സുഗന്ധഗിരി മരംമുറി : വനംവകുപ്പിലെ 18 ജീവനക്കാർക്കെതിരേ നടപടിക്കു ശിപാർശ
സുഗന്ധഗിരി മരംമുറി : വനംവകുപ്പിലെ 18 ജീവനക്കാർക്കെതിരേ നടപടിക്കു ശിപാർശ
Wednesday, April 17, 2024 4:55 AM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വയനാട് സുഗന്ധഗിരി ആദിവാസി കോളനിയിലെ വീടുകൾക്കു ഭീഷണിയായി നിന്ന 20 മരങ്ങൾ മുറിക്കാനുള്ള പെർമിറ്റിന്‍റെ മറവിൽ 126 മരങ്ങൾ അനധികൃതമായി മുറിച്ചു കടത്തിയ സംഭവത്തിൽ ഡിഎഫ്ഒ അടക്കം 18 വനം ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്കനടപടിക്കു ശിപാർശ.

സുഗന്ധഗിരി മരംമുറിക്കേസുമായി ബന്ധപ്പെട്ടു വനം വിജിലൻസ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ, വനം അഡീഷണൽ ചീഫ് സെക്രട്ടറിക്കു നൽകിയ റിപ്പോർട്ടിലാണു നടപടിക്കു ശിപാർശ ചെയ്തത്. കുറ്റാരോപിതർക്കെതിരേ അടിയന്തര ശിക്ഷാനടപടി സ്വീകരിക്കാൻ വനം അഡീഷണൽ ചീഫ് സെക്രട്ടറിക്കു മന്ത്രി എ.കെ. ശശീന്ദ്രൻ നിർദേശം നൽകി.

ഇതു സംബന്ധിച്ച സമഗ്ര അന്വേഷണത്തിനായി വയനാട് മേഖലയിലെ ഉദ്യോഗസ്ഥരെ ഒഴിവാക്കി സർക്കാർ നിയോഗിച്ച പ്രത്യേക വനം വിജിലൻസ് സംഘമാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ മേഖലയിലെ വിജിലൻസിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥരടക്കം കുറ്റാരോപിതരാണ്. സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എ. സജ്ന, കൽപ്പറ്റ റെയ്ഞ്ച് ഓഫീസർ കെ. നീതു, ഫ്ളൈയിംഗ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസർ കെ. സജീവൻ, സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.കെ ചന്ദ്രൻ, വീരാൻകുട്ടി, ഏഴ് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, ആറ് വാച്ചർമാർ എന്നിവർക്കെതിരേയാണ് അച്ചടക്കനടപടി ശിപാർശയുള്ളത്.


അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത ശേഷവും ഫീൽഡ് പരിശോധന നടത്തി യഥാസമയം നടപടി സ്വീകരിക്കാതിരുന്ന ഉദ്യോഗസ്ഥരുടെ വീഴ്ച വളരെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നു മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.