സമീഹ ജുനൈദിന്‍റെ കവിതാസമാഹാരം പ്രശംസനീയം: ഡോ. മോഹൻ തോമസ്
Wednesday, January 20, 2021 11:17 PM IST
ദോഹ: ഖത്തർ പ്രവാസിയായിരുന്ന സമീഹ ജുനൈദ് എന്ന വിദ്യാർഥിനിയുടെ ഇംഗ്ലീഷ് കവിതാസമാഹാരമായ വണ്‍ വേൾഡ് വണ്‍ ലൈഫ്, വണ്‍ യുബിയു എന്ന കൃതി തികച്ചും പ്രശംസനീയമാണെന്ന് പ്രവാസി ഭാരതീയ സമ്മാൻ ജേതാവും ഖത്തറിലെ ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ സ്പോർട്സ് സെന്‍റർ അധ്യക്ഷനുമായ ഡോ. മോഹൻ തോമസ് അഭിപ്രായപ്പെട്ടു. മീഡിയ പ്ലസ് സിഇഒ. ഡോ. അമാനുല്ല വടക്കാങ്ങരയിൽ നിന്നും പുസ്തകത്തിന്‍റെ കോപ്പി സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

തന്‍റെ ചിന്തകളെ കവിതകളാക്കി പ്രസിദ്ധീകരിക്കുവാൻ തന്േ‍റടം കാണിച്ച സമീഹ ജുനൈദിന്‍റെ ശ്രമം ശ്ലാഘനീയമാണ്. തന്‍റെ ഉൾവിളിയെ അവഗണിക്കാനാവില്ലെങ്കിലും അതു മാഞ്ഞുപോകുന്പോഴുളള വേദന തന്‍റെ കവിതകളിൽ നിഴലിച്ചു നിൽക്കുന്നു. ആത്മാവിന് ചിറക് വച്ചാൽ എല്ലാ വേദനകളും മറന്ന് ആത്മാവും സ്വാതന്ത്ര്യവും ഒന്നാകുമെന്നുള്ള തിരിച്ചറിവ് കവയത്രിക്കുണ്ട്.

എല്ലാ പെണ്‍കുട്ടികളും ഡാഡി ഗേളുമാരാണ്. എനിക്കുമുണ്ട് ഒരു ഡാഡി ഗേൾ. ജീവിതത്തിന്‍റെ ഏറ്റവും ചടുലമായ സമയത്ത് അച്ഛനെ നഷ്ടപ്പെട്ട ഒരു കുട്ടിയുടെ മുഴുവൻ വൈകാരികതയും സമീഹയുടെ വരികളിൽ നിഴലിക്കുന്നുണ്ടെന്ന് ഖത്തറിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും അറിയപ്പെടുന്ന ഇ.എൻ.ടി. സർജനും സംരംഭകനും കൂടിയായ ഡോ. മോഹൻ തോമസ് പറഞ്ഞു.


റിപ്പോർട്ട്: അഫ്സൽ കിളയിൽ