നവകേരള സൃഷ്ടിക്കുതകുന്ന പദ്ധതികൾക്കു തദ്ദേശസ്ഥാപനങ്ങൾ ഊന്നൽ നൽകണം
Wednesday, November 28, 2018 1:18 AM IST
(നവകേരളം കർമപദ്ധതി ശിൽപ്പശാലയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെന്‍ററിൽ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗം)

തദ്ദേശസ്ഥാപനങ്ങളുടെ 2019-20ലെ വാർഷിക പദ്ധതി തയാറാക്കുന്ന പ്രവർത്തനം പുരോഗമിക്കുകയാണ്. ഡിസംബർ അവസാനത്തോടെ പൂർത്തിയാകും. 2017-18 ൽ 90 ശതമാനത്തിലധികം പദ്ധതി ചെലവ് കൈവരിക്കാൻ സംസ്ഥാനത്തിനായി. പ്രളയം സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലും 2018-19ൽ ഇതുവരെ 45 ശതമാനം പദ്ധതിച്ചെലവ് കൈവരിക്കാനായി. നവകേരള സൃഷ്ടിക്ക് ഊന്നൽ നൽകിയാവണം തദ്ദേശസ്ഥാപനങ്ങൾ പദ്ധതികൾ തയാറാക്കേണ്ടത്. ഇവ ഗുണനിലവാരമുള്ള പദ്ധതികളായിരിക്കണം.

കാലാനുസൃതമായ പുരോഗതി നാടിനു നേടിയെടുക്കേണ്ടതുണ്ട്. പുതിയ കേരളം സൃഷ്ടിക്കാൻ പുതിയ തൊഴിലവസരങ്ങൾ ഉണ്ടാവുകയും പുതിയ നിക്ഷേപങ്ങൾ വരികയും വിവിധ മേഖലകളെ മാറ്റുന്ന വിധത്തിൽ പ്രവർത്തനം വ്യാപകമാക്കുകയും വേണം. ഇതോടൊപ്പം ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, ടൂറിസം തുടങ്ങിയ മേഖലകളിലെ നിലവിലെ പദ്ധതികൾ ശക്തിപ്പെടുത്തണം. നവകേരളം നിർമിതിയുമായി മിഷൻ പ്രവർത്തനങ്ങൾ എങ്ങനെ യോജിപ്പിക്കാമെന്നു ഗൗരവമായി ചിന്തിക്കണം.

മാലിന്യ സംസ്‌കരണത്തിൽ തദ്ദേശസ്ഥാപനങ്ങൾ കർശന നടപടി സ്വീകരിക്കേണ്ടതുണ്ട്. തദ്ദേശസ്ഥാപന പരിധിയിൽ ഒരു അറവുശാലയുണ്ടെങ്കിൽ അതിനു മാലിന്യ സംസ്‌കരണത്തിനു സംവിധാനം ഉണ്ടായിരിക്കണം. സദ്യ നടത്തുമ്പോൾ വരുന്ന മാലിന്യം സംസ്‌കരിക്കാൻ സംവിധാനമുണ്ടോയെന്നു ചിന്തിക്കണം. ഹോട്ടലുകളിലെയും ആശുപത്രികളിലെയും മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ പരിശോധിക്കണം. തദ്ദേശസ്ഥാപനങ്ങൾ അത്തരം പരിശോധനകളുമായി ഗൗരവമായി മുന്നോട്ടു നീങ്ങണം. ഇതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല.


ഹോട്ടലുകളിൽ വൃത്തിയുള്ള ഭക്ഷണം ഉറപ്പാക്കണം. അവരോട് ഒരു വിരോധവുമില്ല. നാടിന് അവരെല്ലാം ആവശ്യമാണ്. എന്നാൽ, നല്ലതല്ലാത്ത ഭക്ഷണം വിളമ്പുന്നതു തടയണം. ബന്ധപ്പെട്ട വകുപ്പുകളും ഇതെല്ലാം ഗൗരവത്തോടെ കാണണം. വഴിയിൽ കിടക്കുന്ന മാലിന്യം നീക്കംചെയ്യുന്നതു മാത്രമല്ല ശുചീകരണം.

ജലവിനിയോഗത്തിലും കൂടുതൽ ശ്രദ്ധ ആവശ്യമാണ്. കുടിവെള്ളം പച്ചക്കറിത്തോട്ടത്തിൽ ഉപയോഗിക്കുന്ന രീതി മാറണം. കുളിക്കുന്ന വെള്ളം തോട്ടത്തിലേക്ക് തിരിച്ചുവിട്ട് ഉപയോഗിക്കണം. ഇതിലും തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടൽ അനിവാര്യമാണ്. സ്വന്തമായി ഭൂമിയില്ലാത്തവർക്കു വീട് വച്ചു നൽകുന്ന പദ്ധതിക്ക് ഈ വർഷം തുടക്കം കുറിക്കണം. ഓരോ ജില്ലയിലും ഒരു പൈലറ്റ് പദ്ധതി നടപ്പാക്കണം. ഇതിനായി പ്രാദേശിക സ്പോൺസർഷിപ്പ് ഉപയോഗപ്പെടുത്തണം. തദ്ദേശസ്ഥാപനങ്ങളാണ് ഇതിന് നേതൃത്വം വഹിക്കേണ്ടത്. ഭൂമിയുള്ള ഭവനരഹിതർക്കായി 50,000 വീടുകളുടെ നിർമാണം ആരംഭിച്ചു. തണ്ണീർത്തടം, സി. ആർ. സെഡ് പ്രശ്നങ്ങൾ ജില്ലാ കളക്ടർമാരുമായി ബന്ധപ്പെട്ട് പരിഹരിക്കണം.

2.20 ലക്ഷം ഹെക്ടർ തരിശു സ്ഥലങ്ങളിൽ കൃഷി വ്യാപിപ്പിച്ചു. 70,000 ഹെക്ടറിൽ പച്ചക്കറി കൃഷി വ്യാപിപ്പിച്ചു. 2.87 കോടി വൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചു. എല്ലായിടവും തരിശുരഹിത പ്രദേശമാക്കി മാറ്റാൻ ശ്രമം ഉണ്ടാവണം. നദികളിലെ മാലിന്യ നിക്ഷേപം തടയാൻ ഫലപ്രദമായ ബോധവത്കരണം നടത്തുന്നതിന് തദ്ദേശസ്ഥാപനങ്ങൾ പ്രധാന പങ്ക് വഹിക്കണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.