കരുവാരകുണ്ട്: മലയോര മേഖലയിൽ മഴ കനത്തു. ഇടമുറിയാത്ത മഴയാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ മഴ ശക്തി പ്രാപിക്കുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനത്തെ തുടർന്ന് മലയോര ജനത ആശങ്കയിലാണ്. രണ്ടു ദിവസമായി ശക്തമായ മഴയാണ് മേഖലയിൽ അനുഭവപ്പെടുന്നത്.

മുൻവർഷങ്ങളിലെ ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ മണ്ണും ചെളിയും ഒലിപ്പുഴയിൽ വന്നടിഞ്ഞ് പുഴയുടെ ആഴം കുറഞ്ഞതിനെ തുടർന്ന് പുഴയോരവാസികൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

പുഴയിൽ അടിഞ്ഞുകൂടിയ മണൽ അധികൃതർ നീക്കം ചെയ്യാൻ തയാറായില്ലെങ്കിൽ വീണ്ടും മലവെള്ളപാച്ചിലുണ്ടാകാൻ സാധ്യതയേറെയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. മണൽവാരലിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് ഒലിപ്പുഴയിൽ മണൽതിട്ടകൾ ഉയർന്നു വന്നത്. കഴിഞ്ഞ പ്രളയത്തിൽ നിരവധി കുടുംബങ്ങൾ വീടുവിട്ട് ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ് അന്തിയുറങ്ങിയത്.