തടസങ്ങൾ അതിജീവിച്ച് വികസനവുമായി മുന്നോട്ടുപോകും: മന്ത്രി മുഹമ്മദ് റിയാസ്
Friday, March 24, 2023 11:05 PM IST
പേരൂർക്കട: തടസങ്ങൾ എന്തുതന്നെ ഉണ്ടായാലും അതെല്ലാം അതിജീവിച്ച് വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കരമനയാറിന് കുറുകെ വട്ടിയൂർക്കാവ്-കാട്ടാക്കട മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കുലശേഖരം പിറയിൽ കോവിൽ കടവ് പാലത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് വര്‍ഷത്തിനിടെ 600 കോടി 75 ലക്ഷം രൂപ ചെലവഴിച്ച് 51 പാലങ്ങള്‍ ഇതുവരെ പൂര്‍ത്തിയാക്കാനായി. ചെറുതും വലുതുമായ 144 പാലങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇതിനായി 1208 കോടി രൂപ ചെലവഴിച്ചു. 782 കോടി 50 ലക്ഷം രൂപയുടെ 85 പ്രവൃത്തിക്കും ഭരണാനുമതി നല്‍കി. കുലശേഖരം വട്ടിയൂര്‍ക്കാവ് റോഡ് ആധുനിക രീതിയില്‍ നവീകരിക്കുന്നതിന് രണ്ടു കോടി രൂപയും കാട്ടാക്കട - മലയിന്‍കീഴ്കുഴക്കാട് ടെമ്പിള്‍ റോഡ് നവീകരണത്തിന് ഒരു കോടി 60 ലക്ഷം രൂപയും അനുവദിച്ചതായും മന്ത്രി പറഞ്ഞു.

പുതിയ പാലത്തിലൂടെ സര്‍വീസ് തുടങ്ങിയ രണ്ട് കെഎസ്ആര്‍ടിസി ബസുകളും മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു. 12.5 കോടി രൂപയാണ് പാലത്തിന്‍റെ നിര്‍മാണ ചെലവ്. 30 മീറ്റര്‍ വീതം നീളമുള്ള നാലു സ്പാനുകളും, പേയാട് ഭാഗത്ത് 45 മീറ്റര്‍ നീളമുള്ള നാലു ബോക്സ് കള്‍വെര്‍ട്ടും ഉള്‍പ്പെടെ ആകെ 165 മീറ്റര്‍ നീളമാണ് പാലത്തിനുള്ളത്. 1.50 മീറ്റര്‍ വീതിയില്‍ ഇരുവശത്തും നടപ്പാതകളും കൈവരികളും ഉള്‍പ്പെടെ ആകെ 11 മീറ്റര്‍ വീതിയുമുണ്ട്. ഐ.ബി. സതീഷ് എംഎല്‍എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വി.കെ. പ്രശാന്ത് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡി. സുരേഷ് കുമാര്‍ തുടങ്ങിയവർ പങ്കെടുത്തു.