സോക്കർ കേരള സോക്കർ ഫെസ്റ്റ് 2022: അൽ ശബാബ് എഫ്സി ജേതാക്കൾ
Wednesday, October 5, 2022 9:06 PM IST
സലിം കോട്ടയിൽ
കുവൈറ്റ് : ഷിഫാ അൽജസീറ സോക്കർ കേരള കെഫാക്കുമായി സഹകരിച്ചു നടത്തിയ സെവൻ എ സൈഡ് ഫൂട്ബോൾ ടൂർണമെന്‍റ് ട്രൈ ഈസ്റ്റ് സോക്കർ ഫെസ്റ്റ് 2022 അൽ ശബാബ് എഫ് സി ജേതാക്കളായി. ഫൈനലിൽ യംഗ് ഷൂട്ടേർസ് അബാസിയയെ ടൈ ബ്രേക്കറിൽ പരാജയപ്പെടുത്തിയാണ് കെഫാക്ക് സീസണ്‍ 9 ലെ ആദ്യ കിരീടം സ്വന്തമാക്കിയത്.

രണ്ടു ഗ്രൂപ്പുകളിലായി കെഫാക്കിലെ 18 ടീമുകൾ പങ്കെടുത്തു. ഇന്നൊവേറ്റീവ് ട്രിവാൻഡ്രം എഫ് സി മൂന്നാം സ്ഥാനം നേടി. ടൂർണമെന്‍റിലെ ഫെയർ പ്ലേ അവാർഡ് ഹിമായ ഫ്ളൈറ്റേഴ്സ് എഫ്സിയെ തെരഞ്ഞെടുത്തു .വൈകിട്ട് മിശ്രിഫിലെ പബ്ലിക് അതോറിറ്റി യൂത്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങൾ അത്യന്തം ആവേശമായിരുന്നു.

പ്ലയെർ ഓഫ് ഡി ടൂർണമെന്‍റ് - അബ്ദുൽ റഹ്മാൻ (യംഗ് ഷൂട്ടേർസ് അബാസിയ )
ബെസ്റ്റ് ഡിഫൻഡർ -ആന്‍റണി (അൽശബാബ് എഫ്സി )
ടോപ് സ്കോറർ -ഹാഷിർ (അൽശബാബ് എഫ്സി )
ബെസ്റ്റ് ഗോൾ കീപ്പർ - ഹാഷിക് (യങ് ഷൂട്ടേർസ് അബാസിയ)
എമേർജിംഗ് പ്ലയർ -ഇബ്രാഹിം (ഹിമായ ഫ്ലൈറ്റെർസ് എഫ് സി )എന്നിവരെ തെരഞ്ഞെടുത്തു .

വിജയികൾക്ക് സുബൈർ, റെക്സി വില്യംസ്, വർഷ രവി, സൈമണ്‍, ലൂസിയ വില്യംസ് ട്രോഫികൾ സമ്മാനിച്ചു . ടൂർണമെന്‍റിലെ മുഖ്യ അതിഥികളായി ജാസിം (യുണൈറ്റഡ് നാഷണൽ ഫാക്ടറി), മുന്തസിർ മജീദ് (വൈസ് ചെയർമാൻ- ഷിഫാ അൽജസീറ മെഡിക്കൽ ഗ്രൂപ്പ് കുവൈറ്റ്), സുബൈർ മുസ്ലറിയകത്തു (ജനറൽ മാനേജർ -ഷിഫാ അൽജസീറ ഫർവാനിയ), വർഷ രവി (ഹ്യൂമൻ റിസോഴ്സസ് ഹെഡ് -ഷിഫാ അൽജസീറ ഫർവാനിയ )ലൂസിയ വില്യംസ് (ഡെപ്യൂട്ടി ജനറൽ മാനേജർ -അൽ നഹ്ദി ക്ലിനിക് ജലീബ്), റെക്സി വില്യംസ് (ബ്രാൻഡ് മാനേജർ -ചെറി), സൈമണ്‍ (ജോയ് ആലുക്കാസ്), ബിജു ജോണി (കെഫാക് പ്രസിഡന്‍റ്), തോമസ് (ട്രഷറർ -കെഫാക് ) സിദ്ദിഖ് ടി.വി, ജോർജ്് ജോസഫ്, മറ്റു കെഫാക് മാനേജ്മെന്‍റ് കമ്മറ്റി അംഗങ്ങൾ, സോക്കർ കേരളാ ടീം മാനേജ്മെന്‍റ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.