5278 പേര്‍ക്ക് പട്ടയങ്ങള്‍ വിതരണം ചെയ്യും: ജില്ലാതല പട്ടയ മേള 22ന്
Tuesday, February 20, 2024 7:40 AM IST
മലപ്പുറം: ജില്ലയില്‍ 5278 പേര്‍ക്ക് കൂടി പട്ടയങ്ങള്‍ വിതരണം ചെയ്യും. ജില്ലാതല പട്ടയമേള 22ന് വൈകീട്ട് നാലിന് മലപ്പുറം നഗരസഭാ ടൗണ്‍ഹാളില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ നിര്‍വഹിക്കുമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പരിപാടിയില്‍ ജില്ലയിലെ എംഎല്‍എമാര്‍ പങ്കെടുക്കും.തിരൂര്‍ ലാന്‍ഡ് ട്രൈബ്യൂണലിലെ 1342, തിരൂരങ്ങാടി ലാന്‍ഡ് ട്രൈബ്യൂണലിലെ 919, മഞ്ചേരി ലാന്‍ഡ് ട്രൈബ്യൂണലിലെ 1088, ദേവസ്വം 1899, ഏറനാട് താലൂക്കിലെ 2 ലാന്‍ഡ് അസൈന്‍മെന്‍റ് പട്ടയം, തിരൂരങ്ങാടി താലൂക്കിലെ 28 ഒഎല്‍എച്ച്എസ് പട്ടയം എന്നിവ ഉള്‍പ്പെടെ ആകെ 5278 പട്ടയങ്ങളാണ് മേളയില്‍ വിതരണം ചെയ്യുന്നത്. ഇരുപതോളം പട്ടയങ്ങള്‍ വേദിയില്‍ വച്ചും ബാക്കിയുള്ളവ ട്രൈബൂണലുകള്‍ തിരിച്ച് കൗണ്ടറുകള്‍ ഒരുക്കിയും വിതരണം ചെയ്യും.

ഓരോ കൗണ്ടറിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പട്ടയമേളയില്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക് താലൂക്ക് ഓഫീസുകളില്‍ നിന്നു വാങ്ങാം. പരിപാടിക്ക് വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി സംഘാടക സമിതി രൂപീകരിച്ചു.

കൂടാതെ പട്ടയം വാങ്ങാനെത്തുന്നവര്‍ക്ക് ചായ, കുടിവെള്ളം, അടിയന്തര മെഡിക്കല്‍ സേവനം എന്നിവ ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങളും ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്.എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന കേരള സര്‍ക്കാരിന്‍റെ പ്രഖ്യാപിതലക്ഷ്യം നിറവേറ്റുകയാണ് മലപ്പുറം ജില്ലയും.


ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിനായി രൂപീകരിച്ച പട്ടയ മിഷനും അതിന്‍റെ ഭാഗമായ പട്ടയ അസംബ്ലികളും ചേര്‍ന്ന് ജില്ലയിലെ നിയോജകമണ്ഡലത്തിലെയും ഭൂരഹിതരെ കണ്ടെത്തി അവരുടെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിച്ചു വരികയാണ്. കൈവശ ഭൂമിക്ക് രേഖ നല്‍കുക മാത്രമല്ല, ഭൂമിയില്ലാത്തവരെ കണ്ടെത്തി ഭൂവുടമകളാക്കി മാറ്റുന്ന ദൗത്യം കൂടി ഏറ്റെടുത്തിരിക്കുകയാണ് ജില്ലയിലെ റവന്യു സംവിധാനം. കഴിഞ്ഞ രണ്ടരവര്‍ഷത്തിനിടെ സംസ്ഥാനത്ത് വിതരണം ചെയ്ത ഒന്നര ലക്ഷം പട്ടയങ്ങളില്‍ 26452 പട്ടയവും മലപ്പുറം ജില്ലയില്‍ നിന്നായിരുന്നു. ഇതിനായി ജില്ലാ തലത്തിലും താലൂക്ക് തലത്തിലുമായി അഞ്ച് പട്ടയമേളകള്‍ നടത്തി.

22ന് സംസ്ഥാനതലത്തിലൊട്ടാകെ വിതരണം ചെയ്യുന്ന മുപ്പതിനായിരത്തോളം പട്ടയങ്ങളില്‍ അയ്യായിരത്തിധികം പട്ടയങ്ങളും മലപ്പുറം ജില്ലയില്‍ നിന്നാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതില്‍ രണ്ടാം സ്ഥാനത്താണ് മലപ്പുറം ജില്ല. മലപ്പുറം കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ അസിസ്റ്റന്‍റ് കളക്ടര്‍ സുമിത്ത് കുമാര്‍ ഠാക്കൂര്‍, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) ജോസഫ് സ്റ്റീഫന്‍ റോബി എന്നിവര്‍ പങ്കെടുത്തു.