ലൈഫ് പദ്ധതി : ജില്ലയിൽ 752 കുടുംബങ്ങൾക്കു വീട്
Friday, September 17, 2021 10:32 PM IST
കോട്ടയം: സർക്കാരിന്‍റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി ലൈഫ് മിഷൻ പദ്ധതിയിലൂടെ ജില്ലയിൽ പൂർത്തീകരിച്ചത് 752 വീടുകൾ. പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഇതുവരെ 9,678 വീടുകൾ പൂർത്തിയായി. ഒന്നാംഘട്ടത്തിൽ 1,102 വീടുകളും രണ്ടാംഘട്ടത്തിൽ 4,222 വീടുകളും മൂന്നാംഘട്ടത്തിൽ 775 വീടുകളും പൂർത്തീകരിച്ചു.

പട്ടികജാതി-വർഗ-ഫിഷറീസ് വിഭാഗക്കാരുടെ അഡീഷണൽ ലിസ്റ്റിലെ 148 വീടുകളും പിഎംഎവൈ നഗര വിഭാഗത്തിലെ 1,768 വീടുകളും പിഎംഎവൈ ഗ്രാമീണവിഭാഗത്തിലെ 616 വീടുകളും പട്ടികജാതി വകുപ്പ് നിർമിച്ച 954 വീടുകളും പട്ടികവർഗ വകുപ്പ് നിർമിച്ച 14 വീടുകളും ഫിഷറീസ് വകുപ്പ് നിർമിച്ച 79 വീടുകളും ഇതിൽ ഉൾപ്പെടുന്നു. ഉദയനാപുരം പഞ്ചായത്തിലാണ് ഏറ്റവുമധികം വീടുകൾ ലൈഫ് മിഷനിലൂടെ പൂർത്തീകരിച്ചത്. 247 എണ്ണമാണ് ഇവിടെ നിർമിച്ചത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നടക്കുന്ന ഭവന പൂർത്തീ കരണ പ്രഖ്യാപനം വിജയകരമാക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി അധ്യക്ഷനായും ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ കണ്‍വീനറായുമുള്ള ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

സംസ്ഥാനത്ത് നൂറുദിന കർമ പരിപാടിയുടെ ഭാഗമായി 10,000 വീടുകളുടെ നിർമാണം പൂർത്തീകരിച്ചതിന്‍റെ സംസ്ഥാന തലപ്രഖ്യാപനം 18ന് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായി നിർവഹിക്കും. പൂർത്തീകരിച്ച വീടുകളിൽ ജനപ്രതിനിധികളും ഗുണഭോക്താവിന്‍റെ കുടുംബാംഗങ്ങളും ചേർന്നാണു പൂർത്തീകരണ പ്രഖ്യാപനം നടത്തുക.