കെഎസ്ആർടിസി ഡിപ്പോയെ തകർക്കാൻ ശ്രമമെന്ന് ‌
Saturday, May 1, 2021 10:35 PM IST
മല്ലപ്പള്ളി: മല്ലപ്പള്ളി കെഎസ്ആർടിസി ഡിപ്പോയെ തകർക്കാൻ ചില ശക്തികൾ ശ്രമിക്കുന്നതായി കെ. ജി. സാബു.
പൊതുജനങ്ങളിൽ നിന്നും സ്വരൂപിച്ച 70 ലക്ഷത്തോളം രൂപ മുതൽ മുടക്കിയാണ് മൂന്നര ഏക്കർ സ്ഥലവും കെഎസ്ആർടിസി നിർദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചുള്ള കെട്ടിടങ്ങളും നിർമിച്ചു കോർപറേഷനു കൈമാറിയതെന്ന് ഡിപ്പോ സ്ഥാപനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സമിതിയുടെ കൺവീനറായ കെ.ജി. സാബു പറഞ്ഞു. 25ഷെഡ്യൂളുകളും 27ബസുകളുമായി ആരംഭിച്ച ഡിപ്പോയെ തകർക്കാൻ തുടക്കത്തിലും ചിലർ ശ്രമിച്ചതായി അദ്ദേഹം ആരോപിച്ചു. മാറി മാറി വന്ന ഒരു ജനപ്രതിനിധികളും ഡിപ്പോയുടെ വളർച്ചയ്ക്കു യാതൊരു സംഭാവനകളും നൽകിയിട്ടില്ല.1997ൽ ടി. എസ്. ജോൺ തുടങ്ങിവച്ച അതേ അവസ്ഥയിലാണ് ഡിപ്പോ ഇന്നും തുടരുന്നത്. ഡിപ്പോയിൽനിന്നും കൊണ്ടുപോയ ബസുകൾ എത്രയും വേഗം തിരികെ എത്തിക്കണമെന്നും സാബു പറഞ്ഞു. ‌

റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുന:ക്രമീകരിച്ചു ‌

പത്തനംതിട്ട: കോവിഡ് രോഗവ്യാപനം കണക്കിലെടുത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുന:ക്രമീകരിച്ചു. നാളെ മുതല്‍ രാവിലെ 8.30ന് തുറന്ന് ഉച്ചകഴിഞ്ഞ് 2.30 വരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന വിധത്തില്‍ പുന:ക്രമീകരിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ സി.വി മോഹന്‍കുമാര്‍ അറിയിച്ചു. ‌