കേരളത്തിൽ എൻഡിഎയ്ക്കുണ്ടായ മുന്നേറ്റം താത്കാലികം: കെ.സി. വേണുഗോപാൽ
Sunday, June 16, 2024 2:53 AM IST
കായംകുളം: കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎക്കുണ്ടായ മുന്നേറ്റം ഒരു താത്കാലിക പ്രതിഭാസം മാത്രമാണെന്നും കേരളീയർ എന്നും മതേതര ചേരിയോടൊപ്പം നിലകൊള്ളുന്നവരാണെന്നും വരും നാളുകളിൽ അത് അവർ തെളിയിക്കുമെന്നും കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എംപി.

യുഡിഎഫ് കായംകുളം നിയോജകമണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദിയുടെയും ബിജെപിയുടെയും വർഗീയ ഫാസിസം ഇന്ത്യയിൽ അസ്തമിച്ചു തുടങ്ങി. ജാതീയമായി ഇന്ത്യയെയും ഇന്ത്യയിലെ ജനങ്ങളെയും വേർതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളും തള്ളിക്കളയുന്ന കാഴ്ചയാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ടത്.

ഇന്ത്യ മുന്നണി അധികാരത്തിലേക്ക് നടന്നടക്കുന്ന നാളുകൾ അതിവിദൂരമല്ലന്നും കെ. സി. വേണുഗോപാൽ എംപി പറഞ്ഞു. നിയോജകമണ്ഡലം ചെയർമാൻ എ. ഇർഷാദ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്‍റ് ബി. ബാബു പ്രസാദ്, എ.എ. ഷുക്കൂർ, കെ.പി. ശ്രീകുമാർ, ജോൺസൺ ഏബ്രഹാം, ആർ. ചന്ദ്രശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു.