ചർച്ച് ബിൽ: സത്യവും മിഥ്യയും
ചർച്ച് ബിൽ: സത്യവും മിഥ്യയും
കോട്ടയം: ചര്‍ച്ച് ബില്‍ നല്ലതാണെന്നും ആവശ്യമാണെന്നും സമൂഹ മാധ്യമങ്ങളില്‍ വാതോരാതെ ചര്‍ച്ച ചെയ്യുന്നവരില്‍ പലര്‍ക്കും ഈ ബില്ലിനെക്കുറിച്ചോ ഇതിനു പിന്നില്‍ മറഞ്ഞിരിക്കുന്ന കെണികളെക്കുറിച്ചോ അറിവില്ല എന്നതാണു സത്യം.

കപട വാദം ഉന്നയിക്കുന്നവരുടെ ചതി തിരിച്ചറിയുക. കെണിയില്‍ വീഴാതെ സത്യം മനസിലാക്കുക. ചര്‍ച്ച് ബില്ലില്‍ ഒളിഞ്ഞിരിക്കുന്ന കെണികളെക്കുറിച്ചും എന്തുകൊണ്ടാണ് സഭ ഇതിനെ എതിര്‍ക്കുന്നതെന്നും ആധികാരികമായി വിശദീകരിക്കുകയാണ് റവ. ഡോ. ജോര്‍ജ് തെക്കേക്കര.


ചര്‍ച്ച് ബില്‍ എന്താണെന്നറിയാതെ വാദിക്കുന്നവര്‍ തീര്‍ച്ചയായും കാണുക....



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.