സ്കൂളുകളിൽ കരിയർ കൗണ്‍സലിംഗ് നിർബന്ധമാക്കണം
Thursday, May 7, 2020 11:56 PM IST
’’നിങ്ങൾ എവിടെയോ അവിടെനിന്നു തുടങ്ങുക, നിങ്ങൾക്കെന്തുണ്ടോ അതുപയോഗപ്പെടുത്തുക, നിങ്ങൾക്കെന്താവുമോ അതു പ്രവർത്തിക്കുക.’’ ഇതു നമ്മോടുപറഞ്ഞത് ടെന്നീസ് മാന്ത്രികൻ ആർതർ ആഷേ ആണ്. നമുക്കുള്ള സകല വിഭവങ്ങളുമുപയോഗപ്പെടുത്തി നമ്മുടെ ലോകം പരമാവധി വികസിതമാക്കാൻ പ്രേരകമാണ് ആ വാക്കുകൾ.

എന്നാൽ, നമ്മുടെ കുട്ടികൾ ഉപരിപഠന കോഴ്സുകൾ തെരഞ്ഞെടുക്കുന്നത് മിക്കവാറും അവരുടെ അഭിരുചിക്കോ കഴിവിനോ അനുസരിച്ചല്ല. മറിച്ച് മാതാപിതാക്കളുടെയോ അടുത്ത ബന്ധുക്കളുടെയോ അഭിപ്രായമാണ് ഇവിടെ പ്രേരകശക്തി. കുട്ടികളുടെ പ്രയോജനപ്രദമായ ജന്മസിദ്ധികളെ അവയുടെ പാരമ്യതയിലെത്തിക്കുന്ന കരിയർ കൗണ്‍സലിംഗിന് ഇന്ത്യൻ വിദ്യാഭ്യാസം പ്രാധാന്യം കൊടുക്കുന്നില്ല എന്നത് വളരെ ഖേദകരമായ വസ്തുതയാണ്.

പരപ്രേരണയുടെ സെക്കൻഡറി തലം

മിക്ക കുട്ടികളും പ്ലസ്ടുവിനു പഠിക്കുന്പോൾത്തന്നെ മാതാപിതാക്കളുടെ പ്രേരണയാൽ ഡോക്ടറോ എൻജിനിയറോ ആകാനുള്ള കോച്ചിംഗ് ക്ലാസുകളിൽ അഡ്മിഷൻ തേടുന്നു. മറ്റുചിലരാകട്ടെ ആറാം ക്ലാസ് മുതലേ പരിശീലനം ആരംഭിച്ചു കഴിയും. ഏകദേശം അഞ്ഞൂറു കുട്ടികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചപ്പോൾ അവരാരും സ്വന്തം ഇഷ്ടപ്രകാരമല്ല കോഴ്സുകൾ തെരഞ്ഞെടുത്തതെന്നും പലരും മാതാപിതാക്കളുടെയോ കൂട്ടുകാരുടെയോ അധ്യാപകരുടെയോ നിർദേശപ്രകാരമാണതു ചെയ്തതെന്നും മനസിലാക്കാൻ കഴിഞ്ഞു. ഈ അഞ്ഞുറു പേരിൽ എട്ടു കുട്ടികൾ മാത്രമാണ് ഒരു കരിയർ കൗണ്‍സലറുടെ സഹായം തേടിയത്.

മാതാപിതാക്കളുടെ നിർബന്ധത്താൽ എൻജിനിയറിംഗ് കോഴ്സിനു ചേർന്ന പല കുട്ടികളും പാതിവഴിയിൽ വിദ്യാഭ്യാസം ഉപേക്ഷിച്ചതായി പഠനങ്ങൾ തെളിയിക്കുന്നു. ചിലരാകട്ടെ പ്രതീക്ഷയ്ക്കൊത്ത നല്ല ജോലി ലഭിക്കാതെ മാനസിക സമ്മർദത്തിൽ അകപ്പെടുന്നു. ചിലർ മാതാപിതാക്കളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിക്കാതെ വരുന്പോൾ ആത്മഹത്യയ്ക്കു പോലും മുതിരുന്നു. കോഴ്സുകൾ തെരഞ്ഞെടുക്കുന്നതിനു മുന്പ് ഒരു കരിയർ കൗണ്‍സലറുടെ സഹായം തേടിയാൽ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാവുന്നതാണ്.

ഇന്ന് അപൂർവം സ്കൂളുകളിലേ കരിയർ കൗണ്‍സലറുടെ സഹായം ലഭ്യമാകുന്നുള്ളു. കുട്ടികളുടെ വ്യക്തിത്വവും അഭിരുചിയും കഴിവുകളും കണ്ടെത്താനുളള പല സൈക്കോളജിക്കൽ ടെസ്റ്റുകളുമുണ്ട്. അതിലൂടെ അവരുടെ അഭിരുചിക്കും കഴിവുകൾക്കും അനുസരിച്ചുള്ള കോഴ്സുകൾ തെരഞ്ഞെടുക്കാം. അതിനുശേഷം അനുയോജ്യമായ ജോലി തെരഞ്ഞെടുക്കുന്നതിനും കരിയർ കൗണ്‍സലർക്കു സഹായിക്കാനാവും.

കൗണ്‍സലിംഗ്

യൗവനാരംഭത്തിൽ രൂപപ്പെടുന്ന നല്ലശീലങ്ങളാണ് വ്യക്തിത്വരൂപീകരണം കുറ്റമറ്റതാക്കുന്നതെന്ന് അരിസ്റ്റോട്ടിൽ പറഞ്ഞു. സ്കൂൾ പഠനം നടക്കുന്ന കൗമാരകാലത്തുതന്നെ ഈ നല്ല ശീലങ്ങളെക്കുറിച്ചുള്ള ആരോഗ്യകരമായ വീക്ഷണം രൂപപ്പെടേണ്ടതുണ്ട്. ജീവിതത്തിലെ വൈഷമ്യമേറിയ ഒരു കാലഘട്ടത്തിലൂടെയാണ് സ്കൂൾ കുട്ടികൾ കടന്നുപോകുന്നത്. ബാല്യത്തിൽ നിന്ന് കൗമാരത്തിലേയ്ക്കും യൗവനത്തിലേയ്ക്കുമുള്ള പരിവർത്തന സാഹചര്യം മാനസിക സന്തുലിതാവസ്ഥയുള്ള കുട്ടിക്കു പോലും സങ്കീർണഘട്ടമാണ്. കുടുംബം കഴിഞ്ഞാൽ കുട്ടികളെ ഏറ്റവും സ്വാധീനിക്കുന്നത് സ്കൂളും പരിസരവുമാണ്. അതുകൊണ്ട് കുട്ടികളുടെ വളർച്ചയിൽ കുടുംബവും സ്കൂളും ഒരുപോലെ പ്രധാന്യമർഹിക്കുന്നു.


സ്വയംപര്യാപ്തത ആർജിക്കുന്നതിനും സ്വയം ക്രമീകരണങ്ങൾ നടത്തുന്നതിനും അങ്ങനെ കുട്ടികളെ രൂപപ്പെടുത്തുന്നതിലും സ്കൂൾ കൗണ്‍സലിംഗ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അവരിൽ വേരൂന്നിയിട്ടുള്ള നെഗറ്റീവായ ആശയങ്ങളും വിശ്വാസങ്ങളും ദൂരികരിക്കാൻ കൗണ്‍സലിംഗ് തെറാപ്പികൾക്കു കഴിയും. ഒരു കുട്ടിയുടെ പ്രശ്നങ്ങൾ എന്തുതന്നെയായാലും അവ അകറ്റാൻ ഒരു നല്ല കൗണ്‍സലർക്കു സാധിക്കും.

ക്ലാസ്റൂം കൗണ്‍സലിംഗ് പുതിയ അറിവുകൾ നേരിടുന്നതിനും കഴിവുകൾ വർധിപ്പിക്കുന്നതിനും മാത്രമല്ല, കുട്ടികളുടെ വളർച്ചയുടെ കാലഘട്ടങ്ങളിൽ പകർന്നു നൽകേണ്ട പഠനപരവും തൊഴിൽപരവും വ്യക്തിപരവും സാമൂഹികവുമായ അവബോധം വളർത്തുന്നതിനും പ്രയേജനപ്പെടും.

കരിയർ കൗണ്‍സലിംഗ് ഒരു ജോലി തെരഞ്ഞെടുക്കുന്നതിനു മാത്രമല്ല സഹായിക്കുന്നത്. ഒരു വ്യക്തിയുടെ ഒട്ടുമിക്ക ജീവിതവ്യാപാരങ്ങളെയും അതായത് തൊഴിൽ, കുടുംബം, വ്യക്തിപരമായ മറ്റു കാര്യങ്ങൾ, അവയിലുണ്ടാകുന്ന പ്രശ്നങ്ങൾ ഇതൊക്കെയും പരിഹരിച്ച് തക്കസമയത്ത് ഉചിതമായ തീരുമാനങ്ങളെടുക്കുന്നതിനും നന്നായി ജീവിതവും ജോലിയുമൊക്കെ പ്ലാൻ ചെയ്യുന്നതിനും പ്രാപ്തി നൽകുന്നു. സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് മറ്റുവഴികളിലൂടെ വിവിധ കോഴ്സുകളെക്കുറിച്ചും കരിയറിനെക്കുറിച്ചും അറിവുകിട്ടാനുള്ള സാധ്യത കുറവാണ്. അതുകൊണ്ട് സ്കൂളിൽത്തന്നെ അവർക്ക് കരിയർ കൗണ്‍സലിംഗിനുള്ള സൗകര്യം ഉണ്ടാകണം.

ഇന്നു പല കുട്ടികളും തങ്ങളുടെ കൂടുതൽ കുട്ടുകാരും ഏത് കരിയർ ആണോ തെരഞ്ഞെടുക്കുന്നത് ആ കരിയർ തന്നെ തെരഞ്ഞെടുക്കാനുള്ള താൽപര്യം കാണിക്കാറുണ്ട്. എന്നാൽ, മൂന്നിൽ ഒരു കുട്ടി വീതം തങ്ങൾ തെരഞ്ഞെടുത്ത കോഴ്സിൽ അസന്തുഷ്ടരാണെന്ന് ഒരു പഠനം വെളിപ്പടുത്തിയിട്ടുണ്ട്.

ഒരു തൊഴിൽ തെരഞ്ഞെടുക്കുന്നതിൽ കുട്ടികളെ സ്വാധീനിക്കുന്ന ഘടകങ്ങൾ പലതാണ്. വ്യക്തിപരമായ താൽപര്യങ്ങൾ, കുടുംബത്തിലെ മറ്റു വ്യക്തികളുടെ വിദ്യാഭ്യാസം, മാധ്യമങ്ങളുടെ സ്വാധീനം, ജോലിയെക്കുറിച്ച് അവർക്കുള്ള ധാരണകളും അറിവുകളും, അങ്ങനെ പലതും. ഉചിതമായ കോഴ്സ് ഉപരിപഠനത്തിനു വേണ്ടി കണ്ടെത്തുക എന്നത് കുട്ടികളെ സംബന്ധിച്ച് വളരെ പിരിമുറുക്കം ഉണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ ആ ഉത്തരവാദിത്വം അവർ മാതാപിതാക്കൾക്കോ അധ്യാപകർക്കോ വിട്ടുകൊടുക്കുന്നു. ഒരു പരിധിവരെ ഈ പിരിമുറുക്കം കുട്ടികൾക്ക് നല്ലതായി ഭവിക്കാമെങ്കിലും പല അപാകതകളും സംഭവിക്കാറുണ്ട്.

ഭൂരിപക്ഷം കുട്ടികൾക്കും കൗമാരത്തിൽ പഠനത്തിനും വ്യക്തിത്വരൂപീകരണത്തിനും മാർഗനിർദേശം ആവശ്യമാണ് . ജന്മവാസനകൾ ചിലരെ ഒൗന്നത്യത്തിലെത്തിച്ചെന്നുവരാം. എന്നാൽ അവർക്കുപോലും ആ ഉന്നതസ്ഥാനം നിലനിർത്തണമെങ്കിൽ കുറ്റമറ്റ വ്യക്തിത്വവും അതിനെക്കുറിച്ചുള്ള അവബോധവും അതാർജിക്കാനുള്ള പരിശീലനവും അനിവാര്യമാണ്.

ലിസി സണ്ണി സ്റ്റീഫൻ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.