സ്ത്രീകൾക്കെതിരേ അറുതിയില്ലാതെ അതിക്രമങ്ങൾ
സ്ത്രീകൾക്കെതിരേ അറുതിയില്ലാതെ അതിക്രമങ്ങൾ
Thursday, May 16, 2024 12:37 AM IST
ജെറി എം. തോമസ്

കൊച്ചി: സംസ്ഥാനത്ത് സ്ത്രീധനപീഡനങ്ങൾ വർധിക്കുന്നു. ഓരോ വര്‍ഷവും 5,000ത്തോളം പരാതികളാണു രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. ഈ വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മാത്രം 744 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഭര്‍ത്താവില്‍നിന്നും ബന്ധുക്കളില്‍നിന്നും ശാരീരികമായും മാനസികമായും ക്രൂരപീഡനം ഏല്‍ക്കേണ്ടിവന്നവരുടെ കണക്കാണിത്. ഇതിനുപുറമേ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെങ്കിലും ഇത് ഇന്നും തുടരുന്നതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് കോഴിക്കോട് പന്തീരാങ്കാവില്‍ നവവധുവിന് ഭർതൃവീട്ടില്‍ ക്രൂരപീഡനം ഏല്‍ക്കേണ്ടിവന്ന സംഭവം.

പോലീസിന്‍റെ കണക്കുകള്‍പ്രകാരം കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ സ്ത്രീധനപീഡനത്തിന്‍റെ പേരില്‍ 97 മരണങ്ങളാണു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിനുപുറമെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ഓരോ വര്‍ഷവും വര്‍ധിക്കുന്നതായാണ് കണക്കുകള്‍.

ബലാത്സംഗ കേസുകള്‍- 482, ദേഹോപദ്രവം ഏല്‍പ്പിച്ച സംഭവങ്ങള്‍ -748, പൊതു ഇടങ്ങളില്‍ ഉള്‍പ്പെടെ സ്ത്രീകളെ ശല്യം ചെയ്ത കേസുകള്‍ -95 എന്നിങ്ങനെയാണ് ഫെബ്രുവരി വരെയുള്ള കണക്ക്.

വിവിധ വകുപ്പുകളിലായി കഴിഞ്ഞ നാലു മാസത്തിനിടെ 3240 കേസുകളാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.