ശബരിമലയിൽ ആരുടെ ശരിയാണു ശരി?
Thursday, November 29, 2018 12:51 AM IST
സാബു ജോണ്‍

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ചോദ്യോത്തരവേളയിൽ തുടങ്ങിയ പ്രതിഷേധം സഭ പിരിയുവോളം പലപ്പോഴായി നിയമസഭയിൽ അലയടിച്ചു. ഉച്ചകഴിഞ്ഞ് രണ്ടോടെ സഭ പിരിയുന്പോഴും ശബരിമലയിലെ പ്രശ്നങ്ങളുടെ കാരണക്കാരെ കണ്ടെത്താൻ കഴിഞ്ഞില്ല. ബിജെപിയെ വളർത്തുന്നത് ആര് എന്ന ചോദ്യത്തിനും ഉത്തരമായില്ല.

ചോദ്യോത്തരവേള മുഴുമിപ്പിക്കുന്നതിനു മുന്പേ ബഹളം മൂലം സഭ നിർത്തിവയ്ക്കേണ്ടി വന്നു. പിന്നീട് പതിനൊന്നിനു സഭ തുടങ്ങിയപ്പോഴേക്കും ശബരിമലയിലെ പോലീസ് രാജും ഭക്തർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഉന്നയിച്ചുകൊണ്ട് വി.എസ്. ശിവകുമാറിന്‍റെ അടിയന്തരപ്രമേയ നോട്ടീസിന്‍റെ ചർച്ച തുടങ്ങി. ഭക്തർക്കു സൗകര്യം ഏർപ്പെടുത്തുക, അക്രമികളെ തടയുക എന്നതാണു സർക്കാരിന്‍റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഹൈക്കോടതി പോലും സർക്കാർ നടപടികളെ അംഗീകരിച്ചു എന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം.
സർക്കാരിന്‍റെ നടപടികൾ അംഗീകരിക്കുന്നതു കൊണ്ടാണോ ഹൈക്കോടതി മൂന്നംഗ സമിതിയെ നിയോഗിച്ചതെന്നായി വി.എസ്. ശിവകുമാർ.

ചട്ടന്പിസ്വാമിയുടെയും ശ്രീനാരായണഗുരുവിന്‍റെയും പ്രതിമ തകർത്ത സ്ഥലങ്ങളിൽ മുഖ്യമന്ത്രിയോ മന്ത്രിമാരോ പോയില്ല. എന്നാൽ, കുണ്ടമണ്‍കടവിൽ ഒരു സ്വാമിയുടെ ഇൻഷ്വർ ചെയ്ത രണ്ടു കാർ കത്തിച്ചപ്പോൾ മുഖ്യമന്ത്രി ഉൾപ്പെടെ ഓടിയെത്തി. ബിജെപിയെ വളർത്താനും കോണ്‍ഗ്രസിനെ തകർക്കാനുമുള്ള ലക്ഷ്യത്തോടെയാണു സർക്കാർ പ്രവർത്തിക്കുന്നതെന്ന കാര്യത്തിൽ ശിവകുമാറിനു തർക്കമില്ല. ഇങ്ങനെ പോയാൽ പിണറായി വിജയൻ കേരളത്തിലെ അവസാനത്തെ സിപിഎം മുഖ്യമന്ത്രിയായിരിക്കുമെന്ന മുന്നറിയിപ്പും ശിവകുമാർ നൽകി.

സംഘപരിവാർ രാജ്യവ്യാപകമായി പ്രചരിപ്പിക്കുന്ന നുണകളുടെ പ്രചാരകനായി ശിവകുമാർ മാറിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ആർഎസ്എസ് നേതാവിനു മൈക്ക് കൊടുത്തതിനേക്കുറിച്ചു മുഖ്യമന്ത്രി പറഞ്ഞു. ആർഎസ്എസ് നേതാവിന്‍റെ പേരു പറയാൻ പ്രതിപക്ഷം നിർബന്ധിച്ചെങ്കിലും പിണറായി തയാറായില്ല.

കോണ്‍ഗ്രസിനെ തളർത്താൻ ഞങ്ങൾ നോക്കും. പക്ഷേ ബിജെപിയെ വളർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതു നിങ്ങൾ തന്നെയാണു ചെയ്യുന്നത്. പ്രതിപക്ഷത്തെ നോക്കി മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം അനുഭവങ്ങളിൽ നിന്നു കോണ്‍ഗ്രസ് ഇനിയെങ്കിലും പാഠം പഠിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎമ്മുകാർ ബംഗാളിന്‍റെയും ത്രിപുരയുടെയും അനുഭവത്തിൽ നിന്നു പാഠം പഠിച്ചാൽ മതിയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ മറുപടി. തങ്ങൾ ഉത്തരേന്ത്യയിലുൾപ്പെടെ തിരിച്ചുവരവിന്‍റെ പാതയിലാണെന്നും രമേശ് പറഞ്ഞു.


നവോത്ഥാനപ്രസ്ഥാനത്തേക്കുറിച്ചു മുഖ്യമന്ത്രി ഉൗറ്റം കൊള്ളുന്നതിലും രമേശിനു യോജിപ്പില്ല. ഗുരുവായൂർ, വൈക്കം സത്യഗ്രഹങ്ങൾ നടത്തിയത് കോണ്‍ഗ്രസ് ആണ്. അന്നു കമ്യൂണിസ്റ്റ് പാർട്ടി നിലവിൽ വന്നിട്ടു പോലുമില്ല. നിങ്ങൾ പറഞ്ഞപ്പോൾ വത്സൻ തില്ലങ്കേരി മൈക്ക് എടുത്തു. തില്ലങ്കേരി പറഞ്ഞപ്പോൾ അണികൾ അനുസരിച്ചു. എങ്കിൽ പിന്നെ എന്തിന് നിരോധനാജ്ഞ. തില്ലങ്കേരിയോടു പറഞ്ഞാൽ പോരേ- രമേശ് പരിഹസിച്ചു.

ഭരണ - പ്രതിപക്ഷ തർക്കത്തിനിടയിൽ ബിജെപിയുടെ ഏക അംഗമായ ഒ. രാജഗോപാലും നിലപാട് വ്യക്തമാക്കി. നിങ്ങൾ രണ്ടു കൂട്ടരെയും മടുത്ത ജനങ്ങളാണ് ബിജെപിയെ വളർത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗം കഴിഞ്ഞപ്പോഴേ പ്രതിപക്ഷാംഗങ്ങൾ പ്ലക്കാർഡുകളും പിടിച്ച് മുദ്രാവാക്യം മുഴക്കി നടുത്തളത്തിലേക്കിറങ്ങി. അവശേഷിച്ച ബിസിനസ് ക്ഷണനേരം കൊണ്ടു പൂർത്തിയാക്കി സഭ പിരിയുന്നതായി സ്പീക്കർ പ്രഖ്യാപിച്ചു. മൂന്നു ബില്ലുകൾ സബ്ജക്ട് കമ്മിറ്റിക്ക് അയയ്ക്കാൻ മിനിറ്റുകൾ മാത്രമേ വേണ്ടി വന്നുള്ളു.

ശബരിമല വിശ്വാസികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒ. രാജഗോപാലും പി.സി. ജോർജും കറുത്ത വസ്ത്രമണിഞ്ഞാണ് സഭയിലെത്തിയത്. ജോർജ് കറുത്ത ഷർട്ട് കൂടാതെ കറുത്ത ഷാൾ കൂടി ധരിച്ചു. പുതിയ സഖ്യക്കാരായ രാജഗോപാലും ജോർജും പലപ്പോഴും ഒരുമിച്ചിരുന്ന് സംസാരിക്കുന്നതും കൗതുകമായി. ഇവർ കറുത്ത വസ്ത്രമണിഞ്ഞെത്തുന്നതറിയാതെ കറുത്ത കുപ്പായമിട്ടു വന്ന റോഷി അഗസ്റ്റിനും ടി.വി. രാജേഷും മുകേഷുമൊക്കെ തുടക്കത്തിലെങ്കിലും ആശയക്കുഴപ്പത്തിലുമായി.

ശബരിമല വിഷയത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന സന്ദേശമാണ് പ്രതിപക്ഷം ആദ്യദിവസം തന്നെ നൽകിയത്. പ്രഖ്യാപിത നിലപാടിൽ മാറ്റമില്ലെന്നു മുഖ്യമന്ത്രിയും വ്യക്തമാക്കി. അടിയന്തരപ്രമേയ നോട്ടീസിന്മേൽ രണ്ടു തവണയായി സംസാരിച്ച മുഖ്യമന്ത്രി ഒരു മണിക്കൂറിലേറെ പ്രസംഗിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അന്പതു മിനിറ്റ് സംസാരിച്ചു. ശിവകുമാർ ഇരുപതു മിനിറ്റിലേറെയും പ്രസംഗിച്ചു. അടിയന്തരപ്രമേയം ചർച്ച ചെയ്യാൻ അനുവദിച്ചിരുന്നെങ്കിലും ഇത്രയും സമയം മതിയാകുമായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.