ചേർത്തല: രണ്ടുകിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി എക്സൈസിന്‍റെ പിടിയിലായി. എക്സൈസിന്‍റെ രാത്രികാല പട്രോളിംഗിനിടെയാണ് ഒഡീഷ സ്വദേശി മിൽട്ടൻ ദന്ദസേന പിടിയിലായത്.

അരൂക്കുറ്റി വടുതല ഭാഗങ്ങളിലുള്ള യുവാക്കൾക്ക് കിലോയ്ക്ക് 15,000 രൂപ നിരക്കിൽ വിൽക്കാനായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്.

ഒഡീഷയിൽനിന്നുമാണ് കഞ്ചാവ് എത്തിച്ച് യുവാക്കൾക്ക് നൽകുന്നത്.
സമീപകാലത്തായി പോലീസും എക്സൈസും പിടികൂടുന്ന കേസുകളിലെ പ്രതികൾ ഭൂരിഭാഗവും അന്യസംസ്ഥാന തൊഴിലാളികളാണെന്ന് എക്സൈസ് ഇൻസ്പെക്ടർ പി.സി. ഗിരീഷ് പറഞ്ഞു. പരിശോധന സംഘത്തിൽ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ വി.എം. ജോസഫ്, വിഷ്ണുദാസ്, വി.കെ. വിപിൻ, ഉമേഷ്, കെ.എസ്. സീനമോൾ, വിപിനചന്ദ്രൻ എന്നിവർ പങ്കെടുത്തു.