മതനിരാസമല്ല മതേതരത്വം: എം. ലിജു
Monday, November 28, 2022 1:17 AM IST
കാഞ്ഞങ്ങാട്: മതനിരാസമല്ല, എല്ലാ മതങ്ങളെയും ഉള്‍കൊള്ളലാണ് മതേതരത്വമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എം.ലിജു. പടന്നക്കാട് ബേക്കല്‍ ക്ലബില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് ജില്ലാ പഠന ക്യാമ്പ് യുവ ചിന്തന്‍ ശിവിറിന്‍റെ സമാപനദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മതത്തോടും പ്രത്യേകം ആഭിമുഖ്യം പുലര്‍ത്താതെ എന്നാല്‍ എല്ലാം മതത്തെയും അംഗീകരിച്ചുകൊണ്ട് മുഴുവന്‍ ജനങ്ങളുടെ വിശ്വാസത്തെയും സംസ്‌കാരത്തെയും ഉള്‍ക്കൊണ്ട് കൊണ്ട് രാജ്യത്തെ മതേതരത്വത്തെ നിലനിര്‍ത്തുവന്‍ എന്നും കോണ്‍ഗ്രസ് മുന്‍പന്തിയിലുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജില്‍ മാക്കുറ്റി, സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ എന്നിവര്‍ ക്ലാസ് നയിച്ചു. മുന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റുമാരായ എ.ഗോവിന്ദന്‍ നായര്‍, വി.ആര്‍.വിദ്യാസാഗര്‍, ഖാദര്‍ മാങ്ങാട്, ബി.എം.ജമാല്‍, വിനോദ്കുമാര്‍ പള്ളയില്‍വീട്, പി.കെ.ഫൈസല്‍, ഹക്കീം കുന്നില്‍, സാജിദ് മവ്വല്‍ എന്നിവരെ മുന്‍ എംഎല്‍എ കെ.പി. കുഞ്ഞിക്കണ്ണന്‍ ആദരിച്ചു.
സമാപന യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ബി.പി.പ്രദീപ്കുമാര്‍ അധ്യക്ഷതവഹിച്ചു. ഭാരവാഹികളായ ഇ.അശ്വതി, രതീഷ് കാട്ടുമാടം, കാര്‍ത്തികേയന്‍ പെരിയ, സത്യനാഥന്‍ പത്രവളപ്പില്‍, ഇസ്മയില്‍ ചിത്താരി, രാഗേഷ് പെരിയ, രാജേഷ് തമ്പാന്‍, മാര്‍ട്ടിന്‍ മാലോം, ഉനൈസ് ബേഡകം, ഷോണി കെ.തോമസ്, രോഹിത് ഏറുവാട്ട്, അഖില്‍ അയ്യങ്കാവ്, ശിവപ്രസാദ് ആറുവാത്ത്, ധനേഷ് ചീമേനി, യൂസഫ് കോട്ടക്കല്‍, രാജിക ഉദുമ, വിനോദ് കള്ളാര്‍, ബി.ബിനോയ്, രാജു കുറുച്ചിക്കുന്ന്, ഗിരികൃഷ്ണന്‍ കൂടാല, റാഫി അഡൂര്‍, സാജിദ് കമ്മാടം, ചന്ദ്രഹാസഭട്ട്, അഹമ്മദ് ചേരൂര്‍, ഷെറില്‍ കയ്യന്‍കൂടല്‍, ധര്‍മധീരന്‍ മധൂര്‍, ജുനൈദ് ഉറുമി, മാത്യു ബദിയടുക്ക, സിയാദ്, രാഹുല്‍ രാംനഗര്‍, ജോബിന്‍ ബാബു, ദീപു കല്യോട്ട്,മനാഫ് നുള്ളിപ്പാടി, ഐ.എസ്.വസന്തന്‍ എന്നിവര്‍ പ്രസംഗിച്ചു.