""50 % പരിധി നീക്കും''; ആവശ്യമനുസരിച്ച് സംവരണം: രാഹുൽ
  50 % പരിധി നീക്കും  ; ആവശ്യമനുസരിച്ച് സംവരണം: രാഹുൽ
Tuesday, May 7, 2024 1:15 AM IST
രത്‌ലം (മധ്യപ്രദേശ്): ദലിതരുടെയും പിന്നോക്കക്കാരുടെയും ഗോത്രവർഗവിഭാഗങ്ങളുടെയും സംവരണ പരിധി ഉയർത്തുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

സുപ്രീംകോടതി നിഷ്കർഷിച്ചിരിക്കുന്ന 50 ശതമാനം പരിധി ആവശ്യമെങ്കിൽ എടുത്തുകളയുമെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ രത്‌ലമിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ.

""ഞങ്ങൾ വിജയിച്ചാൽ സംവരണം 50 ശതമാനത്തിൽ അധികമായി ഉയർത്തും. പാവപ്പെട്ടവർക്കും പിന്നാക്കക്കാർക്കും ദളിതുകൾക്കും ആദിവാസികൾക്കും അവർക്കാവശ്യമുള്ള സംവരണം നൽകും''-രാഹുൽ കൂട്ടിച്ചേർത്തു.

രാജ്യത്തിന്‍റെ ഭരണഘടനയെ സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. ബിജെപിയും ആർഎസ്എസും ഭരണഘടന അവസാനിപ്പിക്കാനും മാറ്റിമറിക്കാനുമാണ് ശ്രമിക്കുന്നത്. കോൺഗ്രസും ഇന്ത്യ മുന്നണിയും ഭരണഘടനയെ രക്ഷിക്കാനും.

ജലത്തിനും വനത്തിനും ഭൂമിക്കുമുള്ള അവകാശങ്ങളെല്ലാം ഭരണഘടന തരുന്നതാണ്. മുഴുവൻ അധികാരവും ലക്ഷ്യമിടുന്നതിനാൽ ഇതു നീക്കം ചെയ്യാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നത്-ഭരണഘടനയുടെ പകർപ്പ് ഉയർത്തിക്കാട്ടി രാഹുൽ പറഞ്ഞു.

400 സീറ്റുകൾ എന്ന മുദ്രാവാക്യം മോദി ഉയർത്തിയത് ആ ലക്ഷ്യം വച്ചാണ്. എന്നാൽ 150 സീറ്റു പോലും എൻഡിഎയ്ക്കു ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംവരണത്തെച്ചൊല്ലി പ്രചാരണവേദികളില്‍ എന്‍ഡിഎയും ഇന്ത്യ മുന്നണിയും അതിശക്തമായ വാക്‌പോര് തുടരുന്നതിനിടെയാണ് രാഹുലിന്‍റെ നിലപാടു പ്രഖ്യാപനം.

മുസ്‌ലിം വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് സംവരണത്തിനായി വാദിക്കുന്നതെന്നാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപിയുടെ ആക്ഷേപം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.