ഓസ്ട്രേലിയയിൽ സുനിൽ പി. ഇളയിടത്തിന്‍റെ പ്രഭാഷണ പരമ്പര
Friday, May 26, 2023 8:40 PM IST
സിഡ്നി: ഇടതുപക്ഷ ചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമായ സുനിൽ പി. ഇളയിടത്തിന്‍റെ പ്രഭാഷണ പരമ്പര നവോദയയുടെ ആഭിമുഖ്യത്തിൽ ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിൽ സംഘടിപ്പിച്ചു.

നവലോക നിർമിതിക്ക്‌ ചരിത്രാവബോധത്തോടെയും ബഹുസ്വരതയിലൂന്നിയും ഫാസിസത്തെ പ്രതിരോധിച്ചും ജീവിക്കേണ്ടതിന്‍റെ ആവശ്യകത അദ്ദേഹത്തിന്‍റെ എല്ലാ പ്രഭാഷണങ്ങളിലും നിഴലിച്ചു.

പെർത്തിൽ "മതനിരപേക്ഷതയും മത ജീവിതവും' എന്ന വിഷയത്തിലാണ് പ്രഭാഷണം നടന്നത്. മെൽബണിൽ "മാധ്യമങ്ങളും ജനാധിപത്യവും', അഡ്‌ലെയ്ഡിൽ "വർഗീയതയുടെ ആധാരങ്ങൾ', സിഡ്നിയിൽ "ഭരണഘടനയിലെ സാമൂഹിക ദർശനം', ബ്രിസ്ബെയിനിൽ "ഗാന്ധിയുടെ വർത്തമാനം' എന്നീ വിഷയങ്ങളിലായിരുന്നു പ്രഭാഷണങ്ങൾ.

ബ്രിസ്ബണിൽ ആരംഭിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. പ്രഭാഷണ പരിപാടിയോടനുബന്ധിച്ചു മെൽബണിലും സിഡ്‌നിയിലും നാടകോത്സവങ്ങൾ അരങ്ങേറി.

പ്രഭാഷണങ്ങളിൽ ഉയർന്ന ചോദ്യങ്ങൾക്കുള്ള മറുപടി ബഹുജന സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ പരിപാടിക്ക് മിഴിവേകി.