കളക്ടറേറ്റ് സ്‌ഫോടന കേസ്; അന്തിമവാദം 18-ന്; കോടതി അനുമതി നല്‍കി
Thursday, September 26, 2024 6:00 AM IST
കൊല്ലം: കളക്ടറേറ്റ് സ്‌ഫോടന കേസില്‍ അന്തിമ വാദത്തിനായി പ്രോസിക്യൂഷന്‍റേയും പ്രതിഭാഗത്തിന്‍റേയും വാദങ്ങള്‍ അവതരിപ്പിക്കാന്‍ ഒക്ടോബര്‍ 18ന് കോടതി അനുമതി നല്‍കി.

കേസിലെ പ്രതിഭാഗത്തിന് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ ഇന്നലെ അവസരം നല്‍കിയിരുന്നു. അന്തിമവാദം പൂര്‍ത്തിയാക്കി നവംബര്‍ ആദ്യവാരത്തോടെ വിധി പ്രഖ്യാപനം ഉണ്ടായേക്കും. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കേസിന്‍റെ വിചാരണ തുടങ്ങിയത്.


പ്രോസിക്യൂഷനു വേണ്ടി അഡ്വ. ആര്‍. സേതുനാഥും പ്രതിഭാഗത്തിനായി അഡ്വ. ഷാനവാസും ഹാജരായി.

2016 ജൂണിലാണ് കളക്‌ടറേറ്റ് വളപ്പില്‍ മുന്‍സിഫ് കോടതിയ്ക്ക് സമീപം സ്‌ഫോടനമുണ്ടായത്. ബേസ് മൂവ്‌മെന്‍റ് പ്രവര്‍ത്തകരും മധുര സ്വദേശികളായ അബ്ബാസ് അലി, ഷാംസന്‍ കരീംരാജ, ദാവൂദ് സുലൈമാന്‍, ഷംസുദീന്‍ എന്നിവരാണു പ്രതികള്‍.

കേസിലെ അഞ്ചാം പ്രതിയായ മുഹമ്മദ് അയൂബിനെ മാപ്പുസാക്ഷിയാക്കിയിരുന്നു.