വനിതാ സെപക് താക്രോ ചാന്പ്യൻഷിപ്പ് ഇന്നു മുതൽ
Wednesday, May 8, 2024 1:06 AM IST
തൃശൂർ: അഖിലേന്ത്യാ അന്തർസർവകലാശാല വനിതാ സെപക് താക്രോ ചാന്പ്യൻഷിപ്പിനു തൃശൂർ വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നു തുടക്കം. കാലിക്കട്ട് സർവകലാശാലയ്ക്കുവേണ്ടി തൃശൂർ സെന്‍റ് മേരീസ് കോളജാണ് ചാന്പ്യൻഷിപ്പിന് ആതിഥ്യമരുളുന്നത്.

ഇന്നു രാവിലെ പത്തിനു മുൻ രാജ്യാന്തര ഫുട്ബോൾതാരം ഐ.എം. വിജയൻ ഉദ്ഘാടനം ചെയ്യും. ചാന്പ്യൻഷിപ്പിനുള്ള തയാറെടുപ്പുകൾ പൂർത്തിയായെന്നു കാലിക്കട്ട് സർവകലാശാല ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ഡോ. വി.പി. സക്കീർഹുസൈൻ അറിയിച്ചു. കിക്ക് വോളിബോൾ എന്നറിയപ്പെടുന്ന സെപക് താക്രോയിൽ കാലും തലയും നെഞ്ചും മാത്രമുപയോഗിച്ചാണു കളി.

സംസ്ഥാനത്ത് ആദ്യമായി നടത്തുന്ന ചാന്പ്യൻഷിപ്പിന് ആതിഥ്യമരുളാൻ അവസരം ലഭിച്ചതു തൃശൂരിലെ ആദ്യ വനിതാ കോളജിന്‍റെ കായികമികവിനുള്ള അംഗീകാരമാണെന്നു പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ടി.എൽ. ബീന പറഞ്ഞു. പത്തിനു നടക്കുന്ന സമാപനസമ്മേളനത്തിൽ സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്‍റ് യു. ഷറഫലി മുഖ്യാതിഥിയാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.