കതിർമഴ ചൊരിയുന്ന സംഗീതമേഘം
കതിർമഴ ചൊരിയുന്ന സംഗീതമേഘം
Wednesday, April 17, 2024 5:30 AM IST
എസ്. മഞ്ജുളാദേവി
മഞ്ഞ് പൊഴിയുന്നു മാമരം കോച്ചുന്നു
മഞ്ഞക്കിളി പെണ്ണ് കൊഞ്ഞനം കുത്തുന്നു
എന്നിനി എന്നാണോ എന്നുള്ളിൽ പൂക്കാലം...

വാണി ജയറാം പാടിയ ഈ പാട്ടു കേൾക്കുന്പോൾ ശരിക്കും മഞ്ഞണിഞ്ഞ ഒരു താഴ്‌വരയിലൂടെ കുളിരണിഞ്ഞു നടക്കുന്ന അനുഭൂതിയാണ്. കാച്ചെണ്ണ തേച്ച നാടൻസുന്ദരിമാരുടെ നീരാട്ടും പമ്മിപ്പതുങ്ങിയുള്ള കാറ്റിന്‍റെ കുസൃതിയും ചൂളംകുത്തലും ഒക്കെയും നിറയുന്ന ഗാനം ബാലചന്ദ്ര മേനോന്‍റെ ആദ്യ സിനിമയായ ‘ഉത്രാടരാത്രി’ക്കു വേണ്ടി ജയവിജയന്മാർ ഒരുക്കിയതാണ്. ബിച്ചു തിരുമലയുടെ രചനയിൽ പിറന്ന ഈ പാട്ട് ഗൗരവപ്രകൃതക്കാരായ; ഭക്തിഗാനങ്ങളുടെ ആഴങ്ങളിൽ അഭിരമിക്കുന്ന ജയനും വിജയനും സ്വന്തമെന്നു വിശ്വസിക്കാൻ പ്രയാസം. അതിലോലമായ ഈ ഗാനത്തിനൊപ്പം ഉത്രാടരാത്രിയിൽത്തന്നെ ഉള്ള ഗാനമാണ് ഭ്രമണപഥം വഴി ദ്രുതചലനങ്ങളാൽ സൂര്യനെ ചുറ്റുന്പോൾ... എന്ന അതിഗഹനമായ സംഗീതമാർന്ന ഗാനവും. ഈ കൈയടക്കമാണ് ഭൂമിയെയും ആകാശത്തേയും സ്വാംശീകരിക്കാനുള്ള കൗശലമാണ് ജയവിജയന്മാരുടെ മികവ് എന്നു പറയാം.

1965ൽ പുറത്തിറങ്ങിയ ‘ഭൂമിയിലെ മാലാഖ’ എന്ന സിനിമയിലെ ‘മുൾമുടി ചൂടിയ നാഥാ...’ എന്ന ക്രൈസ്തവ ഭക്തിഗാനത്തിനു സംഗീതം നല്കിക്കൊണ്ടാണു സിനിമാ സംഗീതരംഗത്തെ തുടക്കം. കർണാടക സംഗീതത്തിൽ അഗാധജ്ഞാനമുള്ള സംഗീതജ്ഞരായതുകൊണ്ടുതന്നെ ജയവിജയന്മാരുടെ പാട്ടുകളിൽ സ്വരങ്ങളുടെ മായാജാലവും രാഗതാള വൈവിധ്യവും അനുഭവിക്കാവുന്നതാണ്. നക്ഷത്ര ദീപങ്ങൾ തിളങ്ങി... യിലെ സ്വരവിസ്താരം ഇവിടെ ഓർമിക്കാം. ഇതേ സംഗീതസംവിധായകനാണ് തെരുവ് ഗീതം എന്ന പുറത്തിറങ്ങാത്ത സിനിമയിലെ രംഗവുമായി ലയിച്ചുചേരാൻ “ഹൃദയം ദേവാലയം...” എന്ന ഗാനത്തിന്‍റെ പശ്ചാത്തല താളമായി വയറിൽ കൊട്ടുന്ന പട്ടിണിതാളം ചേർക്കുന്നത് ! (മദ്രാസിലെ താളവിദഗ്ധനായ കെ.എസ്. മുരുകേശ് ആണ് താളം നല്കിയത്.)

കാര്യം ഇതൊക്കെയാണെങ്കിലും ഭക്തിഗാനങ്ങളുടെ സംഗീതവും ആലാപനവുമാണ് ജയവിജയന്മാരെ ജനഹൃദയങ്ങളിൽ പ്രതിഷ്ഠിച്ചത്. ഇഷ്ടദൈവമേ സ്വാമി ശരണമയ്യപ്പാ എന്ന് കെ.ജി. ജയൻ പാടുന്പോൾ ഇഷ്ടദൈവമായ സാക്ഷാൽ അയ്യപ്പനോടുള്ള ഭക്തി അങ്ങനെ അലിഞ്ഞലിഞ്ഞിറങ്ങുന്ന ഒരു അനുഭൂതിയാണ്.

"ചന്ദന ചർച്ചിത നീലകളേബരം എന്‍റെ മനോഹര മേഘം...’
‘രാധതൻ പ്രേമത്തോടാണോ...’
‘എല്ലാമെല്ലാം അയ്യപ്പൻ...’
‘ശ്രീകോവിൽ നട തുറന്നു... തുടങ്ങി നൂറുകണക്കിനു ഭക്തിഗാനങ്ങൾ ജയവിജയന്മാരുടേതായിട്ടുണ്ട്. (ശബരിമലയിൽ എന്നും പുലർച്ചെ നടതുറക്കുന്പോൾ ‘ശ്രീകോവിൽ നട തുറന്നു...’ എന്ന ഗാനമാണ് മുഴങ്ങുന്നത്.)


1962ൽ എച്ച്എംവിക്കുവേണ്ടി ജീവിതത്തിൽ ആദ്യം റെക്കോർഡ് ചെയ്ത ഇഷ്ടദൈവമേ സ്വാമി ശരണമയ്യപ്പ... സൃഷ്ടിക്കുന്ന കാലത്ത് താനും സഹോദരൻ വിജയനും വലിയ അയ്യപ്പഭക്തരായിരുന്നില്ല എന്ന് കെ.ജി. ജയൻതന്നെ പറഞ്ഞിട്ടുണ്ട്.

യേശുദാസിന്‍റെ ആദ്യ അയ്യപ്പഭക്തിഗാനമായ ‘ദർശനം പുണ്യദർശന’ത്തിനു സംഗീതം പകർന്നത് ജയവിജയന്മാരാണ്. സിനിമയ്ക്കു വേണ്ടിയല്ലാതെ യേശുദാസ് പാടിയ ആദ്യ അയ്യപ്പഭക്തിഗാനമാണിത്. 1985ൽ ഇരട്ട സഹോദരൻ വിജയൻ ജീവിതത്തിൽനിന്നു വിടവാങ്ങിയപ്പോൾ ചിറക് നഷ്ടപ്പെട്ട വേദനയിൽ കഴിഞ്ഞിരുന്ന കെ.ജി. ജയനെ ‘മയിൽപ്പീലി’ എന്ന ഭക്തിഗാന ആൽബത്തിലൂടെ വീണ്ടും സജീവമാക്കിയത് യേശുദാസ് ആണെന്നതു വിധിയുടെ മറ്റൊരു സുകൃതം.

ജയവിജയന്മാരുടെ പ്രശസ്തങ്ങളായ പല പാട്ടുകൾക്കു പിന്നിലും ഇങ്ങനെ ചില യാദൃച്ഛികതകളുണ്ട്. നിറകുടം എന്ന സിനിമയിലെ പ്രശസ്തമായ ‘നക്ഷത്ര ദീപങ്ങൾ തിളങ്ങി’ എന്ന ഗാനത്തിലേക്കു എത്തിച്ചേരുന്ന കഥ രസകരമാണ്. ചെന്പൈ സ്വാമിയുടെ ശിഷ്യരായി മൈലാപ്പൂരിലെ ലോഡ്ജിൽ താമസിച്ചിരുന്ന കാലത്താണ് സുഹൃത്തായ ബിച്ചു തിരുമലയുടെ ഡയറിയിൽ ‘നക്ഷത്ര ദീപങ്ങൾ തിളങ്ങി’ എന്ന വരികൾ ജയവിജയന്മാർ കാണുന്നത്. ഗുരുവായ ചെന്പൈ സ്വാമിയെക്കുറിച്ചുള്ള ‘ചെന്പട താളത്തിൽ ശങ്കരാഭരണത്തിൽ ചെന്പൈ വായ്പാട്ട് പാടി...’ എന്ന വരികളാണ് പാട്ടിനു നമ്മൾ ഇന്നു കേൾക്കുന്ന ഈണം നല്കുവാൻ സഹോദരങ്ങളെ പ്രേരിപ്പിക്കുന്നത്. പാട്ടു കേട്ട ബിച്ചുവിനു സന്തോഷമായി.

ചെന്പൈ സ്വാമിയുടെ സാന്നിധ്യത്തിൽ കോയന്പത്തൂരിൽ നടന്ന സംഗീതക്കച്ചേരിയിൽ വച്ച് ജയവിജയന്മാർ ഇതേ ഗാനം ആലപിക്കുകയും ചെയ്തു. സംവിധായകനും നിർമാതാവുമായ ഭീംസിംഗിന്‍റെ നിറകുടത്തിൽ നവരാത്രി സംഗീതോത്സവത്തിൽ നിറയുന്ന ഗാനരംഗത്ത് അഭിനയിച്ചതും യേശുദാസ് തന്നെയാണ്.

ചെന്പൈ വൈദ്യനാഥ ഭാഗവതരുടെ പ്രിയപ്പെട്ട ശിഷ്യരായ ജയവിജയന്മാരിലെ ജയൻ ഗുരുവിനു നല്കിയ ആത്മപ്രണാമമാണ് ‘ചെന്പൈയ്ക്കു നാദം നിലച്ചപ്പോൾ തന്‍റെ ശംഖം കൊടുത്തവനേ...’ എന്ന ഗാനം. ചെന്പൈ നേരിട്ട് ശിഷ്യരോട് സ്വന്തം ശബ്ദം പോയതും ഗുരുവായൂരപ്പന്‍റെ കാരുണ്യം കൊണ്ട് നാദം തിരികെ ലഭിച്ചതും ആനന്ദകണ്ണീരോടെ ഈ ഗാനത്തിൽ പറഞ്ഞിട്ടുണ്ട്.
ഗുരു യാത്രയായി വർഷങ്ങൾക്കു ശേഷം ‘മയിൽപ്പീലി’ (1988) ആൽബത്തിനു വേണ്ടി എസ്. രമേശൻ നായർ എഴുതിയ ചെന്പൈയ്ക്കു നാദം നിലച്ചപ്പോൾ കൈയിലെടുക്കുന്പോൾ കെ.ജി. ജയന്‍റെ ഹൃദയത്തിൽനിന്നൂറിയ കണ്ണീരും സംഗീതത്തിൽ കലർന്നിരുന്നു...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.