കോമളം പാലം നിശ്ചിത കാലയളവിൽ പൂർത്തിയാക്കും: മന്ത്രി മുഹമ്മദ് റിയാസ്
Wednesday, June 7, 2023 10:44 PM IST
മല്ലപ്പള്ളി: പ്രളയത്തിൽ തകർന്ന കോമളം പാലം നിശ്ചിക കാലാവധിക്കുള്ളിൽ പുനർനിർമിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പുതിയ പാലത്തിന്‍റെ നിർമാണോദ്ഘാടനം കല്ലൂപ്പാറ കരയിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പാലത്തിന്‍റെ നിര്‍മാണം നിശ്ചയിച്ച കാലാവധിയില്‍ പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെടും. പാലത്തിന്‍റെ നിര്‍മാണ പുരോഗതി സംബന്ധിച്ച പരിശോധന എല്ലാ മാസവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് മന്ത്രി നടത്തും. 18 മാസമാണ് കരാർ കാലാവധി.

2021ലെ പ്രകൃതിക്ഷോഭത്തില്‍ കോമളം പാലത്തിന്‍റെ തൂണുകള്‍ക്കും അടിത്തറയ്ക്കും ബലക്ഷയം സംഭവിച്ചതിനാല്‍ പുതിയൊരു പാലം തന്നെയാണ് ശാശ്വത പരിഹാരമെന്ന് ശാസ്ത്രീയമായ വിലയിരുത്തലില്‍ മനസിലാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടതെന്നു മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ അഞ്ച് വര്‍ഷം കൊണ്ട് 100 പാലങ്ങളുടെ പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്ന് നിശ്ചയിച്ചിരുന്നു.

കൂട്ടായ ശ്രമത്തിന്‍റെ ഭാഗമായി രണ്ടുവര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്പ് തന്നെ 50 പാലങ്ങള്‍ പൂര്‍ത്തീകരിച്ചു. നൂറിലധികം പാലങ്ങളുടെ നിര്‍മാണം അഞ്ചുവര്‍ഷത്തിനകം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു.

മാത്യു ടി. തോമസ് എംഎൽഎ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം ആലപ്പുഴ എക്സിക്യൂട്ടീവ് എൻജിനിയര്‍ വി.ഐ. നസീം സാങ്കേതിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ആന്‍റോ ആന്‍റണി എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ചന്ദ്രമോഹന്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. വത്സലടീച്ചര്‍, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സൂസന്‍ തോംസണ്‍, പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വിനീത് കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജിജി മാത്യു, രാജി പി. രാജപ്പന്‍, സൂപ്രണ്ടിംഗ് എൻജിനിയര്‍ ദീപ്തി ഭാനു തുടങ്ങിയവർ പ്രസംഗിച്ചു.

പുതിയ പാലത്തിന്
1.5 മീറ്റർ നടപ്പാത

പുതുതായി നിര്‍മിക്കുന്ന പാലത്തിന് കോമളം കരയില്‍ 13.325 മീറ്റര്‍ നീളമുള്ള ഒരു ലാന്‍ഡ് സ്പാനും തുരുത്തിക്കാട് കരയില്‍ 13.325 മീറ്ററും 12.5 മീറ്ററും നീളമുള്ള ഓരോ ലാന്‍ഡ് സ്പാനുകളുമാണ് ഉള്ളത്.

കൂടാതെ നദിയില്‍ 32 മീറ്റര്‍ നീളത്തില്‍ ഒരു സ്പാനും 30.725 മീറ്റര്‍ നീളത്തില്‍ രണ്ടു സ്പാനും ഉള്‍പ്പെടെ ആറു സ്പാനുകളിലായി പാലത്തിന് ആകെ 132.6 മീറ്റര്‍ നീളമുണ്ട്. ഇരുവശങ്ങളിലുമായി 1.5 മീറ്റര്‍ നടപ്പാത ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയുള്ള പാലത്തിന്‍റെ അടിത്തറ പൈല്‍ ഫൗണ്ടേഷനായും സൂപ്പര്‍ സ്ട്രക്ചര്‍ പോസ്റ്റ് ടെന്‍ഷന്‍ഡ് പിഎസ്‌സി ഗര്‍ഡര്‍ ആന്‍ഡ് സ്ലാബ് ഇന്‍റഗ്രേറ്റഡ് വിത്ത് സബ് സ്ട്രക്ചറുമായാണ് നിര്‍മിക്കുന്നത്.
ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് കരാർ.

ആറുവരി ദേശീയപ്പാത 2025ൽ

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ദേശീയപാത 45 മീറ്റര്‍ വീതിയില്‍ ആറുവരിപ്പാതയായി വികസിപ്പിക്കുന്നത് 2025ല്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കാർഷിക, ടൂറിസം മേഖലയുടെ കുതിപ്പിന് കാരണമായി മാറുന്ന മലയോര ഹൈവേ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഭാവി കേരളത്തെ മുന്നില്‍ കണ്ടുകൊണ്ട് ജനങ്ങളുടെ ജീവിത നിലവാരത്തിന് അനുസൃതമായ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് എല്ലാ വകുപ്പുകളിലൂടെയും വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തുകയാണ്.

തിരുവല്ല നിയോജക മണ്ഡലത്തിലെ റോഡുകളെല്ലാം ബിഎംബിസി നിര്‍മാണ രീതിയിലേക്ക് മാറ്റുന്നതിനുള്ള പ്രവര്‍ത്തനം നടക്കുന്നു. മണ്ഡലത്തിലെ 67 കിലോമീറ്റര്‍ റോഡ് റണ്ണിംഗ് കോണ്‍ട്രാക്ട് പ്രകാരമുള്ളതാണെന്നും മന്ത്രി പറഞ്ഞു.