ഉളിക്കൽ: ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ ‍ രൂക്ഷമായി തുടരുന്ന കാട്ടാനശല്യം തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ കണ്ണൂർ നോർത്തേൺ സർക്കിൾ ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ കെ.എസ്. ദീപയ്ക്ക് മന്ത്രി എ.കെ. ശശീന്ദ്രൻ നിർദേശിച്ചു.

ഇത് സംബന്ധിച്ച് സജീവ് ജോസഫ് എംഎൽഎ നല്‍കിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി . ഉദയഗിരി, പയ്യാവൂർ, ഉളിക്കൽ പഞ്ചായത്തുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനക്കൂട്ടം ജനവാസ മേഖലകളിൽ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുകയും റോഡുകളിലടക്കം തമ്പടിക്കുകയും ചെയ്തിരുന്നു. ഇത് പ്രദേശത്തെ ജനജീവിതത്തെ ബാധിച്ചതായും ജീവഹാനിവരെ സംഭവിച്ചേക്കാം എന്ന ഭീതിയിലാണ് ജനങ്ങളെന്നും സജീവ് ജോസഫ് മന്ത്രിയെ ധരിപ്പിച്ചിരുന്നു.

നടപടിക്ക് മന്ത്രി നിർദേശിച്ച സാഹചര്യത്തിൽ ഉത്തരവ് വൈകിപ്പിക്കാതെ നടപ്പാക്കി ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കാൻ ബന്ധപ്പെട്ടവർ തയാറകണമെന്ന് സജീവ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.