ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ മൂന്നാം ക്ലാസിലെ മതബോധന വിദ്യാർഥികളുടെ ആഘോഷമായ വി. കുർബാന സ്വീകരണം മേയ് 25 ശനിയാഴ്ച വൈകുന്നേരം നാലിനു നടത്തപ്പെടുന്നു.
ഈ വർഷം വിശുദ്ധ കുർബാന സ്വീകരിക്കുന്നത് ചെമ്മാച്ചേൽ ലൂക്സണിന്േറയും ഫെലിക്സിന്േറയും പുത്രി മില, ഇല്ലിമൂട്ടിൽ മനീഷിന്റെയും ജോയ്സിന്റെയും പുത്രൻ അലക്സ്, കളപ്പുരയ്ക്കൽ കരോട്ട് ബിനുവിന്റെയും ജിൻസിയുടേയും പുത്രി അലീന, കാരിക്കാപറന്പിൽ സന്തോഷിന്േറയും സിൽബിയുടെയും പുത്രൻ ഷാൻ, കല്ലടാന്തിയിൽ ബോബിയുടെയും ഷെല്ലിയുടേയും പുത്രൻ നഥൻ, കുന്നംകുളം ഷിബുവിന്േറയും ജിഷയുടേയും പുത്രൻ ഈത്തൻ, കന്നാരത്തിൽ സുനിലിന്േറയും റ്റിനുവിന്റെയും പുത്രൻ സ്റ്റീവ്, കാരപ്പള്ളിൽ അജീഷിന്റെയും സൽവിയയുടേയും പുത്രൻ കെവിൻ, കീഴങ്ങാട്ട് സിറിയക്കിന്േറയും കൊളീന്േറയും പുത്രൻ ഡാനിയേൽ, കോഴംപ്ലാക്കിൽ സ്റ്റാനിമോന്റെയും ആശയുടെയും പുത്രൻ ജെറമി, മണപ്പള്ളിൽ ജിമ്മിയുടേയും ബിനിയുടേയും പുത്രി എയ്മി, മണപ്പള്ളിൽ മാത്യുവിന്േറയും ആന്നിന്റെയും പുത്രി റെയ്ന, മങ്ങേട്ടെ പുളിക്കിയിൽ ജോർജ്ജിന്റെയും ലിൻറ്റയുടേയും പുത്രി നിസ, മേലണ്ടശ്ശേരിൽ സാജന്റെയും രെഞ്ചുവിന്റെയും പുത്രൻ സാമുവൽ, മുളയാനിക്കൽ ഷിബുവിന്േറയും സുസ്മിതയുടേയും പുത്രൻ ജോസഫ്, നരമംഗലത്ത് സാജന്റെയും ജോസിയുടേയും പുത്രൻ ക്ലെമന്റ്, പടിഞ്ഞാറേൽ ജെയ്മോന്റെയും എൽസിയുടെയും പുത്രൻ നോബിൾ, പടിഞ്ഞാത്ത് നിധിൻറെയും ബെൻസിയുടേയും പുത്രൻ ക്രിസ്റ്റിൻ, പാറേട്ട് ജോജന്റെയും ജിനുവിന്േറയും പുത്രിമാരായ കെയ്റ, നോറ, പാറക്കാട്ട് സ്ലോബിയുടേയും സുനിതയുടേയും പുത്രൻ ജൂഡ്, പുത്തെൻപറന്പിൽ റോണിയുടേയും റ്റാനിയയുടേയും പുത്രൻ സക്കറിയ, പുതുച്ചിറയിൽ ബോണിയുടേയും ലൗസിയുടെയും പുത്രി എമ്മ, തെക്കനാട്ട് സഞ്ചുവിന്േറയും ഫെബിന്േറയും പുത്രി സോഫിയ, തേവർമറ്റം ഉണ്ണിയുടേയും ദിവ്യയുടേയും പുത്രി ലിസാ, വാച്ചാച്ചിറ ജോണ്സണിന്േറയും ജോമിയുടേയും പുത്രൻ ജെഡൻ, വെട്ടിക്കാട്ട് പ്രശാന്തിന്േറയും ഹാനിയുടേയും പുത്രി ലിവിയ, വിളങ്ങാട്ടുശ്ശേരിൽ മാറ്റിന്േറയും ഡയാനയുടേയും പുത്രി നിയ എന്നിവരാണ്.
ക്നാനായ കത്തോലിക്ക റീജണ്‍ വികാരി ജെനറാൾ മോണ്‍. തോമസ് മുളവനാൽ, ഫൊറോന വികാരി റവ. ഫാ. എബ്രാഹം മുത്തോലത്ത്, അസി. വികാരി റവ. ഫാ. ബിൻസ് ചേത്തലിൻ, റവ. ഫാ. റ്റോമി ചേള്ളകണ്ടത്തിൽ, റവ. ഫാ. ജോനസ് ചെറുനിലത്ത്, റവ. ഫാ. ജിജോ നെല്ലിക്കണ്ടത്തിൽ, റവ. ഫാ. ബിനോയ് നരമംഗലം, റവ. ഫാ. ജോസഫ് കടക്കൽ, റവ. ഫാ. ബിജു ചോരപടത്ത് എന്നിവർ തിരുക്കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിക്കും.
റിപ്പോർട്ട്: ബിനോയി കിഴക്കനടി