ബംഗാളിലെ ലൈംഗിക പീഡന ആരോപണം ; സിസിടിവി ദൃശ്യങ്ങൾ മമതയും പോലീസുമൊഴികെ നൂറു പേരെ കാണിക്കാം: ഗവർണർ
ബംഗാളിലെ ലൈംഗിക പീഡന ആരോപണം ; സിസിടിവി ദൃശ്യങ്ങൾ മമതയും  പോലീസുമൊഴികെ നൂറു പേരെ  കാണിക്കാം: ഗവർണർ
Thursday, May 9, 2024 2:41 AM IST
കോൽക്കത്ത: രാജ്ഭവനിൽ പീഡിപ്പിച്ചുവെന്ന വനിതാ ജീവനക്കാരിയുടെ പരാതിയിൽ നിർണായക നീക്കവുമായി പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്.

കേസ് തൃണമൂൽ കോൺഗ്രസ് നേതൃത്വം കെട്ടിച്ചമച്ചതാണെന്ന ആരോപണത്തിനിടെയാണ് രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങൾ മുഖ്യമന്ത്രിയും അവരുടെ പോലീസും ഒഴികെ നൂറുപേരെ കാണിക്കാമെന്ന് രാജ്ഭവൻ വ്യക്തമാക്കിയിരിക്കുന്നത്. മമതയെയും പോലീസിനെയും ഒഴികെ ഏതു വ്യക്തിയെയും ദൃശ്യങ്ങൾ കാണിക്കാമെന്നും സമൂഹമാധ്യമമായ എക്സിലൂടെ രാജ്ഭവൻ വ്യക്തമാക്കി.

ആരോപണത്തിനു പിന്നാലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് പോലീസ് സംഘം രാജ്ഭവനെ സമീപിച്ചിരുന്നു. എന്നാൽ, സഹകരിക്കേണ്ടെന്ന നിർദേശമാണ് ജീവനക്കാർക്ക് ഗവർണർ നൽകിയിരിക്കുന്നത്.

രാജ്ഭവനിലെ താത്കാലിക ജീവനക്കാരി കഴിഞ്ഞ വെള്ളിയാഴ്ചയാണു ഗവർണർക്കെതിരേ ലൈംഗികപീഡന പരാതി നൽകിയത്.

ആരോപണം അസംബന്ധ നാടകമാണെന്നും മുഖ്യമന്ത്രി മമത ബാനർജിയുടെ രാഷ്‌ട്രീയം വൃത്തികെട്ടതാണെന്നുമായിരുന്നു ഗവർണറുടെ മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.