പ്രജ്വലിനെതിരേയുള്ള ലൈംഗികാരോപണം; കുറ്റക്കാരനെങ്കിൽ യാതൊരു എതിർപ്പുമില്ല: ദേവഗൗഡ
പ്രജ്വലിനെതിരേയുള്ള ലൈംഗികാരോപണം; കുറ്റക്കാരനെങ്കിൽ യാതൊരു എതിർപ്പുമില്ല: ദേവഗൗഡ
Sunday, May 19, 2024 2:28 AM IST
ബംഗളുരു: ജനതാദൾ(എസ്) നേതാവും ഹാസൻ എംപിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരേയുള്ള ലൈംഗികാരോപണക്കേസിൽ മൗനംവെടിഞ്ഞ് മുത്തച്ഛനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ.

കുറ്റക്കാരനെങ്കിൽ പ്രജ്വലിനെതിരേ നടപടിക്ക് യാതൊരു എതിർപ്പുമില്ലെന്നു പറഞ്ഞ ദേവഗൗഡ മകനും എംഎൽഎയുമായ എച്ച്.ഡി. രേവണ്ണയ്ക്കെതിരേയുള്ള കേസുകൾ ബോധപൂർവം സൃഷ്ടിച്ചതാണെന്നും ആരോപിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ വിശദീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ ലൈംഗികദൃശ്യങ്ങളടങ്ങിയ വീഡിയോ പ്രചരിച്ച സംഭവത്തിൽ പങ്കുണ്ടെന്ന ആരോപണം കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാറും മറ്റുമന്ത്രിമാരും നിഷേധിച്ചു.

ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നിൽ ശിവകുമാറും മറ്റ് നാലുമന്ത്രിമാരുമാണെന്നു ബിജെപി നേതാവും അഭിഭാഷകനുമായ ജി. ദേവരാജഗൗഡയാണ് ആരോപിച്ചത്. മറ്റൊരു ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ ഇദ്ദേഹത്തിനെതിരേ പ്രജ്വലിന്‍റെ വീഡിയോ പ്രചരിച്ച സംഭവത്തിലും കേസ് എടുത്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.