കൊച്ചി: വ്യാപാര സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക്കിന്‍റെ പേരിലുള്ള പരിശോധനയെ ശക്തമായി എതിര്‍ക്കുമെന്ന് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ എറണാകുളം ജന. സെക്രട്ടറി ടി.കെ. മൂസ അറിയിച്ചു. ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ക്ലീനിംഗ് തൊഴിലാളി മരിച്ച സംഭവത്തില്‍ ഭരണകര്‍ത്താക്കളുടെ പിടിപ്പുകേട് മറച്ചുവച്ച് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധന നടത്തുന്നത്.

ഉദ്യോഗസ്ഥന്മാര്‍ പരിശോധനയ്ക്കെന്ന പേരില്‍ ചെറുകിട- ഇടത്തരം വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനയ്‌ക്കെത്തി വ്യാപാരികളെ ബുദ്ധിമുട്ടിച്ചാല്‍ ശക്തമായ ചെറുത്തുനില്‍പ് നടത്തുമെന്നും മൂസ പറഞ്ഞു.