ആപ്പിൾ 13 ബില്യൺ യൂറോ അയർലൻഡിന് നികുതിയായി നൽകണമെന്ന് കോടതി വിധി
Wednesday, September 11, 2024 3:23 PM IST
ജെയ്സൺ കിഴക്കയിൽ
ഡബ്ലിൻ: അയർലൻഡിന് നൽകേണ്ട നികുതിയിനത്തിൽ 13 ബില്യൺ യൂറോ കുറവാണെന്ന യൂറോപ്യൻ കമ്മീഷൻ വിധിക്ക് എതിരായ പോരാട്ടത്തിൽ ആപ്പിൾ കമ്പനിക്ക് പരാജയം. കമ്മിഷന്‍റെ തീരുമാനം മുമ്പ് റദ്ദാക്കിയ ലോവർ ജനറൽ കോടതിയുടെ വിധി യൂറോപ്യൻ കോടതി റദ്ദാക്കി.

ഇതോടെ ആപ്പിൾ കമ്പനി 13 ബില്യൺ യൂറോ അയർലൻഡിന് നൽകണം. 1991ലും 2007ലും കമ്പനിക്ക് റവന്യൂ നൽകിയ രണ്ട് നികുതി വിധികൾ "1991 മുതൽ അയർലൻഡിൽ ആപ്പിൾ അടച്ച നികുതി ഗണ്യമായി കൃത്രിമമായി കുറച്ചു എന്ന് യൂറോപ്യൻ കമ്മീഷൻ അന്വേഷണം അതിന്‍റെ യഥാർഥ വിധിയിൽ കണ്ടെത്തി.

2003നും 2014 നും ഇടയിൽ ടെക്‌നോളജി കമ്പനി വൻതുക നികുതി കുറച്ചു അടച്ചതായി കമ്മീഷന് ബോധ്യപ്പെടുകയായിരുന്നു. ഇതാണ് ഇപ്പോൾ അയർലൻഡിലേക്ക് അടയ്ക്കാൻ ഉത്തരവിട്ടത്.


ആപ്പിൾ കമ്മീഷന്‍റെ കണ്ടെത്തലുകൾ നിരസിക്കുകയും കമ്പനിക്ക് ഐറിഷ് സ്റ്റേറ്റിൽ നിന്ന് പ്രത്യേക പരിഗണന ലഭിച്ചിട്ടില്ലെന്ന് അവകാശപ്പെടുകയും ചെയ്തു.

തുടർന്ന് നടന്ന കേസുകൾക്കൊടുവിലാണ് ഇപ്പോൾ അന്തിമ വിധി ഉണ്ടായത്. ഇതിനിടെ വിധിയിൽ ആപ്പിൾ നിരാശ പ്രകടിപ്പിച്ചു. ഭീമമായ തുക രാജ്യത്തിന് നികുതിയിനത്തിൽ ലഭിക്കുന്നത് ഏറെ പ്രതീക്ഷയോടെയാണ് സാമ്പത്തിക വിദഗ്ദർ നോക്കിക്കാണുന്നത്.

ഇത് അടുത്ത മാസം അവതരിപ്പിക്കുന്ന ഐറിഷ് പൊതു ബഡ്ജറ്റിൽ ഏറെ ജനക്ഷേമ പദ്ധതി പ്രഖ്യാപനങ്ങൾക്കു കാരണമായേക്കാമെന്നു വിലയിരുത്തപ്പെടുന്നു.