മഞ്ചേരി: ഡിപിസി യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ അലംഭാവം കാണിക്കുന്നത് തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തില്‍ ഭരണസ്തംഭനത്തിന് കാരണമാകുന്നുവെന്ന് ആരോപണം. ഇന്നലെ നടന്ന ഡിപിസി യോഗത്തില്‍ മാത്രമല്ല ഈ മാസം നാലിനും ഒമ്പതിനും 13നും നടന്ന യോഗങ്ങളിലൊന്നും തന്നെ പഞ്ചായത്ത് അധികൃതര്‍ പങ്കെടുക്കുകയോ പദ്ധതി സമര്‍പ്പിക്കുകയോ ചെയ്തില്ല.

വാര്‍ഡ് അംഗങ്ങളില്‍ നിന്ന് ശേഖരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് ഡിപിസി യോഗത്തില്‍ സമര്‍പ്പിക്കാത്ത പക്ഷം പദ്ധതികളൊന്നും തന്നെ പ്രാവര്‍ത്തികമാക്കാനാവില്ല, ജില്ലയില്‍ തൃക്കലങ്ങോട് പഞ്ചായത്ത് മാത്രമാണ് ഇത്തരത്തില്‍ ഡിപിസി യോഗത്തില്‍ പങ്കെടുക്കാത്തത്. മതിയായ സ്റ്റാഫില്ലെന്നതാണ് പഞ്ചായത്തധികൃതരുടെ വാദം.

2025-26 വാര്‍ഷിക പദ്ധതിക്ക് തൃക്കലങ്ങോട് പഞ്ചായത്ത് നാളിതുവരെ ഒരു പദ്ധതി നിര്‍ദേശങ്ങളും നല്‍കിയിട്ടില്ല. ഗ്രാമപഞ്ചായത്തിന്‍റെ പദ്ധതികള്‍ നടപ്പിലാക്കാതെ കോടിക്കണക്കിനു ഫണ്ട് നഷ്ടപ്പെടുത്തിയ പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും സ്ഥിരംസമിതി അധ്യക്ഷന്മാരും രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് അംഗങ്ങള്‍ ബോര്‍ഡ് യോഗം ബഹിഷ്‌കരിച്ചു.

പദ്ധതികള്‍ യഥാസമയത്തു സമര്‍പ്പിക്കാത്തതിനാല്‍ പാവപ്പെട്ട ജനത്തിന് കിട്ടേണ്ട വീട് റിപ്പയര്‍, ലൈഫ് ഭവന നിര്‍മാണ സഹായം, കുടിവെള്ള ടാങ്ക്, സ്‌കോളര്‍ഷിപ്പ് എന്നിവ റദ്ദാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. റോഡ് നിര്‍മാണം, റോഡ് അറ്റകുറ്റപ്പണി എന്നിവയില്‍ ഭീമമായ കുറവാണ് ഉണ്ടായിട്ടുള്ളത്. ഇത്തരം കാര്യങ്ങളെ വളരെ നിസാരമായാണ് ഭരണസമിതി കാണുന്നതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ കുറ്റപ്പെടുത്തി.

പ്രസിഡന്‍റിന്‍റെ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് എല്‍ഡിഎഫ് അംഗങ്ങള്‍ ബോര്‍ഡ് യോഗം ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചത്. പഞ്ചായത്ത് കവാടത്തിനു മുന്പില്‍ നടന്ന പ്രതിഷേധ ധര്‍ണ ജോമോന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. നിഷ എടക്കുളങ്ങര. കൃഷ്ണ ദാസ്, പ്രസന്ന കുമാരി, പ്രഭേഷ് എടക്കാട് സംസാരിച്ചു.