കേരളത്തിലെ ഇരുണ്ട മുന്നറിയിപ്പുകൾ
Monday, March 6, 2023 12:33 AM IST
ഹിറ്റ്‌ലറിനെയോ മുസോളിനിയെയോ പോലെ സ്വേച്ഛാധിപത്യ ശൈലിയും പ്രവർത്തനവുമുള്ള ചിലർ, ഇന്ത്യയിലെ, പ്രത്യേകിച്ച് വടക്കൻ ഭാഗങ്ങളിലുള്ളപോലെ തെക്കൻ ഭാഗത്തേക്കും വ്യാപിക്കുന്നതിന്‍റെ സൂചനകളാണ് സമീപകാലത്ത് കാണുന്നത്. അത്തരം ചായ്‌വുള്ള നേതാക്കൾക്ക് ആരോഗ്യകരമായ ജനാധിപത്യത്തിന്‍റെ വളർച്ചയ്ക്കുള്ള പ്രവണതകൾ സഹിക്കാനുള്ള കഴിവില്ല. സ്വന്തം വളർച്ചയ്ക്കും വേരുകൾ ഉറപ്പിക്കുന്നതിനുമായി ജനാധിപത്യ രാജ്യങ്ങളിൽ സാധാരണയായി അംഗീകരിക്കപ്പെട്ട മൗലികാവകാശങ്ങളെ ഭീഷണിപ്പെടുത്താനും നിശബ്ദരാക്കാനും, നിമിഷനേരംകൊണ്ട് അണിനിരത്താൻ കഴിയുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യുവാക്കളുടെ ഗ്രൂപ്പുകൾ കെട്ടിപ്പടുക്കാനുമാണ് അവർ ഇഷ്ടപ്പെടുന്നത്. നിയമനിർവഹണ ഏജൻസികൾക്ക് വലിയ നിയന്ത്രണങ്ങളില്ലാതെ പ്രവർത്തിക്കാൻ കഴിയുന്നതിൽ രക്ഷാധികാരികൾക്ക് നന്ദി പറയാം. ഭരണാധികാരികൾ നിയമവാഴ്ച വളച്ചൊടിച്ചു നടപ്പാക്കുന്പോൾ, ചില വിമതർ അസന്തുഷ്ടരും ദേഷ്യക്കാരുമായി മാറുന്നു. ജീവനും സ്വത്തിനും ഭീഷണിയാകാതിരിക്കുകയും ക്രമസമാധാനം തകരാതിരിക്കുകയും ചെയ്യുന്നിടത്തോളം സമൂഹവും ഇത്തരം സംഭവങ്ങൾ ജീവിതത്തിന്‍റെ ഭാഗമായി അനുവദിക്കുന്നു.

വിയോജിപ്പും ക്രമക്കേടും പ്രചരിപ്പിക്കാനുള്ള സാധ്യതയില്ലാതെ ഭൂരിഭാഗം മാധ്യമങ്ങളും സുരക്ഷിതമായി റിപ്പോർട്ടിംഗ് ചെയ്യുന്നതിനാൽ പല മേഖലകളിലും സാഹചര്യം കൈകാര്യം ചെയ്യാൻ അധികാരികൾക്കു കഴിഞ്ഞു. നിയമനിർവഹണ ഏജൻസികളുടെ സാന്നിധ്യം സായുധമായോ സംഖ്യാപരമായോ ശക്തിയുള്ളതിനാൽ അധികാരത്തിലുള്ള ആളുകളെ സന്തോഷിപ്പിക്കുന്നതിനായി കാര്യങ്ങൾ ക്രമപ്പെടുത്തുന്നു. പ്രവർത്തനത്തിലായിരിക്കുന്പോൾ ചട്ടങ്ങളുടെ നിയമങ്ങൾ പാലിക്കുന്നില്ല, അധികാരത്തിലുള്ള ആളുകളെ സന്തോഷിപ്പിക്കുന്നു. ഇതെല്ലാം ഒരു സമയം കഴിയുന്പോൾ പൊതുജനങ്ങൾ മറക്കുകയും ക്ഷമിക്കുകയും ചെയ്യുന്നു.

ഇത്തരം സന്ദർഭങ്ങളുടെ ആവർത്തനം പലരിലും സഹിഷ്ണുതയും ക്ഷമയും വളർത്തിയെടുക്കുന്നത് സ്വന്തം കുടുംബത്തിന്‍റെ സംരക്ഷണത്തിലും ക്ഷേമത്തിലും ഇളയവരുടെ വിദ്യാഭ്യാസ, തൊഴിൽ പദ്ധതികളിലും മാത്രം താത്പര്യമുള്ളവരാക്കി മാറ്റുന്നു. ഇത് അത്തരം ഭരണാധികാരികളുടെ ശാശ്വതത്തിനും ദീർഘായുസിനും സഹായിക്കുന്നു. ഇതു പലപ്പോഴും തുടർന്നുള്ള തെരഞ്ഞെടുപ്പുകളിൽ നല്ല ഫലങ്ങളിലേക്ക് നയിക്കുന്നു. ആവശ്യമുള്ളപ്പോഴെല്ലാം അധികാരികളുടെ ക്ഷേമ ആനുകൂല്യങ്ങളും രക്ഷാകർതൃത്വവും ആസ്വദിക്കാൻ പലരും തെരഞ്ഞെടുക്കുന്നു. ചില ഗൈഡഡ് ഡെമോക്രസികൾക്ക് തടസങ്ങളില്ലാത്ത സുരക്ഷിതമായ പാതയാണിത്.

സ്വേച്ഛാധിപത്യ ഭരണം

എന്നിട്ടും, നമ്മുടേതുപോലെയുള്ള ഒരു ഭരണഘടനയിൽ, ശക്തമായ പരിശോധനകളും സന്തുലിതത്വങ്ങളുമുള്ള, അതേ വ്യക്തികളോടും സഹപ്രവർത്തകരോടുംകൂടി, ഉറച്ച ഇച്ഛാശക്തിയും നിശ്ചയദാർഢ്യവുമുള്ള ഒരുവിഭാഗം സ്വേച്ഛാധിപത്യ തീരുമാനങ്ങളെ തടസപ്പെടുത്തുകയും പലപ്പോഴും തിരുത്തലുകൾ സംഭവിക്കുകയും ചെയ്യുന്നു.

അത്തരം പ്രവൃത്തികൾ ശരിയായ ചിന്തകർക്കും സ്വതന്ത്ര ബുദ്ധിജീവികൾക്കും അതിജീവിക്കാനും പ്രവർത്തിക്കാനും ഇടം നൽകുന്നു. ചരിത്രത്തെ ഹൈഫനേറ്റ് ചെയ്യുന്നു. ഇത് പലപ്പോഴും യഥാർഥ അടിസ്ഥാനമൂല്യങ്ങളും നയങ്ങളും സംരക്ഷണങ്ങളും ആവർത്തിക്കുന്നു. എന്നിരുന്നാലും, പല നേതാക്കൾക്കും അവരുടെ ഭരണകാലത്തെ സിസ്റ്റത്തിന് ഗുരുതരമായ കേടുപാടുകൾ കൂടാതെ കുഴപ്പങ്ങൾ ചെയ്യാനും അവരുടെ ലക്ഷ്യങ്ങളും നയങ്ങളും തുടരാനും കഴിയും. അത്തരം നേതാക്കൾ ഇന്ത്യയിൽ ധാരാളമുണ്ടെങ്കിലും ചില തെരഞ്ഞെടുപ്പുകളിൽ തിരുത്തലുകൾ രൂപപ്പെടാറുണ്ട്. സമീപവർഷങ്ങളിൽ, മാധ്യമ സ്ഥാപനങ്ങളിൽ മാറ്റങ്ങൾ സംഭവിച്ചു. അവിടെ ഉടമകൾ ലാഭലക്ഷ്യത്തോടെ നയങ്ങൾ രൂപപ്പെടുത്തുകയും അതിജീവനം തീരുമാനമെടുക്കുന്നതിൽ സ്വാധീനം ചെലുത്തുകയും ചെയ്തു. മികച്ച വരുമാനവും നേതൃസ്ഥാനവും ലഭിക്കുന്നതിന് ഇത് പല ഉടമകളെയും ഭരണാധികാരികളുടെ നിരയിലേക്ക് തള്ളിവിട്ടു. സ്വതന്ത്രമായ ആവിഷ്കാരങ്ങളും സത്യസന്ധമായ വിലയിരുത്തലുകളും വസ്തുനിഷ്ഠമായ ചിന്താഗതിയും ഇല്ലാതാക്കുന്ന വിവിധ കാരണങ്ങളാൽ ഭരണാധികാരികളെ പ്രീതിപ്പെടുത്താൻ ചില മാധ്യമപ്രവർത്തകരും തങ്ങളുടെ മുൻഗണനകൾ മാറ്റി.

എന്നിരുന്നാലും, ആചാരങ്ങളും നയങ്ങളും പൂർണമായും തകരാറിലാകാതെ തെരഞ്ഞെടുപ്പുകളിലൂടെ വിപരീത പ്രത്യയശാസ്ത്രവും കാഴ്ചപ്പാടുമുള്ളവർ അധികാരത്തിൽ വരികയും ഭരണാധികാരികളെ പുറത്താക്കുകയും ചെയ്യുന്ന ചില പ്രദേശങ്ങൾ ഇന്ത്യയിലുണ്ട്. മൂല്യവ്യവസ്ഥയും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും സമത്വവും ജനാധിപത്യവും മതേതരത്വവും സാഹോദര്യവും മുറുകെപ്പിടിക്കാൻ ചിന്തകരെ നയിച്ച സ്ഥലങ്ങളും കേരളം പോലെ ഇന്ത്യയിലുണ്ട്. ഗാന്ധിയൻ മൂല്യങ്ങളും നെഹ്റുവിയൻ ചിന്തകളും കമ്യൂണിസ്റ്റ് തത്ത്വചിന്തയും ജനങ്ങളെ സ്വാധീനിക്കുകയും ജനങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു. ജനങ്ങളുടെ ചിന്തകളും പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും ഈ പ്രക്രിയയിൽ സ്വാധീനിക്കപ്പെട്ടു. കാലക്രമേണ സിസ്റ്റത്തിൽ മാറ്റങ്ങൾ വന്നെങ്കിലും അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞില്ല. സ്പോട്ട് റിപ്പോർട്ടിംഗ്, നിയമസഭകളുടെയും കോടതികളുടെയും കവറേജ്, അന്വേഷണങ്ങൾ എന്നിവയിൽ കാര്യമായ മാറ്റം വരുത്താൻ കഴിഞ്ഞില്ല.


വ്യത്യസ്ത കാരണങ്ങളാൽ ഗവണ്‍മെന്‍റിന്‍റെ നയങ്ങളോ മന്ത്രിമാരുടെ പെരുമാറ്റമോ വിശകലനം ചെയ്യുന്നതിൽ മാറ്റങ്ങളുണ്ടായി. ചില വിശുദ്ധ പശുക്കളും ഉണ്ടായിരുന്നു. എന്നിരുന്നാലും, അപൂർവമായി ഒരു കാരണത്തിനോ നേതാവിനെയോ സേവിക്കുന്നതിനായി വസ്തുതകളെ ഫിക്‌ഷനാക്കി മാറ്റാൻ കഴിയുന്ന ചില മാറ്റങ്ങൾക്ക് ശ്രമിക്കാവുന്നതാണ്. അന്വേഷണ റിപ്പോർട്ടുകളോ, സർക്കാർ ഫയലുകളിൽ വെളുത്ത ഉറുന്പുകൾ വിരുന്നെത്തിയ എക്സ്ക്ലൂസീവ് സ്റ്റോറികളോ, ആനുകൂല്യങ്ങളോ, വ്യക്തിഗത ആനുകൂല്യങ്ങളോ തീരുമാനിക്കാനുള്ള ഉദ്യോഗസ്ഥരുടെ ബോധപൂർവമായ ശ്രമങ്ങളോ ബാധിച്ചില്ല.

അത്തരം കഥകൾക്ക് സ്ഥാപനങ്ങൾക്ക് വളരാനും പ്രചരിപ്പിക്കാനുമുള്ള മത്സരവും സാധ്യതയും നൽകി. നേരത്തേയുള്ള അവതരണത്തിനായുള്ള മത്സരം, നിമിഷങ്ങൾക്കകം, വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള നിരവധി കഥകൾ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചതിൽ തിടുക്കത്തിൽ ചില പിശകുകൾ സംഭവിക്കാമായിരുന്നു. ഈ അവസരം പല നയങ്ങൾ, അഴിമതികൾ, പക്ഷപാതം, അധികാര ദുർവിനിയോഗം എന്നിവയേക്കുറിച്ച് സ്വതന്ത്രമായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാനും പലപ്പോഴും ഭരണാധികാരികളെ നിരാശപ്പെടുത്താനും പ്രതിപക്ഷത്തിന്‍റെ ആവേശത്തിനും ഇടയാക്കി. സർക്കാരിന് നാണക്കേടുണ്ടാക്കുന്ന ഏതൊരു കഥയും നേരത്തേ നിഷേധിക്കപ്പെടാറുണ്ടായിരുന്നു. എന്നാൽ ദൃശ്യരംഗങ്ങളും പ്രസംഗങ്ങളും കാരണമുള്ള പ്രശ്നങ്ങളും ഭാവനയുടെ പിന്നിൽ ഒളിപ്പിച്ചു.

പിണറായി വിജയന്‍റെ ആദ്യ മന്ത്രിസഭയെ അപേക്ഷിച്ച് എൽഡിഎഫിനെയും താരതമ്യേന അനുഭവപരിചയമില്ലാത്ത മന്ത്രിമാരെയും നിരാശപ്പെടുത്തുന്ന തരത്തിൽ സർക്കാരിനേക്കുറിച്ചുള്ള ഏഷ്യാനെറ്റിന്‍റെ സമീപകാല റിപ്പോർട്ട് നിരവധി കഥകൾ തുറന്നുകാട്ടുന്നു. ഒരു സ്ത്രീയുടെ ദുഃഖകരമായ ദുരവസ്ഥയേക്കുറിച്ചുള്ള കഥ പലർക്കും നാണക്കേടുണ്ടാക്കി. അതിന് തെരഞ്ഞെടുത്ത ഉത്തരം വ്യാജവാർത്തയെന്ന് മുദ്രകുത്തി ചാനലുകളുടെ ഓഫീസുകൾ ആക്രമിക്കുക എന്നതായിരുന്നു! എഫ്ഐആറും കേസുകളും ഉണ്ടായിരുന്നു. എന്നാൽ സത്യം പുറത്തുവരുന്നതിനു മുന്പു തന്നെ ചാനലിന്‍റെ പ്രവർത്തനത്തെ താറുമാറാക്കുന്ന തരത്തിൽ സിപിഎമ്മിലെ യുവജനവിഭാഗം പ്രവർത്തിക്കാൻ തീരുമാനിച്ചു.

നേരത്തേ സെക്രട്ടേറിയറ്റിലും പാർട്ടി ഓഫീസിലുമാണ് ഈ പ്രവൃത്തികൾ ആസൂത്രണം ചെയ്തിരുന്നത്. ഈ ദിവസങ്ങളിൽ ലോക്കൽ പോലീസിന്‍റെ അല്ലെങ്കിൽ പ്രാദേശിക രാഷ്‌ട്രീയക്കാരുടെയും യുവ ഇടതുപക്ഷ യുവാക്കളുടെയും സംരക്ഷണം മൂലം ചില സന്ദർഭങ്ങളിൽ ആരോപിക്കുന്നതുപോലെ അവർക്ക് രക്ഷപ്പെടാനും കഴിയും. റിപ്പോർട്ടുകൾ പ്രകാരം മുഖ്യമന്ത്രി ക്ഷണിച്ചതനുസരിച്ച് കേന്ദ്രസർക്കാർ വകുപ്പുകൾ നടപടിയെടുക്കുന്ന മറ്റു ചില കേസുകളുമുണ്ട്. സംസ്ഥാന സർക്കാരിന് നാണക്കേടുണ്ടാക്കുന്ന ഈ കേസുകളിലേതെങ്കിലും റിപ്പോർട്ടുകൾ ഉള്ളടക്കത്തെ ആശ്രയിച്ച് വ്യത്യസ്ത സ്വഭാവത്തിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു.

നിശബ്ദമാക്കൽ എളുപ്പമല്ല

സത്യസന്ധമായ റിപ്പോർട്ടിംഗിനു പേരുകേട്ട മാധ്യമങ്ങളെ നിശബ്ദമാക്കുന്നത് കേരളത്തിൽ സർക്കാരിന് എളുപ്പമല്ല, എന്നിരുന്നാലും വസ്തുതാപരമായ ചില പിഴവുകളോ വിശദമായി പിഴവുകളോ ഉണ്ടാകാം. മാധ്യമസ്ഥാപനങ്ങളുടെ എണ്ണം നിരവധിയാണ്, പഴയ കഥകൾ പോലും വെളിച്ചത്തുവരുകയും ഉത്തരവാദപ്പെട്ടവർക്ക് ബുദ്ധിമുട്ടുള്ള സമയങ്ങൾ നൽകുകയും ചെയ്യുന്നതിനാൽ കഥകൾ അടിച്ചമർത്തുക എളുപ്പമല്ല. രാഷ്‌ട്രീയ പാർട്ടികൾ നടത്തുന്ന ചില മാധ്യമസ്ഥാപനങ്ങളുമുണ്ട്. അവർ ഞെട്ടിക്കുന്ന നിരവധി കഥകൾ തുറന്നുകാട്ടി, എന്നാൽ ‘സോ കോൾഡ്’ സ്വതന്ത്ര പ്രസാധകരുടെ വിശ്വാസ്യത ആസ്വദിക്കുന്നില്ല.

തെരഞ്ഞെടുപ്പ് അതിവേഗം അടുക്കുന്നതിനോടൊപ്പം പൊതുസമൂഹത്തിനു മുന്നിൽ സ്വീകാര്യത ലഭിക്കാത്തതിനാൽ, സിപിഎമ്മിന്‍റെ നിരുത്തരവാദപരമായ ചെറുപ്പക്കാരുടെ മാധ്യമങ്ങളെ ആക്രമിക്കുന്ന പുതിയ പ്രവണതയെ സർക്കാരിലെ വന്പന്മാരും പാർട്ടിയിലെ മുതിർന്നവരും അംഗീകരിക്കുന്നില്ലെന്നാണ് വ്യക്തമാക്കുന്നത്. പാർട്ടിയിലെ നല്ല മനസുകളുടെ ഒരു പുതിയ തുടക്കമായിരിക്കാം ഇത്. ഭാഗ്യവശാൽ, സിപിഎമ്മിന്‍റെ ഉന്നതനേതാക്കളും ഇതിനെ വിമർശിച്ചു. മറ്റു പാർട്ടികളിലെ മുതിർന്ന നേതാക്കളും ഇവർക്കെതിരേ രൂക്ഷവിമർശനവുമായി രംഗത്തെത്തി. മാധ്യമസംഘടനകളും മുതിർന്ന മാധ്യമപ്രവർത്തകരും യുവ ഇടതുപക്ഷത്തിന്‍റെ ഇത്തരം പ്രവൃത്തിയെ വെറുതേ വിട്ടില്ല. ഒരുപക്ഷേ ഇത് അവരെ കൂടുതൽ ശ്രദ്ധാലുവാക്കിയേക്കാം, കാരണം, അതിന് മുൻനിര നേതാക്കൾ പോലും ഉത്തരം നൽകാൻ പ്രയാസപ്പെടുന്ന ലജ്ജാകരമായ നിരവധി കഥകൾ അവർ അഭിമുഖീകരിക്കുന്നു.

പക്ഷേ, യുവ ഇടതുപക്ഷത്തിന്‍റെ അപക്വമായ നടപടിയായി അതിനെ തള്ളിക്കളയാനാകില്ല. അതൊരു പരീക്ഷണമാകാം. ഉന്നത അധികാരങ്ങളുടെ പിന്തുണ ഇതിനുണ്ടാകാം. അതു കേരളത്തിനുമേലുള്ള കറുത്ത മുന്നറിയിപ്പുകളാകാം; തെരഞ്ഞെടുപ്പ് അടുക്കുന്പോൾ അതിന് വ്യക്തമായതും ഫലപ്രദമായതുമായ മറുപടികൾ ലഭിക്കും.

ഉള്ളതു പറഞ്ഞാൽ / ഗോപാലകൃഷ്ണൻ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.