത്തെ രാഷ്ട്രീയ തലമുറയ്ക്ക് ഒരുപക്ഷേ വിശ്വസിക്കാൻപോലും കഴിയാത്ത ഒരു ജീവിതയാത്ര... (ജി. കാർത്തികേയന്‍റെ സുഹൃത്ത് കൂടിയായ പ്രശസ്ത സംവിധായകൻ ബാലചന്ദ്രമേനോന്‍റെ നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിന് ഇവരുടെ ജീവിതത്തിെൻറ ചില ഏടുകൾ പ്രചോദനമായിട്ടുണ്ട്)
പിന്നീടെല്ലാം കേരള രാഷ്ട്രീയ ചരിത്രത്തിെൻറ തന്നെ ഭാഗമാണ്. എംഎൽഎ, യൂത്ത് കോണ്‍ഗ്രസ് പ്രസിഡൻറ്, കെപിസിസി സെക്രട്ടറി, വൈസ് പ്രസിഡൻറ് എന്നീ നിലകളിലേയ്ക്ക് ജി. കാർത്തികേയൻ ഉയർന്
ു. പിന്നീട് മന്ത്രിയായും സ്പീക്കറായുമെല്ലാം കാർത്തികേയൻ കേരള ഭരണരംഗത്ത് ഉജ്വല സാന്നിധ്യമായി.
കോളജ് അധ്യാപികയായും പ്രിൻസിപ്പലായും കേരള സർവകലാശാലാ പരീക്ഷാ കണ്‍ട്രോളർ ആയും ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസ കൗണ്‍സിൽ ഡയറക്ടറായും കേരള സംസ്ഥാന സർവിജ്ഞാനകോശം ഡയറക്ടറായും ഡോ. എം.ടി. സുലേഖയും മാറി. മലയാള നിരൂപണ സാഹിത്യരംഗത്തും സംഭാവനകൾ നൽകി കേരളത്തിെൻറ സാംസ്കാരിക മലത്തിലും സ്വന്തമായൊരിടം കണ്ടെത്തി.
ഇടതുപക്ഷ രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്നും വന്ന സുലേഖ ടീച്ചർ ആത്മാവുകൊണ്ട്, കോണ്‍ഗ്രസിെൻറ ഭാഗമായി എപ്പഴോ മാറിയിരുന്നു. വ്യക്തിജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും കാർത്തികേയെൻറ തണലായി, ഉറച്ച പിന്തുണയായി മാറിയിരുന്നു...അനന്തപദ്മനാഭനും ശബരിനാഥനും കുടുംബത്തിെൻറ അഭിമാനങ്ങളായി.
സ്വാശ്രയ സ്ഥാപനങ്ങളിൽ പണം മുടക്കി പ്രവേശനം നേടി മക്കൾ പഠിക്കരുതെന്നുള്ള നിർബന്ധം കാർത്തികേയൻ എന്ന ആദർശശാലിയായ രാഷ്ട്രീയ നേതാവിനുണ്ടായിരുന്നു. മക്കൾ അച്ഛെൻറ ആഗ്രഹം സഫലമാക്കി. രണ്ട് മക്കളും ഉന്നത വിദ്യാഭ്യാസം നേടിയത് മെരിറ്റ് അടിസ്ഥാനത്തിൽതന്നെയാണ്. മക്കൾ എെൻറ സുഹൃത്തുക്കളെപോലെയാണ്. പുതിയ സിനിമകളൊക്കെ പരിചയപ്പെടുത്തുന്നതും കുട്ടികളാണെന്ന് സ്ത്രീധനത്തിന് നൽകിയ അഭിമുഖത്തിൽ കാർത്തികേയൻ ഒരിക്കൽ പറഞ്ഞിരുന്നു. തെൻറ രാഷ്ട്രീയ ജീവിതത്തിെൻറ വിജയത്തിനു പിന്നിൽ സുലേഖയുടെ സാന്നിധ്യം എന്തെന്നും കാർത്തികേയൻ പലതവണ വ്യക്തമാക്കിയിുണ്ട്.
സൗഹൃദം പ്രണയത്തിലേക്ക്
ഇപ്പോൾ 2017 ൽ ശബരിയുടെയും ദിവ്യയുടെയും മനസിലൂടെ സഞ്ചരിക്കുന്പോൾ, സ്നേഹത്തിലൂടെ സഞ്ചരിക്കുന്പോൾ ജി. കാർത്തികേയെൻറയും സുലേഖയുടെയും സ്നേഹ ജീവിതത്തിെൻറ ഒരു പകർപ്പ് കാണാം. അച്ഛനെപോലെ താടിയുള്ള, തിളങ്ങുന്ന കണ്ണുകളുള്ള ആദർശമുള്ള മകൻ. അച്ഛെൻറ അതേ പുസ്തക പ്രണയമുള്ള ശബരിനാഥൻ, ദിവ്യയെ പ്രണയിക്കുന്നത് പുസ്തകത്തിെൻറ വഴിയിലൂടെതന്നെ.
മനസുകൾ തമ്മിലുള്ള സാമ്യംതന്നെയാണ് ഒന്നിച്ചു ജീവിക്കുവാൻ പ്രേരിപ്പിച്ചതെന്നും വിവാഹോലചന രണ്ടുപേരുടെയും പൊതുവായ സുഹൃത്തിലൂടെയായിരുന്നുവെന്നും ദിവ്യ പറയുന്പോൾ കാർത്തികേയനും സുലേഖയ്ക്കുമിടയിലെ ജോണ്‍ ജോർജ് എന്ന സുഹൃത്ത് ഓർയിലേക്ക് ഓടിവരികയാണ്. നല്ല സാമൂഹ്യബോധമുള്ള ശക്തമായ സ്ത്രീതന്നെയാവണം ജീവിതപങ്കാളിയെന്ന സങ്കൽപ്പമുള്ള ആളായിരുന്നു കാർത്തികേയൻ. അച്ഛനെ പോലെ മകനും ആ സങ്കൽപ്പം ഓമനിച്ചു. ആ നിറസങ്കൽപ്പം തന്നെ സാക്ഷാത്കരിക്കുകയും ചെയ്യുന്നു.
വീട്ടിൽ സാധാരണ ഗൃഹനാഥനും അച്ഛനുമായിരുന്നു ജി.കെ. രാഷ്ട്രീയ സർമ്മദ്ദങ്ങളും കേരള രാഷ്ട്രീയ പ്രതിസന്ധികളുമെല്ലാം ഗേറ്റിനുപുറത്തുവച്ചശേഷമാണ് താൻ വീട്ടിനുള്ളിലേക്ക് കയറുന്നതെന്ന് കാർത്തികേയൻ പറയുമായിരുന്നു. കുടുംബത്തിന് വളരെ വലിയ പ്രാധാന്യം കൊടുത്തിരുന്നു കാർത്തികേയൻ. രാഷ്ട്രീയ പ്രവർത്തനം കഴിഞ്ഞാൽ പിന്നെ വീട്ടിലേക്ക്. അതായിരുന്നു ജി.കെയുടെ വഴി. ശബരിനാഥനും ഇപ്പോൾ ഈ വഴി തന്നെയാണ് പിന്തുടരുന്നത്. ഒൗദ്യോഗിക ജീവിതത്തെയും വ്യക്തിജീവിതത്തെയും രണ്ടായി കാണണമെന്നുള്ള ഒരു തീരുമാനം പരസ്പരം ഉണ്ടാക്കിയിട്ടുണ്ടെന്ന ശബരിനാഥെൻറ വാക്കുകൾ ഇതുമായി ചേർത്ത് വായിക്കാം.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തങ്ങളായ സ്ഥാപനങ്ങളിൽ നിന്നും ബിടെക്കും എംബിഎ ബിരുദവും നേടിയിട്ടുണ്ട് ശബരിനാഥൻ. എങ്കിലും ഇപ്പോൾ പൊതുരംഗത്തായതുകൊണ്ടുതന്നെ ആദ്യം ശബരിനാഥെൻറ ജോലിയുടെ അസ്ഥിരത സ്വന്തം വീട്ടിൽ ചർച്ചാവിഷയമായിരുന്നുവെന്നുള്ള ദിവ്യ എസ്. അയ്യരുടെ വാക്കുകളും ജി. കാർത്തികേയെൻറ രാഷ്ട്രീയ പ്രാരംഭ കാലത്തോടും അറിയാതെ ചേർന്നുപോകുന്നു.
ചലച്ചിത്രങ്ങളെ സ്നേഹിച്ചിരുന്ന, ഗാനങ്ങളെ സ്വന്തം നെഞ്ചോടടക്കിപ്പിടിച്ചിരുന്ന, യാത്രകളെ ആഘോഷമാക്കിയിരുന്ന, ജീവിതത്തെ വല്ലാതങ്ങ് പ്രണയിച്ചിരുന്ന അച്ഛെൻറ വഴിയെ മകൻ നടക്കുകയാണ്... ഒപ്പം നടക്കുവാൻ മഴയെ സ്നേഹിക്കുന്ന, ആദിവാസി ഊരുകൾ കാണാൻ കൊതിക്കുന്ന ദിവ്യയും. മനസ്സുകൊണ്ട് എപ്പോഴും പാവപ്പെവരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ഡോക്ടർകൂടിയാണ് ദിവ്യ.
എസ്. മഞ്ജുളാദേവി
ഫോട്ടോ: ടി.സി. ഷിജുമോൻ
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചി
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചി
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി
Latest News
കണ്ണൂരില്‍ വാഹനാപകടം; രണ്ടു യുവാക്കള്‍ മരിച്ചു
ലൈംഗീകാതിക്രമ പരാതി; ബിജെപി നേതാവ് ദേവരാജ ഗൗഡ കസ്റ്റഡിയിൽ
കണ്ണൂരില്‍ ഇന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി
കളക്ടറുടെ കുഴിനഖ ചികിത്സ; ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് തേടി
കെപിസിസി അംഗം കെ.വി. സുബ്രഹ്മണ്യനെ കോൺഗ്രസിൽനിന്ന് പുറത്താക്കി
Latest News
കണ്ണൂരില്‍ വാഹനാപകടം; രണ്ടു യുവാക്കള്‍ മരിച്ചു
ലൈംഗീകാതിക്രമ പരാതി; ബിജെപി നേതാവ് ദേവരാജ ഗൗഡ കസ്റ്റഡിയിൽ
കണ്ണൂരില്‍ ഇന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി
കളക്ടറുടെ കുഴിനഖ ചികിത്സ; ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് തേടി
കെപിസിസി അംഗം കെ.വി. സുബ്രഹ്മണ്യനെ കോൺഗ്രസിൽനിന്ന് പുറത്താക്കി
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top