കോഴിക്കോട് : ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പറമ്പിൽ ബസാറിൽ നിന്നും 2019 ൽ കാണാതായ മൈസൂർ സ്വദേശി ഇമ്രാൻ പാഷ (36)യെ മൈസൂരിൽ നിന്നും ചേവായൂർ പോലീസ് കണ്ടെത്തി.

2009 ൽ മൈസൂരിൽ നിന്നും ജോലിക്കായി കോഴിക്കോട് എത്തുകയും പറമ്പിൽ ബസാർ സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു.തുടർന്ന് 2019 ൽ അപകടത്തിൽ പറ്റിയ പരിക്ക് ചികിത്സിക്കാനായി മൈസൂരിലേക്ക് വന്ന ഇയാള്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് ഭാര്യ പരാതി നൽകുകയായിയിരുന്നു.

ഇയാളെ കണ്ടെത്തുന്നതിനായി നിരവധി തവണ ചേവായൂർ പോലീസ് മൈസൂരിൽ പോയെങ്കിലും കണ്ടെത്താനായില്ല. മൈസൂരിലെ വിവിധ സ്ഥലങ്ങളിൽ കൂലിപണിചെയ്ത് വീട്ടിൽ വരാതെ മുങ്ങിനടക്കുകയായിരുന്ന ഇയാളെ ചേവായൂർ പോലീസാണ് പിടികൂടിയത്.

ഇയാളെ മൈസൂരിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയും വീഡിയോ കോൺഫറൻസ് മുഖാന്തിരം മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുകയായിരുന്നു.