കണ്ണീര്‍, ഞെട്ടല്‍
Friday, June 14, 2024 11:10 AM IST
ബിന്ദു സജീവ്
നിരവധി മലയാളികൾ ഉൾപ്പെടെ മരിച്ച കുവൈറ്റിലെ തീപിടിത്ത ദുരന്തത്തിന്‍റെ ഞെട്ടലിലാണു ലക്ഷക്കണക്കിനായ പ്രവാസികൾ. പ്രവാസികളായ ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടം മുഴുവൻ തീപിടിച്ചെന്ന വാർത്ത വിശ്വസിക്കാൻതന്നെ ഏറെ സമയമെടുത്തു.

വേദനിപ്പിക്കുന്ന യാഥാർഥ്യത്തോടു പൊരുത്തപ്പെടാൻ ഇനിയുമേറെ കാലം വേണ്ടിവന്നേക്കാം. കുവൈറ്റ് എന്ന കൊച്ചുരാജ്യത്തിൽ സാധാരണ സംഭവിക്കുന്ന അപകടങ്ങൾ വാഹനങ്ങൾ മൂലമാണ്.

അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ദുരന്തത്തിന്‍റെ വാർത്തകൾ മലയാളികൾ ഉൾപ്പെടെയുള്ള ഓരോ പ്രവാസിയെയും ഞെട്ടിച്ചു, ദുഃഖത്തിലാഴ്ത്തി. തദ്ദേശീയരായ കുവൈറ്റികൾപോലും ഞെട്ടലിൽനിന്നു മുക്തരായിട്ടില്ല.

ആയിരക്കണക്കിനു മലയാളികളുടെ ഗൾഫ് സ്വപ്നം യാഥാർഥ്യമാക്കിയ കന്പനിയാണു മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി. ഈ കന്പനിയുടെ കീഴിൽ കുവൈറ്റിലെ വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവരായിരുന്നു തീനാളം കവർന്നെടുത്ത കെട്ടിടത്തിൽ ഉണ്ടായിരുന്നത്.

പൊള്ളലേറ്റും പരിക്കുകളോടെയും ആശുപത്രികളിൽ കഴിയുന്നവരിൽ ചിലർ അർധബോധാവസ്ഥയിലാണ്. മറ്റു ചിലർ മരണത്തോടു മല്ലടിക്കുന്നു. തങ്ങളുടെ ഉറ്റവർക്ക് എന്തു സംഭവിച്ചു എന്നറിയാതെ, പ്രതീക്ഷ കൈവിടാതെ, അരുതാത്ത വാർത്തകൾ കേൾക്കാൻ ഇടവരരുതേ എന്നുള്ള പ്രാർഥനയോടെയാണു നൂറുകണക്കിനാളുകൾ കുവൈറ്റിൽ ഓരോ നിമിഷവും കഴിയുന്നത്.

ആകാംക്ഷയോടെയും ആശങ്കയോടെയും കഴിയുന്ന കേരളത്തിലെ ബന്ധുക്കളും സുഹൃത്തുക്കളും കുവൈറ്റിലുള്ള സുഹൃത്തുക്കളെ വിളിച്ചു വിവരമന്വേഷിക്കുന്നു. കാത്തിരിപ്പിന്‍റെ തീവ്രത ഏറ്റവും അനുഭവിച്ചത് ഇവിടെയുള്ള സന്നദ്ധ പ്രവർത്തകരാണ്.

വിവിധ പ്രവാസി സംഘടനകൾ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ കൂട്ടായ പ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിലാണു മുന്നോട്ടു പോകുന്നത്. സംഘടനകളും നേതാക്കളും സന്നദ്ധപ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.

പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിംഗ് കുവൈറ്റിലെത്തിയിട്ടുണ്ട്. കേരളത്തിൽനിന്ന് ആരോഗ്യമന്ത്രി വീണാ ജോർജും എത്തും. ഇതു മലയാളികൾക്ക് ആശ്വാസമാകും.

കുവൈറ്റിലെ ഇന്ത്യൻ എംബസിയും അവസരത്തിനൊത്തുയർന്നു. നോർക്കയുടെ ടീം മുഴുവൻ സഹായ പ്രവർത്തനങ്ങളും ഹെൽപ്‌ ലൈൻ സേവനങ്ങളുമായി മുന്നിലുണ്ട്. കുവൈറ്റ് സർക്കാരിന്‍റെ കീഴിലുള്ള വിവിധ വിഭാഗങ്ങളും രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണ്. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർക്കു സർക്കാരും ജീവനക്കാരും പരമാവധി സേവനങ്ങളും സഹായസഹകരണങ്ങളും നൽകുന്നുണ്ട്.

അഗ്നിബാധയുണ്ടായ കെട്ടിടത്തിൽ ഫയർ സേഫ്റ്റി നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച വന്നോയെന്നു കുവൈറ്റ് സർക്കാർ പരിശോധിച്ചുവരികയാണ്. എല്ലാ കെട്ടിടങ്ങളിലും മതിയായ സുരക്ഷാ നിബന്ധനകൾ കർശനമായി പാലിക്കേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തി, നിയമങ്ങൾ കർക്കശമാക്കാൻ ഭരണകൂടം ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്.

ഒരുപിടി സ്വപ്നങ്ങളുമായി കടൽ കടന്നു പ്രവാസലോകത്ത് എത്തുന്നവർ തങ്ങളുടെ സ്വപ്നങ്ങൾ മാത്രമല്ല, ഒരു കുടുംബത്തിന്‍റെ മുഴുവൻ സ്വപ്നങ്ങളും ചുമലിലേറ്റുന്നുണ്ടാകും. പകലത്തെ ജോലിക്ഷീണവുമായി ഉറങ്ങാൻ കിടന്നവരുടെ ജീവനുകളാണ് തീനാളങ്ങൾ വിഴുങ്ങിയത്.

മരിച്ചവരുടെയോ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ഉടമയുടെയോ പോലും വിദൂരമായ ചിന്തയിൽ പോലും ഇത്തരമൊരു ദുരന്തം മുന്നിൽ കണ്ടിട്ടുണ്ടാകില്ല.