തെങ്ങിന് തടം മണ്ണിന് ജലം കാന്പയിൻ
Thursday, September 26, 2024 5:32 AM IST
കൽപ്പറ്റ: മണ്ണ്-ജല സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി തെങ്ങിൻ തടങ്ങളെ ജലസംഭരണികളാക്കി മാറ്റുന്നതിന് ഹരിത കേരളം മിഷന്‍റെ നേതൃത്വത്തിൽ ’തെങ്ങിന് തടം മണ്ണിന് ജലം’ ജനകീയ കാന്പയിനിന് തുടക്കമായി.

തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പുൽപ്പള്ളി പാക്കത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാർ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്. ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു.

നവകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ. സുരേഷ് ബാബു, ജോയിന്‍റ് പ്രോഗ്രാം കോ ഓർഡിനേറ്റർ പി.സി. മജീദ്, പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോളി നരിതൂക്കിൽ, വാർഡ് അംഗം രജിത്ര ബാബുരാജ് എന്നിവർ പ്രസംഗിച്ചു. തെങ്ങുകയറ്റം ഉപജീവനമാർഗമാക്കിയ ജോഷി ചക്കുംകുടിയെ ആദരിച്ചു.

മഴവെള്ളം ഒഴുകിപ്പോകാതെ പരമാവധി സംഭരിക്കുകവഴി ഭൂജല നിരപ്പ് ഉയർത്തുകയാണ് മുഖ്യ ലക്ഷ്യം. പാക്കം, ദാസനക്കര ഭാഗങ്ങളിൽ 100 വീടുകളിലെ തെങ്ങുകൾക്കാണ് ജനകീയമായി തടമെടുത്തു. ആദ്യ ഘട്ടത്തിൽ ഒരു ബ്ലോക്കിൽ ഒരു വാർഡാണ് പദ്ധതിക്കു തെരഞ്ഞെടുത്തത്. ജലക്ഷാമവും വരൾച്ചയും കൂടുതലായി അനുഭവപ്പെടുന്ന പ്രദേശങ്ങൾക്കാണ് ആദ്യഘട്ടത്തിൽ മുൻഗണന.


ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ തടമെടുത്ത് തുലാവർഷത്തിലും വേനൽ മഴയിലും ലഭിക്കുന്ന വെള്ളം സംരക്ഷിക്കുന്ന രീതിയിലാണ് കാന്പയിൻ. തടമെടുക്കുന്നതിനോടൊപ്പം പുതയിടുകയും ചെയ്യുന്നുണ്ട്.

ഇതുവഴി മണ്ണിന്‍റെ ഈർപ്പം നിലനിർത്തുന്നതിന് സാധിക്കും. കർഷകർ, സന്നദ്ധ സംഘടനകൾ, തൊഴിലുറപ്പ് തൊഴിലാളികൾ, എൻഎസ്എസ് വോളണ്ടിയർമാർ, പ്രദേശവാസികൾ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങി 200ഓളം പേർ കാന്പയിനിൽ പങ്കാളികളായി.