വിരമിക്കൽ കിരീടനേട്ടത്തിനു ശേഷം: മെസി
വിരമിക്കൽ കിരീടനേട്ടത്തിനു ശേഷം: മെസി
Monday, June 25, 2018 12:51 AM IST
മോസ്കോ: ലോകകപ്പ് ഫുട്ബോൾ കിരീടം ഉയർത്തുകയാണ് തന്‍റെ ഏറ്റവും വലിയ ആഗ്രഹമെന്ന് മെസി. ഇന്നലെയായിരുന്നു മെസിയുടെ 31-ാം ജന്മദിനം. ലോകകപ്പ് കിരീടം നേടുകയെന്ന തന്‍റെ സ്വപ്നം ഉപേക്ഷിക്കില്ലെന്നും കിരീടം അർജന്‍റീനയിലെത്തിക്കുകയാണ് ലക്ഷ്യമെന്നും മെസി പറഞ്ഞു.

അർജന്‍റീനയ്ക്ക് ലോകകപ്പ് കിരീടം സ്പെഷലാണ്, എനിക്കും അതുപോലെ തന്നെ. ലോകകപ്പ് ഉയർത്തുന്ന സ്വപ്നമാണ് എനിക്ക് എപ്പോഴുമുള്ളത്. ഇത് നൽകുന്ന സന്തോഷം വലുതാണ്. ആ നിമിഷത്തെക്കുറിച്ചുള്ള ചിന്തിയിലാണ് ഞാനിപ്പോൾ, ലോകത്തുള്ള കോടിക്കണക്കിന് അർജന്‍റീനക്കാരെ അത് സന്തോഷിപ്പിക്കും. അതുകൊണ്ട് ഞങ്ങൾക്ക് ആ സ്വപ്നം ഉപേക്ഷിക്കാനാവില്ല- മെസി പറഞ്ഞു.


പ്രധാന പല ടൂർണമെന്‍റിലും ഞാൻ ജയിച്ചിട്ടുണ്ട്. പക്ഷേ, എന്‍റെ അതിയായ മോഹം അവസാനിച്ചിട്ടില്ല. എന്‍റെ രാജ്യത്തിനുവേണ്ടി, ലോക ചാന്പ്യനെന്ന പേരില്ലാതെ ഞാൻ ഫുട്ബോൾ കളി അവസാനിപ്പിക്കില്ല മെസി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.