ഗുണ്ട, മയക്കുമരുന്ന് സാമൂഹക വിരുദ്ധര്‍; റൂറലില്‍ 186 പേര്‍ പിടിയില്‍
Sunday, February 5, 2023 11:22 PM IST
നാദാപുരം : ഗുണ്ട മയക്കുമരുന്ന് സാമൂഹ്യ വിരുദ്ധര്‍ക്കെതിരേ റൂറല്‍ ജില്ലയിലെ 23 പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാപക പരിശോധന 186 പേര്‍ പിടിയില്‍.
റൂറല്‍ജില്ല പോലീസ് മേധാവി ആര്‍ . കറുപ്പസ്വാമിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ദേശീയ പാത ഉള്‍പെടെയുള്ള ഭാഗങ്ങളില്‍ പരിശോധന നടത്തിയത്. ശനിയാഴ്ച രാത്രി 10 ന് ആരംഭിച്ച പരിശോധന ഞായറാഴ്ച്ച പുലര്‍ച്ചെ അഞ്ചിനാണ് അവസാനിച്ചത്.
സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 102 പേര്‍ , മയക്കുമരുന്നുമായി ബന്ധപെട്ട് 45, വാറണ്ട് പ്രതികള്‍ 26, വിവിധ കോടതികള്‍ പിടികിട്ടാപുള്ളികള്‍ ആയി പ്രഖ്യാപിച്ച 13 എന്നിങ്ങനെ 186 പേരാണ് അറസ്റ്റിലായത് .
പേരാമ്പ്ര, താമരശേരി, വടകര, നാദാപുരം സബ് ഡിവിഷനുകള്‍ക്ക് കീഴിലെ അഞ്ച് ജില്ലാ അതിര്‍ത്തികള്‍ കേന്ദ്രീകരിച്ചും ലോഡ്ജുകള്‍ ഹോട്ടലുകള്‍ ബാറുകള്‍ തുടങ്ങി 53 ഇടങ്ങളിലും പരിശോധന നടത്തി. പിടിയിലായവര്‍ക്കെതിരേ കരുതല്‍ നടപടി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലഹരി ഉപയോഗം വില്പന, പിടിച്ച് പറി കേസുകളില്‍ തുടര്‍ച്ചയായി ഉള്‍പെട്ടവരെ ഗുണ്ട ലീസ്റ്റില്‍ ഉള്‍പെടുത്താന്‍ നടപടി തുടങ്ങിയിട്ടുണ്ട്.പോലീസ് കരുതല്‍ തടങ്കലിലാക്കിയവരെ ജാമ്യത്തില്‍ വിട്ടു. ഇത്തരക്കാര്‍ വീണ്ടുംകേസുകളില്‍ ഉള്‍പ്പെട്ടാല്‍ ജാമ്യം റദ്ദാക്കി അറസ്റ്റ് രേഖപ്പെടുത്താന്‍ നടപടി സ്വീകരിക്കാനുംനിര്‍ദ്ദേശം നല്‍കി. സാമൂഹ്യ വിരുദ്ധര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ല പൊലീസ് മേധാവി കറുപ്പ സ്വാമി പോലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒ മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. പോലീസ് സ്റ്റേഷനുകളില്‍ നിന്നും 15 ഓളം പൊലീസുകാര്‍ പരിശോധനയില്‍ പങ്കെടുത്തു.
കോഴിക്കോട് സിറ്റിയിൽ 97.കോഴിക്കോട് സിറ്റിയിലെ 97 പേരിൽസാമൂഹ്യ വിരുദ്ധർ - 69, പിടികിട്ടാപ്പുള്ളികൾ - 3 വാറണ്ട് പ്രതികൾ - 18 .നിലവിൽ അന്വേഷണം നടക്കുന്ന കേസിലെ പ്രതികൾ -10 കോഴിക്കോട് റൂറലിൽ പിടിയിലായ 183 പേരിൽ.