കേളിദിനം 2019 സംഘാടക സമിതി രൂപീകരിച്ചു
Monday, December 10, 2018 10:17 PM IST
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ പതിനെട്ടാം വാർഷികാഘോഷം കേളിദിനം 2019 ന്‍റെ നടത്തിപ്പിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. പ്രമുഖ വ്യാപാര സംരഭകരായ നോളജ് ടവർ, കേളിദിനം 2019 ന്‍റെ മുഖ്യ പ്രായോജകരും. മുഹന്നാദ് ബുക്ക് സ്റ്റോർസ് , ടെക്നോ മേക്ക് എന്നിവർ സഹപ്രായോജകരും ആയിരിക്കും.

ബത്ത ക്ലാസിക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കേളി പ്രസിഡന്‍റ് ദയാനന്ദൻ ഹരിപ്പാട് അധ്യക്ഷത വഹിച്ചു. കേളി മുഖ്യരക്ഷാധികാരി സമിതി ആക്ടിംഗ് കണ്‍വീനർ കെ.പി.എം.സാദിക്ക് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷൌക്കത്ത് നിലന്പൂർ സംഘാടക സമിതി പാനൽ അവതരിപ്പിച്ചു. സെബിൻ ഇഖ്ബാൽ (ചെയർമാൻ) ഷാജി റസാഖ്, ബിന്ധ്യ മഹേഷ് , ഷാജു പി.വി (വൈസ്ചെയർമാൻ/ചെയർ പേഴ്സണ്‍), സുനിൽ സുകുമാരൻ (കണ്‍വീനർ), സീബ അനിരുദ്ധൻ, റഫീഖ് ചാലിയം, അനിരുദ്ധൻ (ജോ.കണ്‍വീനർ), സുനിൽ (സാന്പത്തീക കണ്‍വീനർ), ലീന സുരേഷ്, ബിജി തോമസ് (ജോ.കണ്‍വീനർസാന്പത്തീകം), മധു ബാലുശ്ശേരി (പ്രോഗ്രാം), നിസാർ മണ്ണഞ്ചേരി (ഭക്ഷണം), സുമേഷ് (പബ്ലിസിറ്റി), ചെല്ലപ്പൻ (സ്റ്റേജ് &ഡക്കറേഷൻ) നാസർ (ഗതാഗതം), ജലീൽ കൊതക്കുറിശ്ശി (വോളണ്ടിയർ) എന്നിങ്ങനെ വിവിധ സബ് കമ്മിറ്റികൾ അടങ്ങുന്ന 250 അംഗ സംഘാടകസമിതി രൂപീകരിച്ചു.

2001 ൽ രൂപീകൃതമായി കഴിഞ്ഞ 18 വർഷമായി റിയാദിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ നിറസാനിദ്ധ്യമായ കേളിയുടെ വാർഷികാഘോഷം കേളി കലാകാര·ാർ അവതരിപ്പിക്കുന്ന വിവിധ കലാ കായിക പരിപാടികളുടെ വേദിയാകും. വാർഷികാഘോഷങ്ങൾക്ക് മുന്നോടിയായി കേളി അംഗങ്ങൾക്കായി സെവൻസ് ഫുട്ബാൾ മത്സരങ്ങൾ, വിവിധ കായിക മത്സരങ്ങൾ, ആനുകാലിക വിഷയങ്ങളെ മുൻനിർത്തി സെമിനാറുകൾ എന്നിവ സംഘടിപ്പിക്കുമെന്ന് സെക്രട്ടറി ഷൌക്കത്ത് നിലന്പൂർ പറഞ്ഞു. ജോ.സെക്രട്ടറി ഷമീർ കുന്നുമ്മൽ സ്വാഗതവും സംഘാടകസമിതി കണ്‍വീനർ സുനിൽ സുകുമാരൻ നന്ദിയും പറഞ്ഞു.