ക്രിമിനല്‍ കേസുകളിലെ പ്രതിയെ ആറു മാസത്തേക്ക് കരുതല്‍ തടങ്കലിലാക്കി
Monday, September 9, 2024 5:43 AM IST
തിരുവല്ല: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയെ തിരുവല്ല പോലീസ് ആറുമാസത്തേക്ക് കരുതല്‍ തടങ്കലിലാക്കി. കുറ്റപ്പുഴ പുന്നക്കുന്നം പാപ്പനവേലില്‍ അലക്‌സാണ്ടറി (26)നെയാണ് ജില്ലാ കളക്ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (കാപ്പ) വകുപ്പ് 3(1) പ്രകാരമാണ് നടപടി.

തിരുവല്ല പോലീസ് സ്റ്റേഷനിലെ മറ്റൊരു കേസില്‍ അറസ്റ്റിലായി മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞുവന്ന ഇയാളെ അവിടെയെത്തി തിരുവല്ല പോലീസ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചയോടെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. ജില്ലാ പോലീസ് മേധാവിയുടെ ശിപാര്‍ശയിന്മേല്‍ ജില്ലാ കളക്ടറുടെ ഉത്തരവിനെത്തുടന്നാണ് നടപടി.

2018 മുതല്‍ ഇതുവരെ തിരുവല്ല കീഴ്‌വായ്പൂര് പോലീസ് സ്റ്റേഷനുകളിലായി 14 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സുബിന്‍. ഈവര്‍ഷം ജൂണില്‍ ഇയാള്‍ക്കെതിരേ കരുതല്‍ തടങ്കലിനുള്ള ശുപാര്‍ശ ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാസം വീണ്ടും തിരുവല്ല പോലീസ് സ്റ്റേഷനിലെ കേസില്‍ ഉള്‍പ്പെട്ടു. 2022ല്‍ കാപ്പ വകുപ്പ് 15 അനുസരിച്ച് തിരുവനന്തപുരം റേഞ്ച് ഡിഐജിയുടെ ഉത്തരവുപ്രകാരം ആറുമാസം ജില്ലയില്‍നിന്ന് ഇയാളെ പുറത്താക്കിയിരുന്നു. പിന്നീടും ഇയാള്‍ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളിലും മറ്റും ഏര്‍പ്പെട്ടു വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.


വീടുകയറി ആക്രമണം, കഠിന ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, കഞ്ചാവ് ഉപയോഗം, അടിപിടി ഉണ്ടാക്കല്‍, വീട്ടുപകരണങ്ങള്‍ നശിപ്പിക്കല്‍, വാഹനം നശിപ്പിക്കല്‍, കൊലപാതക ശ്രമം, മുഖത്ത് സ്‌പ്രേ അടിച്ച് ആക്രമണം, സ്ത്രീകള്‍ക്കെതിരായ ആക്രമണം, മോഷണം, കുപ്പിയില്‍ പെട്രോള്‍ നിറച്ച് ആക്രമണം തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.