Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പരിഷ്കരണങ്ങൾ അട്ടിമറിക്കുന്ന ന്യൂനപക്ഷം
Thursday, November 18, 2021 11:57 PM IST
ഇന്ത്യ പോലുള്ള ഒരു ജനാധിപത്യരാജ്യത്ത് രാഷ്ട്രീയ-സാന്പത്തികരംഗത്തു നടപ്പാക്കുന്ന ഏതു പരിഷ്കരണവും ജനങ്ങളെ രണ്ടു വിഭാഗങ്ങളായി തിരിക്കും. പരിഷ്‍കരണത്തിൽനിന്നു നേട്ടമുണ്ടാകുന്ന ഭൂരിപക്ഷവും പരിഷ്കരണത്തെ എതിർക്കുന്ന ന്യൂനപക്ഷവും. നിലവിലെ അവസ്ഥ തുടരുകയാണെങ്കിൽ ഈ ന്യൂനപക്ഷത്തിന് അധികാരത്തിന്റെ ഇടനാഴികളിൽ തങ്ങളുടെ ശബ്ദമുയർത്താനുള്ള സ്വാധീനശക്തിയുണ്ടാകും.
അതേസമയം ബഹുഭൂരിപക്ഷം വരുന്ന നിശബ്ദരായ ജനതയ്ക്കു സ്വാധീനമേതുമില്ലാത്തതിനാൽ നിശബ്ദരായി തുടരേണ്ടിവരികയും ചെയ്യും. ന്യൂനപക്ഷത്തിൽ വരുന്ന സന്പന്നവിഭാഗങ്ങളിൽനിന്നു വ്യത്യസ്തമായി, ഭൂരിപക്ഷത്തിൽ ഉൾപ്പെടുന്നവർക്ക് ആവശ്യമായ ഇടങ്ങളിൽ തങ്ങളുടെ ശബ്ദം ഉയർത്താൻ ജീവിതപ്രാരാബ്ധങ്ങൾക്കിടയിൽ സമയം ലഭിക്കാറില്ല.
പരിഷ്കാരങ്ങൾ കൊണ്ടുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചു ന്യൂനപക്ഷത്തിൽ വരുന്ന സ്വാധീനശക്തിയുള്ള വിഭാഗത്തിന് അറിയാം. പരിഷ്കാരങ്ങൾ നടപ്പിലാകുന്നതുവരെ അവകൊണ്ടുള്ള നേട്ടങ്ങളെക്കുറിച്ചു ഭൂരിപക്ഷസമൂഹത്തിന് അറിവുണ്ടാകില്ല. വിവരങ്ങൾ ലഭിക്കുന്നതിലും മറ്റുമുള്ള ന്യൂനപക്ഷത്തിന്റെ സ്വാധീനം, പരിഷ്കരണത്തെ തടസപ്പെടുത്താനുള്ള സ്വാധീനം ചെലുത്തുന്നതിനുപോലും ഇടയാക്കും. അതിനാൽ പരിഷ്കാരത്തിന്റെ രാഷ്ട്രീയ സന്പദ്വ്യവസ്ഥയെക്കുറിച്ചു മനസിലാക്കുന്നതിനു പൗരന്മാർ ശ്രദ്ധിക്കണം.
കർഷകരെന്ന പേരിൽ ചെയ്യുന്നത്
1991ൽ ഗവണ്മെന്റ് നടപ്പിലാക്കിയ വിപണിയിലെ പരിഷ്കരണ നടപടികളുമായി താരതമ്യം ചെയ്യുന്പോൾ ഇന്നു പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കന്പോള പരിഷ്കാരങ്ങൾ കൂടുതൽ ബുദ്ധിമുട്ടേറിയതാണ്. ഉത്പന്നവിപണിയിലെ പരിഷ്കരണം ആഭ്യന്തരനിക്ഷേപകരെയും വിദേശനിക്ഷേപകരെയും നേർക്കുനേർ കൊണ്ടുവരുന്നു.
ജനാധിപത്യരാജ്യത്തു നിക്ഷേപകരെ സംബന്ധിച്ചു വൈകാരികതടസങ്ങളൊന്നും ബാധകമല്ലാത്തതിനാൽ അത്തരം പരിഷ്കരണത്തിനെതിരേ ‘സാധാരണക്കാരൻ’ എന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്താൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നേതാക്കന്മാർക്കു ബുദ്ധിമുട്ടാണ്. ഇതിനു വിപരീതമായി, ബാക്കിയുള്ള 28 സംസ്ഥാനങ്ങളിലെ കോടിക്കണക്കിനു കർഷകരേക്കാൾ കൂടുതൽ സന്പത്തുള്ള പഞ്ചാബ് കർഷകനെ ഉപയോഗിച്ച് ‘സാധാരണക്കാരൻ ’ എന്ന വികാരം എളുപ്പത്തിൽ രൂപപ്പെടുത്താൻ ഇവർക്കു കഴിയും.
മറ്റ് 28 സംസ്ഥാനങ്ങളിലെ സഹോദരങ്ങൾക്കു ലഭിക്കുന്ന ആനുകൂല്യത്തിനു തടസമായാണ് ഈ സന്പന്നനായ പഞ്ചാബിലെ കർഷകൻ നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ കാർഷികബിൽ സാധാരണക്കാർക്ക് എതിരാണെന്ന തരത്തിലുള്ള മുദ്രാവാക്യം അപ്രസക്തമാണ്.
‘കുടുംബസ്വത്തു വിൽക്കുന്നു’
യാഥാർഥ്യത്തിൽനിന്ന് അകലെയുള്ള സമാനമായ മറ്റൊരു മുദ്രാവാക്യം സ്വകാര്യവത്കരണത്തിനും ആസ്തി ധനസമാഹരണത്തിനുമെതിരേ ആവർത്തിച്ചു കേൾക്കുന്നു. അസംഘടിതവിഭാഗത്തിൽ ജോലിചെയ്യുന്ന തൊഴിലാളികളേക്കാൾ സംഘടിതവിഭാഗത്തിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്കു മെച്ചപ്പെട്ട വേതനവും കുറഞ്ഞ തൊഴിൽസമയവുമാണുള്ളത്.
അതിനാൽ സംഘടിതമേഖലയിൽ ജോലിചെയ്യുന്നവർക്കു പ്രത്യേക അവകാശമുള്ളതായി കണക്കാക്കാം. 2018-19ലെ സാന്പത്തികസർവേ പ്രകാരം പ്രത്യേകാവകാശമുള്ള തൊഴിലിടങ്ങളിൽ കർക്കശമായ തൊഴിൽ നിയമങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് പുതിയ തൊഴിൽ സൃഷ്ടിക്കുന്നതു കുറയുകയും യുവാക്കളുടെ തൊഴിലവസരങ്ങൾ അപഹരിക്കപ്പെടുകയും ചെയ്തു.
ജിഡിപിയുടെ സിംഹഭാഗവും സ്വകാര്യമേഖല സംഭാവന ചെയ്യുന്ന സന്പദ്ഘടനയിൽ പൊതുമേഖലയ്ക്കു മാത്രം പരിഗണന ലഭിക്കുന്നതു കുടുംബത്തിൽ കൂടുതൽ സന്പാദിക്കുന്നയാളെ അനാഥനാക്കുന്ന ഇടപാടാണ്. 2019-20ലെ സാന്പത്തികസർവേ പ്രകാരം പൊതുമേഖല സൃഷ്ടിച്ച മൂല്യത്തിന്റെ ഭൂരിഭാഗവും രണ്ടാംതരമായിരുന്നു. അതുകൊണ്ടുതന്നെ ‘കുടുംബസ്വത്തു വിൽക്കുന്നു’ എന്ന തരത്തിലുള്ള പ്രചാരണങ്ങൾ ധാരണയില്ലായ്മയെയാണു കാണിക്കുന്നത്. കാരണം ആസ്തിധനസമാഹരണത്തിന്റെ ഭാഗമായി സന്പദ്രംഗത്ത് ഉത്പാദനക്ഷമമായ ഉപയോഗത്തിനായി പൊതുമേഖലയെ പാട്ടത്തിനു നൽകുകയാണു ചെയ്യുന്നത്; വിൽക്കുകയല്ല.
നിലവിലെ സ്ഥിതി തുടരുക എന്ന സവിശേഷാധികാരം പേറുന്ന ന്യൂനപക്ഷം, പരിഷ്കരണങ്ങളെ എതിർക്കുന്നതിനു പിന്നിലുള്ള നിക്ഷിപ്ത താത്പര്യങ്ങളെക്കൂടി പൗരന്മാർ മനസിലാക്കണം. അവർ ‘സാധാരണക്കാർ’ എന്ന പേരിൽ ഉയർത്തിക്കാട്ടുന്നതു പദവിയിലിരിക്കുന്നവരെയും അധികാരത്തിന്റെ ഇടനാഴികളിൽ സ്വാധീനമുള്ളവരെയുമാണ്. അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള ശ്രമമാണ്.
നേരേമറിച്ച്, പരിഷ്കരണങ്ങൾ ലക്ഷ്യമിടുന്നതു സവിശേഷാധികാരങ്ങളേതുമില്ലാത്ത കോടിക്കണക്കിനു ‘ശരിയായ സാധാരണക്കാരെ’യാണ്. പരിഷ്കരണങ്ങൾക്കെതിരേ നിൽക്കുന്നവരുടെ ഉദ്ദേശ്യങ്ങൾ മനസിലാക്കാനും സാധാരണക്കാർക്കായി പരിഷ്കരണങ്ങൾ കൊണ്ടുവരാൻ നിർവ്യാജമായി ശ്രമിക്കുന്നവരെ മനസിലാക്കാനും പൗരന്മാർക്കു കഴിയണം.
അഭിനന്ദിക്കണം
അവസാനമായി, നഷ്ടസാധ്യത സഹിച്ചു പരിഷ്കരണങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നവരെ അഭിനന്ദിക്കേണ്ടതുമുണ്ട്. പരിഷ്കരണങ്ങൾ പ്രഖ്യാപിക്കുന്പോൾ, അവയെക്കുറിച്ച് അറിയുകയോ അവയെ സ്വാധീനിക്കുകയോ ചെയ്യാനാകാത്ത സാധാരണക്കാർക്കുവേണ്ടി, പിന്നിൽ പ്രവർത്തിക്കുന്നവർ രാഷ്ട്രീയപരമായ ഉത്തരവാദിത്വംകൂടിയാണെടുക്കുന്നത്.
നമ്മുടേതുപോലൊരു ജനാധിപത്യരാജ്യത്തു സംരംഭകരെപ്പോലെതന്നെ പരിഷ്കരണം കൊണ്ടുവരുന്നവരെയും നാം പരിഗണിക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ ഇന്ത്യൻ സന്പദ്വ്യവസ്ഥ എല്ലാവർക്കും ഗുണകരമായി മാറുകയുള്ളൂ.
ഡോ. കെ.വി. സുബ്രഹ്മണ്യൻ
(കേന്ദ്രസർക്കാരിന്റെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവ്)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
Latest News
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
Latest News
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top