ജർമനിയിൽ എഎഫ്ഡിയെ തകർത്ത് മെർക്കൽ പാർട്ടിയുടെ മുന്നേറ്റം
Monday, June 7, 2021 10:47 PM IST
ബെർലിൻ: ജർമനിയിലെ പൊതു തെരഞ്ഞെടുപ്പിന് മുന്പായി സാക്സണ്‍ അൻഹാൾട്ട് സംസ്ഥാനത്തിൽ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ മെർക്കലിന്‍റെ യാഥാസ്ഥിതിക പാർട്ടി സിഡിയു അധികാരം നിലനിർത്തി. 36 ശതമാനം വോട്ടുനേടിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. 6.2 ശതമാനം വോട്ടുവിഹിതമാണ് ഇത്തവണ കൂടുതൽ ലഭിച്ചത്. വിദേശികൾക്കെതിരെ ആഞ്ഞടിക്കുന്ന ഇമിഗ്രേഷൻ വിരുദ്ധരായ എഎഫ്ഡി പാർട്ടി 1,4 ശതമാനം വോട്ടു നഷ്ടത്തിൽ 22,9 ശതമാനം വോട്ടു നേടി. ഇടതുപക്ഷ കക്ഷിയായ ദ ലിങ്കെ 5.7 ശതമാനം വോട്ടു നഷ്ടത്തിൽ 10.77 ശതമാനം വോട്ടു നേടി. മെർക്കലിന്‍റെ വിശാലമുന്നണി കക്ഷിയായ സോഷ്യൽ ഡമോക്രാറ്റുകൾ 2,6 വോട്ടു നഷ്ടത്തിൽ 8.0 ശതമാനം വോട്ടിൽ തൃപ്തിപ്പെടേണ്ടി വന്നു. ലിബറലുകളും ഗ്രീൻ പാർട്ടിയും വോട്ടു വിഹിതം കൂട്ടി യഥാക്രമം കൂട്ടി 6.8 ശതമാനവും, 5.9 ശതമാനം വോട്ടും നേടി. ഏറ്റവും ഒടുവിലത്തെ കണക്കുകളിൽ അൽപ്പം മാറ്റം ഉണ്ടായേക്കും.

പ്രാദേശിക തെരഞ്ഞെടുപ്പിൽ കൂടുതൽ ജർമ്മൻകാർ വോട്ടുചെയ്യുന്പോൾ മെർക്കലിന്‍റെ സിഡിയു പാർട്ടി സെപ്റ്റംബർ 26 ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്‍റെ അന്തിമ പരിശോധന നേരിടുകയാണ്.

വെറും 2.2 ദശലക്ഷം ജനസംഖ്യയുള്ള ജർമ്മനിയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിലൊന്നാണ് സാക്സണ്‍ അൻഹാൾട്ട്, എന്നാൽ ഞായറാഴ്ചത്തെ വ്യക്തമായ വിജയം യാഥാസ്ഥിതികർക്കും അവരുടെ പുതിയ നേതാവ് അർമിൻ ലാസെറ്റിനും സെപ്റ്റംബർ 26 ന് ജർമ്മനിയുടെ ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ ഉൗർജ്ജം നൽകുന്നുണ്ട്.

ജർമനിയുടെ കിഴക്കൻ മേഖലയിൽ പതിറ്റാണ്ടുകളായി മെർക്കലിന്‍റെ പാർട്ടി ഒരു പ്രബല ശക്തിയാണ്, 1990 ൽ ജർമനി വീണ്ടും ഒന്നിച്ചതിനുശേഷം സംസ്ഥാന തെരഞ്ഞെടുപ്പുകളുടെ ഒരു പതിപ്പൊഴികെ മറ്റെല്ലായിടത്തും ഒന്നാമതെത്തിയിട്ടുണ്ട്. എന്നാൽ, 2015 ൽ സിറിയ പോലുള്ള സംഘർഷ ബാധിത രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെ അനുവദിക്കാനുള്ള മെർക്കലിന്‍റെ തീരുമാനത്തിനെതിരായ പ്രതിഷേധം മുതലെടുത്താണ് 2016ൽ എഎഫ്ഡി അവിടെ ശക്തമായ ചുവടുവച്ചത്. എന്നിരുന്നാലും, പകർച്ചവ്യാധിയുടെ സമയത്ത് മെർക്കലിന്‍റെ കടുത്ത അടച്ചുപൂട്ടൽ നടപടികളെ പാർട്ടി തകർക്കുന്നതായി സ്വയം വിശേഷിപ്പിച്ച് വോട്ടർമാരെ ആകർഷിക്കാനുള്ള സമീപകാല നീക്കങ്ങൾക്കിടയിലും സാക്സണ്‍ അൻഹാൾട്ടിലെ വോട്ടുകളുടെ വിഹിതം വർധിപ്പിക്കുന്നതിൽ പാർട്ടി അന്പേ പരാജയപ്പെട്ടു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ