തൃപ്രയാർ: ഒട്ടനവധി കായിക താരങ്ങളെ വാർത്തെടുത്ത തീരദേശത്തിന്‍റെ സ്വന്തം കളിക്കളമായ വലപ്പാട് ഹൈസ്കൂൾ ഗ്രൗണ്ട് നവീകരിക്കുന്നു.

സംസ്ഥാന കായിക വകുപ്പിന്‍റെ "ഒരുപഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതിയുടെ ഭാഗമായി സംസ്ഥാന കായിക വകുപ്പിന്‍റെയും സി.സി. മുകുന്ദൻ എംഎൽഎയുടെ എഡിഎസ് ഫണ്ടും ഉൾപ്പെടുത്തി ഒരു കോടി രൂപ വിനിയോഗിച്ചാണു നിർമാണം. നവീകരണോദ്ഘാടനം നാളെ രാവിലെ 11 ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കും. സി.സി. മുകുന്ദൻ എംഎൽഎ അധ്യക്ഷതവഹിക്കും.

50 ലക്ഷം രൂപ വീതമാണ് രണ്ടു ഫണ്ടുകളും അനുവദിച്ചിട്ടുള്ളത്. ഫുട്ബോൾ കോർട്ട്, ഗാലറി,അക്രിലിക് ബാഡ്മിന്‍റൺ കോർട്ട്, ക്രിക്കറ്റ് നെറ്റ്സ്‌ എന്നിവയാണ് പദ്ധതിയിൽ ഉള്ളത്. കളിക്കാർക്ക് വീഴ്ചയിൽ ഉണ്ടാകുന്ന പരിക്ക് കുറയ്ക്കുന്നതിനായി കുഷൻ ലയർ ഫുട്ബോൾ കോർട്ട് ആണ് സജ്ജമാക്കുന്നത്.

ഗ്രൗണ്ടിന്‍റെ കിഴക്കുഭാഗത്തായി മൂന്നുവരികൾ ഉള്ള ഗാലറിയും പദ്ധതിയിലുണ്ട്. ആറുമീറ്റർ ഉയരത്തിൽ നൈലോൺ നെറ്റ് ഉപയോഗിച്ച് ഫെൻസിംഗും നിർമിക്കും.