സിപിഎം നടപടി കെ.പി. പോളിന് എതിരേ
Friday, October 11, 2024 7:16 AM IST
തൃശൂർ: കുട്ടനെല്ലൂർ സഹകരണ ബാങ്ക് ക്രമക്കേടിൽ ഒല്ലൂർ ഏരിയ സെക്രട്ടറി കെ.പി. പോളിനെതിരേയാണ് സിപിഎം നടപടി സ്വീകരിച്ചത്. പോളിനെ പാർട്ടി പദവികളിൽനിന്ന് ഒഴിവാക്കി. ജില്ലാ കമ്മിറ്റി അംഗവും കോർപറേഷൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ വർഗീസ് കണ്ടംകുളത്തി, ബാങ്ക് പ്രസിഡന്‍റായിരുന്ന റിക്സൻ പ്രിൻസ്, ബാങ്ക് ഡയറക്ടർമാരായിരുന്ന അഞ്ച് സിപിഎം നേതാക്കൾ എന്നിവർക്കെതിരേയും പാർട്ടി നടപടി സ്വീകരിച്ചു.


(ഇന്നലെ ദീപികയിൽ പ്രസിദ്ധീകരിച്ച സിപിഎം നടപടി വാർത്തയിൽ ഒരിടത്ത് സി.പി. പോളി എന്നു വരാനിടയായതിൽ ഖേദിക്കുന്നു. തൈക്കാട്ടുശേരി ഡിവിഷനിലെ സിപിഎം സ്വതന്ത്രകൗൺസിലറാണ് സി.പി. പോളി. - പത്രാധിപർ) .