Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
സ്വർണച്ചിറകുള്ള പാദങ്ങൾ
യുദ്ധവിമാനം പറത്താൻ ബസ് ഡ്രൈവറ...
അഭിമാനം; 44 ലക്ഷം രൂപയുടെ ഫെലോ...
ഹര്‍ഷ ശ്രീകാന്ത് മിസ് സൗത്ത് ഇന്ത...
ഒരു "ഓഡി' തട്ടുകട..! മുംബൈ യുവാക...
മിസ് ട്രാൻസ്ക്യൂൻ ജേതാവായി തീർത...
രാജസ്ഥാൻകാരിക്ക് മിസ് ഇന്ത്യ പട...
മഹാകവികൾക്കൊപ്പം ഒരു യുവകവി
അഗ്നിപർവതത്തിനു മുകളിൽ താമസ...
Previous
Next
Youth
ഒന്നു കൈയടിക്കു...
Wednesday, June 7, 2017 2:29 AM IST
രാജസ്ഥാനിലെ വഴിയോര കച്ചവടക്കാരന്റെ മകളിൽനിന്നു സിവിൽ സർവീസ് പരീക്ഷ വിജയിക്കുന്നതുവരെയുള്ള ഉമുലിന്റെ ജീവിതം പോർക്കളത്തിൽ ശത്രുസൈന്യത്തെ ഒറ്റയ്ക്കു പൊരുതി വിജയിച്ച പോരാളിയുടേതാണ്.
പഠിക്കണമെന്നു പറഞ്ഞപ്പോൾ അച്ഛൻ വീട്ടിൽനിന്നു പുറത്താക്കി. ജന്മനാ അസ്ഥി രോഗിയായ, കൗമാരക്കാരിയായ ആ പെണ്‍കുട്ടി ഇറങ്ങി നടന്നത് ഡൽഹിയിലെ ചേരിയിലേക്കാണ്. ജീവിതത്തിൽ ഒറ്റപ്പെട്ടവൾക്ക് അഭയം നൽകാൻ കള്ളൻമാരും പിടിച്ചുപറിക്കാരും വിരാജിച്ചിരുന്ന ത്രിലോക്പുരിയിലെ ചേരിയെ ഉണ്ടായിരുന്നുള്ളു.
പതിമൂന്നാം വയസിൽ കുടുംബം ഉപേക്ഷിച്ചു പഠിക്കാൻ പുറപ്പെട്ട ഉമുൽ എന്ന കൗമാരക്കാരിയെ ഇന്നു നിങ്ങൾ ഒരുപക്ഷേ അറിയും. യുപിഎസിയുടെ സിവിൽ സർവീസസ് പരീക്ഷയിൽ 420-ാം റാങ്ക് നേടിയ ആ പെണ്‍കുട്ടി തലയുയർത്തി നിൽക്കുന്നത് അഭിമാനത്തോടെയാണ്. 15 വർഷങ്ങൾക്കു മുന്‍പ് വീട് ഉപേക്ഷിച്ച് പെരുവഴിയിലേക്ക് ഇറങ്ങി നടന്ന ആ കൗമാരക്കാരിയുടെ കണ്ണുകളിൽ നിന്ന് ഊർന്നിറങ്ങിയ കണ്ണുനീർ ഇപ്പോൾ ചിരിക്കുന്നുണ്ടാകും. കൂടുതൽ പ്രകാശത്തോടെ...
അഞ്ചാം വയസിൽ ഡൽഹിയിലേക്ക്
രാജസ്ഥാനിൽനിന്ന് അഞ്ചാം വയസിലാണ് കുടുംബത്തോടൊപ്പം ഉമുൽ ഡൽഹിയിലെത്തുന്നത്. രാജ്യതലസ്ഥാനത്തെ അഴുക്ക് വന്നടിഞ്ഞിരുന്ന ഖാനേഖാനയ്ക്ക് സമീപം ചെറ്റക്കുടിലിൽ താമസം. ഹസ്റത്ത് നിസാമുദീൻ റോഡിന്റെ ഓരത്ത് തുണികൾ വിറ്റാണ് അച്ഛൻ കുടംബം പോറ്റിയിരുന്നത്.
ജന്മനാ അസ്ഥി രോഗിയായിരുന്നു ഉമുൽ. എല്ലുകൾക്ക് ബലക്കുറവ്. ചെറിയ വീഴ്ച പോലും അസ്ഥി ഒടിയുന്നതിനു കാരണമായി. ചാടിയും ഓടിയും നടക്കേണ്ട ബാല്യത്തിൽ ഉമുലിന് രോഗം കഷ്ടപ്പെടുത്തിയത് ചില്ലറയൊന്നുമല്ല. അസ്ഥി ഒടിഞ്ഞത് 16 തവണ. ഇതിൽ എട്ടു തവണ ശസത്രക്രിയ നടത്തി. പക്ഷേ ഇതൊന്നും ഉമുലിന് തളർത്തിയിരുന്നില്ല.
പഠിത്തത്തിൽ കേമി
പഠിക്കാനുള്ള മോഹം ചെറുുപ്പത്തിലെ ഉമുലിന്റെ രക്തത്തിൽ ഉണ്ടായിരുന്നു. ഒരുപക്ഷേ അതുകൊണ്ടാവാം പിന്നീട് വീടിനെ ഉപേക്ഷിച്ചപ്പോഴും (അല്ലെങ്കിൽ വീട്ടുകാർ അവളെ ഉപേക്ഷിച്ചപ്പോഴും)ആ കുഞ്ഞു ഹൃദയം വ്യതിചലിക്കാതിരു ന്നത്.
ശാരീരിക വൈകല്യമുള്ള കുട്ടികൾക്കുള്ള പട്ടേൽ ദീൻദയാൽ ഉപാധ്യയയ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു പഠനം ആരംഭിച്ച ഉമുൽ പഠനത്തിൽ കേമിയായിരുന്നു. അഞ്ചാം ക്ലാസ് വരെ കൊച്ചു മിടുക്കിയായ ഉമുൽ പഠിച്ചത് ഇവിടെയായിരുന്നു.ശേഷം പഠനം സർക്കാർ ട്രസ്റ്റായ അമർ ചാരിറ്റി നടത്തിയിരുന്ന സ്കൂളിൽ. ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയുണ്ടായിരുന്നില്ല ഉമുലിന്. പക്ഷേ അവൾ സന്തോഷവതിയായിരുന്നു. സർക്കാർ സ്ഥാപനമായതിനാൽ പണച്ചെലവില്ലാതെ പഠിക്കാൻ സാധിക്കുന്നുണ്ടല്ലോ എന്ന ആത്മസംതൃപ്തിയായിരുന്നു അത്.
ഒറ്റപ്പെടലിന്റെ ജീവിതം
വർഷം 2001. ഉമുലും കുടംബം താമസിച്ചിരുന്ന ഡൽഹിയുടെ ഭാഗം വികസനത്തിന്റെ പേരിൽ ഒഴിപ്പിക്കപ്പെട്ടു. ദക്ഷിണ ഡൽഹിയെ കിഴക്കുമായി ബന്ധിപ്പിക്കുന്ന കൂറ്റൻ പാലം പണിയുന്നതിനായിരുന്നു ഇത്. കിടപ്പാടം നഷ്ടപ്പെട്ട കുടുംബം ഡൽഹിയിലെ തണുപ്പിൽ വലഞ്ഞു. പിടിച്ചു നില്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രാജസ്ഥാനിലെ ഗ്രാമത്തിലേക്ക് മടങ്ങി പോകാൻ അച്ഛൻ തീരുമാനിച്ചു.
കിടപ്പാടം നഷ്ടപ്പെട്ടപ്പോഴും പഠനത്തെ കുറിച്ചു മാത്രം ചിന്തിക്കുകയും സ്വപ്നം കാണുകും ചെയ്ത ഉമുൽ തുടർ പഠനം അർവാചിൻ ഭാരതി ഭവനിൽ തുടരുന്നതിനുള്ള ചിന്തയിലായിരുന്നു. വൈകല്യമുള്ള കുട്ടിയായതിനാൽ മെച്ചപ്പെട്ട സൗകര്യമുള്ള ഭാരതി ഭവനിൽ കാര്യങ്ങൾ അല്പം കൂടി ഭേദമായിരിക്കുമല്ലോ.
എന്നാൽ ഉമുലിന്റെ തീരുമാനത്തെ കുടുംബം എതിർത്തു. ഒരു പെണ്‍കുട്ടിക്കു ലഭിക്കേണ്ടതിൽ ആവശ്യത്തിൽ അധികം വിദ്യാഭ്യാസം ഉമുലിനായി എന്ന് അച്ഛൻ പറഞ്ഞു. അമ്മ അച്ഛന്റെ തീരുമാനത്തെ പിന്താങ്ങി. ഇനിയും തുടർന്നു പഠിച്ചാൽ പെണ്‍കുട്ടികൾ വഴിതെറ്റി പോകുമെന്നായിരുന്നു അമ്മയുടെ കണ്ടെ ത്തൽ.
എന്നാൽ ഉമുൽ മനസിൽ ഉറപ്പിച്ചു കഴിഞ്ഞിരുന്നു. തന്നിഷ്ടക്കാരിയായ മകളെ അച്ഛൻ ശാപവാക്കുകളോടെ ഉപേക്ഷിച്ചു. ബന്ധം മുറിച്ച് കുടംബം രാജസ്ഥാനിലേക്ക് പോയി.ജീവിതത്തിൽ കൗമാരിക്കാരിയായ ഉമുൽ തരിച്ചു പോയ നിമിഷമായിരുന്നു അത്. എന്ത് ചെയ്യണം എന്നറിയാതെ വിധിക്കു മുന്പിൽ പകച്ചു നിന്ന പെണ്‍കുട്ടി ത്രിലോക്പുരിയിലെ ചേരിയിലേക്ക് നടന്നു.
ട്യൂഷൻ ടീച്ചറായി മുന്നോട്ട്
പഠനത്തിൽ മികവു പുലർത്തിയിരുന്ന ഉമുലിന് തേടി അധ്യാപികയുടെ കരങ്ങൾ എത്തി. അവർ അവൾക്കു സ്കോളർഷിപ്പ് സംഘടിപ്പിച്ചു നൽകി. പഠനം തുടർന്ന ഉമുലിന് നേരിടേണ്ടി വന്നത് കടുത്ത വെല്ലുവിളികളാണ്. പഠനച്ചെലവിന് സ്കോളർഷിപ്പ് ലഭിച്ചെങ്കിലും ജീവിത ചെലവുകൾക്കായി അവൾ പാടുപ്പെട്ടു.
ചേരിയിലെ കുട്ടികളെ ട്യൂഷൻ പഠിപ്പിച്ചാണ് ഉമുൽ ഇതിനു മാർഗം കണ്ടത്. എന്നാൽ റിക്ഷാക്കാരന്റെയും വഴിയോര കച്ചവടക്കാരുടെയും മക്കളായിരുന്ന അവരിൽനിന്നും ഭീമമായ തുക ലഭിച്ചിരുന്നില്ല. അതിനാൽ ട്യൂഷൻ ബാച്ചുകളുടെ എണ്ണം കൂട്ടി. ദിവസം എട്ടു മണിക്കൂർ വിവിധ ബാച്ചുകൾക്കായി ഉമുൽ ട്യൂഷൻ എടുത്തു.
കള്ളന്മാരുടെ ചേരിയിൽ
ചേരികൾ കുപ്രസിദ്ധമാണ്. കള്ളമാരും പിടിച്ചുപ്പറിക്കാരുടെയും കേന്ദ്രം. കൗമാരക്കാരിയായ ഉമുലിന് സംബന്ധിച്ചിടത്തോളം ഒറ്റയ്ക്കുള്ള ചേരിയിലെ ജീവിതം ഭീതിതമായിരുന്നു. പക്ഷേ ഉമുലിന്റെ നിശ്ചയദാർഢ്യത്തെ തോൽപ്പിക്കാൻ അവയ്ക്കു കഴിഞ്ഞില്ല.
ത്രിലോക്പുരിയിലെ ഉമുലിന്റെ അയൽവാസിയായിരുന്ന ഷഹ്നാഗ് ബീഗത്തിന്റെ വാക്കുകളിൽ ഇതു വ്യക്തമാണ്. ""ധീരയായിരുന്നു ഉമുൽ. ഒറ്റയ്ക്കായിരുന്നു അവൾ വീട്ടിൽ ജീവിച്ചിരുന്നത്. പിന്നീട് ഞാൻ എന്റെ മകളെ അവൾക്കൊപ്പം കൂട്ടുകിടക്കാൻ വിടുമായിരുന്നു. പകരം അവൾ എന്റെ മകൾക്ക് സൗജന്യമായി ട്യൂഷൻ നൽകി.''
ജെആർഎഫോടെ ജെഎൻയുവിൽ
91 ശതമാനം മാർക്കോടെ പ്ലസ് ടു വിജയിച്ച ഉമുൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ ഡിഗ്രിക്ക് ചേർന്നു. ട്യൂഷൻ തന്നെയായിരുന്നു പഠനത്തിനുള്ള ചെലവു കണ്ടെത്തുന്നതിനുള്ള ഏക മാർഗം. ഡൽഹി യൂണിവേഴ്സിറ്റിയിലെ ഡിബേറ്റ് വേദിയിൽ ഉമുൽ താരമാവുന്നത് ഇതോടെയാണ്. പല മത്സരങ്ങളുടെയും വിജയികൾക്കുള്ള സമ്മാനം വലിയ തുകയായിരുന്നു. ഉമുൽ ഡിബേറ്റ് വേദിയിൽ തിളങ്ങി. എന്നാൽ പല മത്സരങ്ങളും വൈകുന്നേരങ്ങളിൽ ആയതിനാൽ അവൾക്കു പങ്കെടുക്കാൻ സാധിച്ചില്ല. ഈ സമയമായിരുന്നു അവൾ ട്യൂഷൻ എടുത്തിരുന്നത്.
ഡൽഹിയിലെ ഗാർഗി കോളജിലേക്കുള്ള യാത്രകൾ ഉമുലിന് ദുഷ്കരമായിരുന്നു. ഒരിക്കൽ വീണു പരിക്കേറ്റ ഉമുലിന്റെ ജീവിതത്തിലെ ഒരു വർഷം വീൽചെയറിലായിരുന്നു. എന്നാൽ ഏതു കഷ്ടപ്പാടുകളും സഹിക്കാനും അവൾ മനസിനെ പാകപ്പെടുത്തിയിരുന്നു.
ജെആർഎഫ് നേടിയതോടെ ഉമുലിന്റെ ജീവിതം മാറിമറിഞ്ഞു. മാസം 25,000 രൂപ സ്റ്റൈപ്പന്റ് ആയി ലഭിക്കും. കൂടാതെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സർവകലാശാലയായ ജെഎൻയുവിൽ പ്രവേശനം. ഇന്റർനാഷണൽ സ്റ്റഡീസായിരുന്നു വിഷയം. പിഎച്ച്ഡിക്കായി റിസർച്ച് പേപ്പറുകൾ തയാറാക്കുന്പോഴും സിവിൽ സർവീസസ് മനസിൽ നീറ്റലായി കിടന്നു.
ആദ്യ പരിശ്രമത്തിൽ സിവിൽ സർവീസ്
വൈകല്യങ്ങളെ തോൽപ്പിച്ചായിരുന്നു ഉമുൽ ജെഎൻയുവിൽ പ്രവേശനം നേടിയത്. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികവു പുലർത്തിയ ഉമുൽ പല വിദ്യാർഥികൾക്കും അത്ഭുതമായിരുന്നു.
കുട്ടിക്കാലം മുതലുള്ള ഉമുലിന്റെ അഭിലാഷമായിരുന്നു ഐഎഎസ് ആകുക എന്നത്. പിഎച്ച്ഡിക്കു ശേഷമാണ് ശ്രമിച്ചത്. കഠിനമായ സിവിൽ സർവീസസ് പരീക്ഷയിൽ ആദ്യത്തെ പരിശ്രമത്തിൽ തന്നെ വിജയിച്ചു. ഓൾ ഇന്ത്യയിൽ 420-ാമത്തെ റാങ്ക്. അംഗവൈകല്യമുള്ളവർക്കുള്ള റിസർവേഷൻ പരിഗണിക്കുന്പോൾ ഐഎഎസ് കിട്ടുമെന്നുള്ള പ്രതീക്ഷയിലാണ് ഉമുൽ ഇപ്പോൾ.
പരീക്ഷയിൽ വിജയിച്ച ഉമുലിന് തേടി അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. പക്ഷേ എന്നത്തേയും പോലെ ഉമുൽ ചിരിയോടെ അതിനെയും സ്വാഗതം ചെയ്യുന്നു. സിവിൽ സർവീസസ് പരീക്ഷയിൽ വിജിയിച്ചു എന്നത് നിസാരമായ ഒരു നേട്ടമാണെന്നാണ് ഉമുലിന്റെ പക്ഷം. വലിയ നേട്ടങ്ങൾ ഇനിയും കൈവരിക്കാനുണ്ട്. ഉറപ്പാണ് ഉമുൽ അതു കൈവരിക്കുക തന്നെ ചെയ്യും....
ഈദ് ആഘോഷിക്കും കുടുംബത്തോടൊപ്പം
ഉപേക്ഷിച്ചു എങ്കിലും എനിക്ക് കുടുംബത്തോട് പിണക്കമില്ല. ഐഎഎസ് എന്നു പറഞ്ഞാൽ അവർക്കു മനസിലാകുക പോലുമില്ല. പക്ഷേ വരുന്ന ഈദിന് ഞാൻ എന്റെ കുടുംബത്തെ കാണും. അവർക്കൊപ്പമായിരിക്കും എന്റെ പെരുനാൾ ആഘോഷം.
ജെസ്റ്റിൻ ഏബ്രഹാം
സ്വർണച്ചിറകുള്ള പാദങ്ങൾ
നിശ്ചയദാര്‍ഢ്യത്തിനും കഠിനപ്രയത്നത്തിനും മുന്നില്‍ ഏതു പ്രതിബന്ധവും തോറ്റുപോകുമെന്നതിന് ഉ
യുദ്ധവിമാനം പറത്താൻ ബസ് ഡ്രൈവറുടെ മകൾ
മീററ്റ്: പരിമിതമായ ജീവിതസാഹചര്യത്തിൽനിന്നു സ്വപ്നംപോലും കാണാൻ സാധിക്കാത്ത ഉയരങ്ങളിൽ എത്തി
അഭിമാനം; 44 ലക്ഷം രൂപയുടെ ഫെലോഷിപ് നേടി ഇരിട്ടി സ്വദേശി ഡോ. ജോബിൻ ഫ്രാൻസിസ്
യൂറോപ്യൻ റിസർച് കൺസോർഷ്യം ഫോർ ഇൻഫർമേഷൻ ആൻഡ് മാത്തമാറ്റിക്സ് (ERCIM) നൽകി വരുന്ന അലൈൻ ബെൻ
ഹര്‍ഷ ശ്രീകാന്ത് മിസ് സൗത്ത് ഇന്ത്യ
കൊച്ചി: മണപ്പുറം ഡിക്യു മിസ് സൗത്ത് ഇന്ത്യ 2023 കിരീടം മലയാളി ഹര്‍ഷ ശ്രീകാന്തിന്. തമിഴ്നാടിന്റെ
ഒരു "ഓഡി' തട്ടുകട..! മുംബൈ യുവാക്കളുടെ ചായക്കട ഹിറ്റ്
മുംബൈ: ഇന്ത്യയുടെ വ്യവസായ തലസ്ഥാനമായ മുംബൈ നഗരത്തില്‍ ആഢംബര വാഹനമായ ഓഡി കാറിൽ ചായവില്പന
മിസ് ട്രാൻസ്ക്യൂൻ ജേതാവായി തീർത്ഥ
മിസ് ട്രാൻസ്ക്യൂൻ ഇന്ത്യ 2023 സൗന്ദര്യ മത്സരത്തിന്റെ അഞ്ചാം എഡിഷനിൽ മിസ് പ്രൈഡ് ടൈറ്റിൽ ജേതാവായി
രാജസ്ഥാൻകാരിക്ക് മിസ് ഇന്ത്യ പട്ടം
ന്യൂഡൽഹി: രാജസ്ഥാനില്‍നിന്നുള്ള നന്ദിനി ഗുപ്ത മിസ് ഇന്ത്യ 2023 കിരീടം ചൂടി. ഡൽഹിയില്‍ നടന്ന ഫെമ
മഹാകവികൾക്കൊപ്പം ഒരു യുവകവി
വായനക്കാരിൽനിന്നും ആരാധകരിൽനിന്നുമൊക്കെ ഒരൽപ്പം അകലം പാലിച്ചു നിൽക്കുന്ന കവികളും നമുക്കു
അഗ്നിപർവതത്തിനു മുകളിൽ താമസമാക്കി യുവതി!
സാൾട്ടില്ലോ (മെക്സിക്കോ): മെക്സിക്കോയിലെ സാൾട്ടില്ലോ സ്വദേശിനിയാണ് പെർല ടിജെറിന. വയസ് 31. വീ
അഞ്ജന രാജം മിസിസ് ഇന്ത്യ വേൾഡ് വൈഡ് ഫൈനലിൽ
തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിയായ അഞ്ജന രാജം ഹോട്ടേ മോണ്ടേ മിസിസ് ഇന്ത്യ വേൾഡ് വൈഡ് 2
ഷീബ വിരൽതൊടുന്പോൾ ചുവരുകളിൽ ജീവൻതുടിക്കും..!
അമ്പലപ്പുഴ: ചുവരുകളില്‍ ചായം ചാലിച്ച് ചിത്രം വരച്ച് ജീവിതമെഴുതുകയാണ് ഷീബ. കഞ്ഞിക്കുഴി പഞ്ചായ
സന്ധ്യ-സംസ്ഥാനത്തെ ആദ്യ സ്രാങ്ക് വനിത
സംസ്ഥാന പോർട്ട് ഡിപ്പാർട്ട്മെമെന്റ് നടത്തിയ കേരള ഇൻലാന്റ് വെസൽ സ്രാങ്ക് ലൈസൻസ് കരസ്ഥമാക്കി
ലക്ഷ്മിക്ക് പത്രം വായിക്കാൻ മാത്രമുള്ളതല്ല
ഡൊമിനിക് ജോസഫ്
പത്രം വായിച്ചശേഷം തൂക്കി വിൽക്കാനല്ലാതെ മറ്റൊന്നിനും സാധാരണ ആരും എടു
അമ്മയുടെ സ്വപ്നം നിറവേറ്റാൻ ആൻ റോസ് മാത്യ
കൽപ്പറ്റ: മുന്നിൽനിന്നു സൈനിക യൂണിഫോമിൽ പുഞ്ചിരിതൂകുന്ന മകൾ ആൻ റോസ് മാത്യു. എറണാകുളം ഇടപ്
നൃത്തമാടുന്ന വിരലുകൾ
പരമ്പരാഗത നൃത്തക്കാഴ്ചകളില്നിന്നു വ്യത്യസ്തമായി മെയ്യിളകാതെ, മറ്റു ശരീരചലനങ്ങളില്ലാതെ മി
ഒരു രൂപക്ക് അഞ്ച് വീട്; യുവാക്കളുടെ ഭാരതസന്ദർശനം തുടങ്ങി
അഞ്ചു പാവപ്പെട്ട കുടുംബങ്ങൾക്ക് സ്വന്തം ഭവനമെന്ന സ്വപ്നം സാക്ഷാത്കാരിക്കാൻ രണ്ടു യുവാക്കൾ ഭാരത സന്ദർശനം
കുഞ്ഞിക്കല്ലുകൾകൊണ്ട് വായുവിൽ പോർട്രെയ്റ്റുകൾ തീർക്കുന്ന രോഹിത്
കണ്ണൂര്‍: കുഞ്ഞിക്കല്ലുകള്‍ കൊണ്ട് വായുവില്‍ പോര്‍ട്രെയ്റ്റുകള്‍ വരയ്ക്കുന്ന പയ്യന്നൂര്‍ സ്വദേശി
മനു പി.മാത്യുവിനു പാര ആംപ്യൂറ്റി ഫുട്ബോൾ ദേശീയ ടീമിലേക്കു സെലക്ഷൻ
ഇറാനിലെ കിഷ് ഐലന്റിൽ നടക്കുന്ന വെസ്റ്റ് ഏഷ്യൻ ആംപ്യൂറ്റി ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ മാറ്റുരയ്ക്ക
യുവത്വത്തിനു വേറിട്ടൊരു മാതൃകകാട്ടിയ കതിർമണ്ഡപത്തിലെ ലാളിത്യം
പൊന്നിൽ കുളിച്ച്, പട്ടിൽ പൊതിഞ്ഞുനിൽക്കുന്ന വധുവില്ല. മൂന്നു കൂട്ടം പായസത്തോടു കൂടിയ മൃഷ്ടാന്
മുട്ടത്തോടിൽ ലോകാത്ഭുതങ്ങൾ തീർത്ത് ജാൻസി
ഒരുമുട്ടത്തോടിൽ 28 മിനിറ്റുകൊണ്ട് ലോകാത്ഭുതങ്ങൾ തീർത്ത് റിക്കാർഡ് ബുക്കിൽ ഇടം നേടിയിരിക്കുകയാണ് എ
കെസിവൈഎം വക ന്യൂ ജെൻ കാരൾ ഗാനം
ക്രിസ്മസിനെ വരവേൽക്കാൻ ന്യൂ ജെൻ കാരൾ ഗാനവുമായി ഇടുക്കി രൂപതയിലെ കെസിവൈഎം പ്രവർത്തകർ. മാല
ഈർക്കിലിൽ നെയ്തെടുത്ത വിസ്മയകൊട്ടാരം
തെങ്ങോലയുടെ ഈർക്കിൽ കൊണ്ട് വൈവിധ്യമാർന്ന രൂപങ്ങൾ ഒരുക്കി ശ്രദ്ധേയനാകുകയാണ് കാഞ്ഞിലേരിയിലെ
ആണി തറച്ച പാദുകവുമായി നൃത്തംചെയ്തു പ്രതിഷേധിച്ച യുവാവ് ലോകറിക്കാർഡിൽ
വേറിട്ടൊരു പ്രതിഷേധം സംഘടിപ്പിച്ച് ലോകറിക്കാർഡിനു ഉടമയായിരിക്കുകയാണ് ഇടുക്കി സ്വദേശിയായ യുവാവ്.
ആണി തറച്ച പാ
അട്ടപ്പാടിയുടെ അഭിമാനമായി അനു പ്രശോഭിനി
അനു പ്രശോഭിനി അട്ടപ്പാടിയുടെ അഭിമാന താരം. തൃശൂരിൽ നടന്ന മിസ് കേരള ഫിറ്റ്നസ് ഫാഷൻ ഓഡിഷൻ റ
ബോധവത്കരണ യജ്ഞവുമായി യുവാക്കളുടെ ഭാരത പര്യടനം തുടങ്ങി
നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബോധവത്കരണത്തിന്റെ ഭാഗമായി മലപ്പുറം പ
സൈക്കിൾ സഞ്ചാരിക്ക് "കിഡ്സ് ഓഫ് ഹാപ്പി ഹൈദരാബാദി' ന്റെ ആദരം
സൈക്കിൾ സഞ്ചാരിയായ യുവാവിനു "കിഡ്സ് ഓഫ് ഹാപ്പി ഹൈദരാബാദി' ന്റെ ആദരം. ഹൈദരാബാദ് പലപിട്ടാ പാർക്
വൈകല്യങ്ങളെ അതിജീവിച്ച യുവാവിനു സ്വർണതിളക്കം
ജന്മനായുള്ള വൈകല്യങ്ങളെ അതിജീവിച്ച് പ്രഥമ നാഷണൽ പാരാ മാസ്റ്റേഴ്സ് ഗെയിംസിൽ സ്വർണം നേടിയിരിക്കു
അരവിന്ദന്റെ മുടി ഇനി അർബുദ രോഗികൾക്ക്
അരവിന്ദ് നീട്ടിവളർത്തിയ മുടി ഇനി കാൻസർ രോഗികൾക്ക്. ചായ്പ്പൻകുഴി ഗവണ്മെന്റ് ഹയർ സെക്കൻഡ
ഭാരതപര്യടനം പൂർത്തിയാക്കിയ അഖിലും കെൽവിനും വൻ സ്വീകരണം
മൂവാറ്റുപുഴ: സൈക്കിളിൽ ഭാരത പര്യടനം നടത്തി തിരിച്ചെത്തിയ യുവാക്കൾക്ക് ഊരമന വൈഎംഎ ലൈബ്രറിയു
കോളജിൽ ചരിത്രം കുറിച്ചു ത്രിമൂർത്തികൾ
മൂവാറ്റുപുഴ: വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളജിൽനിന്ന് സിവിൽ എൻജിനീയറിംഗിൽ വിജയം
സ്വർണച്ചിറകുള്ള പാദങ്ങൾ
നിശ്ചയദാര്‍ഢ്യത്തിനും കഠിനപ്രയത്നത്തിനും മുന്നില്‍ ഏതു പ്രതിബന്ധവും തോറ്റുപോകുമെന്നതിന് ഉ
യുദ്ധവിമാനം പറത്താൻ ബസ് ഡ്രൈവറുടെ മകൾ
മീററ്റ്: പരിമിതമായ ജീവിതസാഹചര്യത്തിൽനിന്നു സ്വപ്നംപോലും കാണാൻ സാധിക്കാത്ത ഉയരങ്ങളിൽ എത്തി
അഭിമാനം; 44 ലക്ഷം രൂപയുടെ ഫെലോഷിപ് നേടി ഇരിട്ടി സ്വദേശി ഡോ. ജോബിൻ ഫ്രാൻസിസ്
യൂറോപ്യൻ റിസർച് കൺസോർഷ്യം ഫോർ ഇൻഫർമേഷൻ ആൻഡ് മാത്തമാറ്റിക്സ് (ERCIM) നൽകി വരുന്ന അലൈൻ ബെൻ
ഹര്‍ഷ ശ്രീകാന്ത് മിസ് സൗത്ത് ഇന്ത്യ
കൊച്ചി: മണപ്പുറം ഡിക്യു മിസ് സൗത്ത് ഇന്ത്യ 2023 കിരീടം മലയാളി ഹര്‍ഷ ശ്രീകാന്തിന്. തമിഴ്നാടിന്റെ
ഒരു "ഓഡി' തട്ടുകട..! മുംബൈ യുവാക്കളുടെ ചായക്കട ഹിറ്റ്
മുംബൈ: ഇന്ത്യയുടെ വ്യവസായ തലസ്ഥാനമായ മുംബൈ നഗരത്തില്‍ ആഢംബര വാഹനമായ ഓഡി കാറിൽ ചായവില്പന
മിസ് ട്രാൻസ്ക്യൂൻ ജേതാവായി തീർത്ഥ
മിസ് ട്രാൻസ്ക്യൂൻ ഇന്ത്യ 2023 സൗന്ദര്യ മത്സരത്തിന്റെ അഞ്ചാം എഡിഷനിൽ മിസ് പ്രൈഡ് ടൈറ്റിൽ ജേതാവായി
രാജസ്ഥാൻകാരിക്ക് മിസ് ഇന്ത്യ പട്ടം
ന്യൂഡൽഹി: രാജസ്ഥാനില്‍നിന്നുള്ള നന്ദിനി ഗുപ്ത മിസ് ഇന്ത്യ 2023 കിരീടം ചൂടി. ഡൽഹിയില്‍ നടന്ന ഫെമ
മഹാകവികൾക്കൊപ്പം ഒരു യുവകവി
വായനക്കാരിൽനിന്നും ആരാധകരിൽനിന്നുമൊക്കെ ഒരൽപ്പം അകലം പാലിച്ചു നിൽക്കുന്ന കവികളും നമുക്കു
അഗ്നിപർവതത്തിനു മുകളിൽ താമസമാക്കി യുവതി!
സാൾട്ടില്ലോ (മെക്സിക്കോ): മെക്സിക്കോയിലെ സാൾട്ടില്ലോ സ്വദേശിനിയാണ് പെർല ടിജെറിന. വയസ് 31. വീ
അഞ്ജന രാജം മിസിസ് ഇന്ത്യ വേൾഡ് വൈഡ് ഫൈനലിൽ
തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിയായ അഞ്ജന രാജം ഹോട്ടേ മോണ്ടേ മിസിസ് ഇന്ത്യ വേൾഡ് വൈഡ് 2
ഷീബ വിരൽതൊടുന്പോൾ ചുവരുകളിൽ ജീവൻതുടിക്കും..!
അമ്പലപ്പുഴ: ചുവരുകളില്‍ ചായം ചാലിച്ച് ചിത്രം വരച്ച് ജീവിതമെഴുതുകയാണ് ഷീബ. കഞ്ഞിക്കുഴി പഞ്ചായ
സന്ധ്യ-സംസ്ഥാനത്തെ ആദ്യ സ്രാങ്ക് വനിത
സംസ്ഥാന പോർട്ട് ഡിപ്പാർട്ട്മെമെന്റ് നടത്തിയ കേരള ഇൻലാന്റ് വെസൽ സ്രാങ്ക് ലൈസൻസ് കരസ്ഥമാക്കി
ലക്ഷ്മിക്ക് പത്രം വായിക്കാൻ മാത്രമുള്ളതല്ല
ഡൊമിനിക് ജോസഫ്
പത്രം വായിച്ചശേഷം തൂക്കി വിൽക്കാനല്ലാതെ മറ്റൊന്നിനും സാധാരണ ആരും എടു
അമ്മയുടെ സ്വപ്നം നിറവേറ്റാൻ ആൻ റോസ് മാത്യ
കൽപ്പറ്റ: മുന്നിൽനിന്നു സൈനിക യൂണിഫോമിൽ പുഞ്ചിരിതൂകുന്ന മകൾ ആൻ റോസ് മാത്യു. എറണാകുളം ഇടപ്
നൃത്തമാടുന്ന വിരലുകൾ
പരമ്പരാഗത നൃത്തക്കാഴ്ചകളില്നിന്നു വ്യത്യസ്തമായി മെയ്യിളകാതെ, മറ്റു ശരീരചലനങ്ങളില്ലാതെ മി
ഒരു രൂപക്ക് അഞ്ച് വീട്; യുവാക്കളുടെ ഭാരതസന്ദർശനം തുടങ്ങി
അഞ്ചു പാവപ്പെട്ട കുടുംബങ്ങൾക്ക് സ്വന്തം ഭവനമെന്ന സ്വപ്നം സാക്ഷാത്കാരിക്കാൻ രണ്ടു യുവാക്കൾ ഭാരത സന്ദർശനം
കുഞ്ഞിക്കല്ലുകൾകൊണ്ട് വായുവിൽ പോർട്രെയ്റ്റുകൾ തീർക്കുന്ന രോഹിത്
കണ്ണൂര്‍: കുഞ്ഞിക്കല്ലുകള്‍ കൊണ്ട് വായുവില്‍ പോര്‍ട്രെയ്റ്റുകള്‍ വരയ്ക്കുന്ന പയ്യന്നൂര്‍ സ്വദേശി
മനു പി.മാത്യുവിനു പാര ആംപ്യൂറ്റി ഫുട്ബോൾ ദേശീയ ടീമിലേക്കു സെലക്ഷൻ
ഇറാനിലെ കിഷ് ഐലന്റിൽ നടക്കുന്ന വെസ്റ്റ് ഏഷ്യൻ ആംപ്യൂറ്റി ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ മാറ്റുരയ്ക്ക
യുവത്വത്തിനു വേറിട്ടൊരു മാതൃകകാട്ടിയ കതിർമണ്ഡപത്തിലെ ലാളിത്യം
പൊന്നിൽ കുളിച്ച്, പട്ടിൽ പൊതിഞ്ഞുനിൽക്കുന്ന വധുവില്ല. മൂന്നു കൂട്ടം പായസത്തോടു കൂടിയ മൃഷ്ടാന്
മുട്ടത്തോടിൽ ലോകാത്ഭുതങ്ങൾ തീർത്ത് ജാൻസി
ഒരുമുട്ടത്തോടിൽ 28 മിനിറ്റുകൊണ്ട് ലോകാത്ഭുതങ്ങൾ തീർത്ത് റിക്കാർഡ് ബുക്കിൽ ഇടം നേടിയിരിക്കുകയാണ് എ
കെസിവൈഎം വക ന്യൂ ജെൻ കാരൾ ഗാനം
ക്രിസ്മസിനെ വരവേൽക്കാൻ ന്യൂ ജെൻ കാരൾ ഗാനവുമായി ഇടുക്കി രൂപതയിലെ കെസിവൈഎം പ്രവർത്തകർ. മാല
ഈർക്കിലിൽ നെയ്തെടുത്ത വിസ്മയകൊട്ടാരം
തെങ്ങോലയുടെ ഈർക്കിൽ കൊണ്ട് വൈവിധ്യമാർന്ന രൂപങ്ങൾ ഒരുക്കി ശ്രദ്ധേയനാകുകയാണ് കാഞ്ഞിലേരിയിലെ
ആണി തറച്ച പാദുകവുമായി നൃത്തംചെയ്തു പ്രതിഷേധിച്ച യുവാവ് ലോകറിക്കാർഡിൽ
വേറിട്ടൊരു പ്രതിഷേധം സംഘടിപ്പിച്ച് ലോകറിക്കാർഡിനു ഉടമയായിരിക്കുകയാണ് ഇടുക്കി സ്വദേശിയായ യുവാവ്.
ആണി തറച്ച പാ
അട്ടപ്പാടിയുടെ അഭിമാനമായി അനു പ്രശോഭിനി
അനു പ്രശോഭിനി അട്ടപ്പാടിയുടെ അഭിമാന താരം. തൃശൂരിൽ നടന്ന മിസ് കേരള ഫിറ്റ്നസ് ഫാഷൻ ഓഡിഷൻ റ
ബോധവത്കരണ യജ്ഞവുമായി യുവാക്കളുടെ ഭാരത പര്യടനം തുടങ്ങി
നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബോധവത്കരണത്തിന്റെ ഭാഗമായി മലപ്പുറം പ
സൈക്കിൾ സഞ്ചാരിക്ക് "കിഡ്സ് ഓഫ് ഹാപ്പി ഹൈദരാബാദി' ന്റെ ആദരം
സൈക്കിൾ സഞ്ചാരിയായ യുവാവിനു "കിഡ്സ് ഓഫ് ഹാപ്പി ഹൈദരാബാദി' ന്റെ ആദരം. ഹൈദരാബാദ് പലപിട്ടാ പാർക്
വൈകല്യങ്ങളെ അതിജീവിച്ച യുവാവിനു സ്വർണതിളക്കം
ജന്മനായുള്ള വൈകല്യങ്ങളെ അതിജീവിച്ച് പ്രഥമ നാഷണൽ പാരാ മാസ്റ്റേഴ്സ് ഗെയിംസിൽ സ്വർണം നേടിയിരിക്കു
അരവിന്ദന്റെ മുടി ഇനി അർബുദ രോഗികൾക്ക്
അരവിന്ദ് നീട്ടിവളർത്തിയ മുടി ഇനി കാൻസർ രോഗികൾക്ക്. ചായ്പ്പൻകുഴി ഗവണ്മെന്റ് ഹയർ സെക്കൻഡ
ഭാരതപര്യടനം പൂർത്തിയാക്കിയ അഖിലും കെൽവിനും വൻ സ്വീകരണം
മൂവാറ്റുപുഴ: സൈക്കിളിൽ ഭാരത പര്യടനം നടത്തി തിരിച്ചെത്തിയ യുവാക്കൾക്ക് ഊരമന വൈഎംഎ ലൈബ്രറിയു
കോളജിൽ ചരിത്രം കുറിച്ചു ത്രിമൂർത്തികൾ
മൂവാറ്റുപുഴ: വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളജിൽനിന്ന് സിവിൽ എൻജിനീയറിംഗിൽ വിജയം
Latest News
ബിഹാറിലെ സീറ്റ് തര്‍ക്കം; കേന്ദ്രമന്ത്രി പശുപതി പാരസ് രാജിവച്ചു
കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് പ്രധാനമന്ത്രി, മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രി പാലക്കാട്ട്; സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
Latest News
ബിഹാറിലെ സീറ്റ് തര്‍ക്കം; കേന്ദ്രമന്ത്രി പശുപതി പാരസ് രാജിവച്ചു
കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് പ്രധാനമന്ത്രി, മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രി പാലക്കാട്ട്; സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top