നവകേരള സദസ്: പരാതികള്‍ 14,698 പരിഹാരം 169 എണ്ണത്തിന് മാത്രം
Monday, December 4, 2023 5:46 AM IST
കാസര്‍ഗോഡ്: ജില്ലയിലെ നവകേരള സദസില്‍ ലഭിച്ച 14,698 പരാതികളില്‍ പരിഹാരം കണ്ടത് 169 എണ്ണത്തില്‍ മാത്രം. 2028 എണ്ണം നടപടികളിലാണ്.

സിവില്‍ സ്റ്റേഷനില്‍ നിന്ന് ക്രമപ്രകാരം അതത് വകുപ്പുകളിലേക്കും അവിടെ നിന്ന് താഴെ തലത്തിലും റവന്യു ആണെങ്കില്‍ കളക്‌ടറേറ്റില്‍ നിന്ന് താലൂക്കിലേക്കും താലൂക്കില്‍ നിന്നു വില്ലേജിലേക്കും എന്ന നിലയിലാണ് അയക്കുന്നത്. പ്രാദേശിക തലത്തില്‍ പരിഹരിക്കേണ്ട പരാതികള്‍ക്ക് അനുവദിച്ച സമയപരിധിയായ രണ്ടാഴ്ച ശനിയാഴ്ച രാത്രിയോടെ തീര്‍ന്നു.

വിദ്യഭ്യാസ വകുപ്പില്‍ 357 പരാതികളാണ് ലഭിച്ചത്. ഇതില്‍ 50 പേര്‍ക്ക് മാത്രമാണ് മറുപടി ലഭിച്ചത്. പ്രീപ്രൈമറി സ്‌കൂള്‍ അധ്യാപികയെ സ്ഥിരപ്പെടുത്തുക, സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യുക, എയ്ഡഡ് സ്‌കൂള്‍ നിയമനം അംഗീകരിക്കുക, സ്‌കൂള്‍ കെട്ടിടം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ലഭിച്ചത്. ജില്ലാ വ്യവസായ കേന്ദ്രത്തിന് 1 നിവേദനമാണ് ലഭിച്ചത്.
കാസര്‍ഗോഡ് താലൂക്ക് ഓഫീസില്‍ 36 അപേക്ഷ ലഭിച്ചതില്‍ രണ്ടെണ്ണം മാത്രമാണ് തീര്‍പ്പാക്കിയത്. 34 എണ്ണം തുടര്‍ നടപടികളിലേക്ക് നീക്കി.

പരാതി പരിഹാരം കഠിനജോലി വിവിധ വകുപ്പുകളില്‍ ലഭിച്ച പരാതികളും നിവേദനങ്ങളും ഏറെയും തുടര്‍ നടപടികളിലേക്ക് നീങ്ങുന്നതേയുള്ളൂ. റവന്യു വകുപ്പില്‍ പലതും വില്ലേജ് ഓഫീസുകളില്‍ എത്തുന്നതേയുള്ളൂ. വിവിധ വകുപ്പുകളില്‍ ലഭിച്ചതും പരിഹരിക്കപ്പെട്ടതും നടപടി എടുക്കാന്‍ ഉള്ളതും ഉള്‍പ്പെടെയുള്ള നിവേദനങ്ങളും പരാതികളും സംബന്ധിച്ച് അടുത്ത ആഴ്ചയോടെ വ്യക്തമായ വിവരം ലഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.


കളക്‌ടര്‍ ഇതിനായി അവലോകനയോഗം വിളിച്ചു ചേര്‍ത്ത് നടപടി വിലയിരുത്തും. നവകേരള സദസ് പരാതി കൗണ്ടറില്‍ ലഭിച്ച പരാതികളും നിവേദനങ്ങളും കൊണ്ട് ഉദ്യോഗസ്ഥര്‍ കഷ്ടപ്പെടുകയാണ്.

പല ഓഫീസുകളിലും ജോലി ചെയ്യാന്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്ത സ്ഥിതി ഉണ്ട്. ഇതിനിടെയാണ് ഉള്ള ജീവനക്കാര്‍ നിവേദനങ്ങളിലും പരാതികളിലും മറുപടിയും നല്‍കുന്നതും അതതു വകുപ്പുകളിലേക്ക് കൈമാറുന്നതുമുള്‍പ്പെടെ വിശ്രമമില്ലാതെ ജോലി ചെയ്യുന്നത്.

പരാതികളില്‍ ഏറെയും മുന്‍പും വിവിധ ഓഫീസുകളിലും മന്ത്രിമാര്‍ക്കും ഉൾപ്പടെ നല്‍കിയതാണ്. അതിനിടെ ഓണ്‍ലൈന്‍ മുഖേന നല്‍കേണ്ട അപേക്ഷകള്‍ പോലും വെള്ളക്കടലാസില്‍ എഴുതി നവകേരള സദസില്‍ കൗണ്ടറില്‍ നല്‍കിയതുണ്ട്. ഭൂമിയുടെ തരം മാറ്റി കിട്ടണം എന്നത് ഉള്‍പ്പെടെയുള്ള അപേക്ഷകളാണ് ഇത്.

അത് ഓണ്‍ലൈനില്‍ നിയമ പ്രകാരം അപേക്ഷിക്കണമെന്ന് മറുപടി നല്‍കിയിട്ടുണ്ട്. ഓഫീസുകളില്‍ നിന്ന് അപേക്ഷകര്‍ക്കെല്ലാം ഏറെയും നിശ്ചിത ഓഫീസുകളില്‍ നടപടിക്കായി അയച്ചു കൊടുത്തിട്ടുണ്ടെന്ന മറുപടി ലഭിച്ചു തുടങ്ങിയിട്ടുണ്ട്.

അതിനിടെ മുഖ്യമന്ത്രിക്ക് ഓണ്‍ലൈനിലും ഓഫ് ലൈന്‍ ആയും രണ്ടു വര്‍ഷം മുന്‍പ് അയച്ച നിവേദനത്തിനു പോലും പരിഹാരം കിട്ടാത്ത പരാതികള്‍ ഉണ്ട്. മുഖ്യമന്ത്രി തന്നെ മുന്‍കയ്യെടുത്തു നടപ്പിലാക്കേണ്ട പെന്‍ഷന്‍ അപേക്ഷ ഉള്‍പ്പെടെയാണിത്.