ബാലാകോട്ട് ബോംബ് ആക്രമണം: കൊല്ലപ്പെട്ടവരിൽ ഐഎസ്ഐ കേണലും
ബാലാകോട്ട് ബോംബ് ആക്രമണം: കൊല്ലപ്പെട്ടവരിൽ ഐഎസ്ഐ കേണലും
പാക്കിസ്ഥാനിലെ ബാലാകോട്ടിൽ ഇന്ത്യ നടത്തിയ ബോംബാക്രമണത്തിൽ ഐഎസ്ഐയിലെ ഒരു കേണലും ജയ്ഷിന്‍റെ 19 ഉന്നത പരിശീലകരും കൊല്ലപ്പെട്ടു. തങ്ങളുടെ താവളം ആക്രമിക്കപ്പെട്ടതായി ജയ്ഷ് ഇ മുഹമ്മദ് എന്ന ഭീകരസംഘടന സമ്മതിക്കുകയും ചെയ്തു.

ജയ്ഷ് സ്ഥാപകൻ മൗലാന മസൂദ് അസ്ഹറിന്‍റെ സഹോദരൻ മൗലാന അമ്മർ അസ്ഹറിന്‍റെ ശബ്ദ സന്ദേശത്തിലാണ് ഇതറിവായത്. ശബ്ദരേഖ ഇന്നലെ പുറത്തുവന്നു. മസൂദിന്‍റെ ഭാര്യാസഹോദരൻ യൂസഫ് അസ്ഹർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ഉണ്ടായിരുന്നു.
പാക്കിസ്ഥാൻ പട്ടാളത്തിന്‍റെ ചാരവിഭാഗമാണ് ഐഎസ്ഐ (ഇന്‍റർ സർവീസസ് ഇന്‍റലിജൻസ്). ഒരു മദ്രസ അടക്കം ജയ്ഷ് ഇ മുഹമ്മദിന്‍റെ നാല് കെട്ടിടങ്ങൾ തകർന്നതായി റിപ്പോർട്ടുണ്ട്. റഡാർ ദൃശ്യങ്ങൾ പരിശോധിച്ചശേഷം ഒൗദ്യോഗിക കേന്ദ്രങ്ങളാണ് സ്ഥിരീകരണം നൽകിയതെന്ന് ഒരു ഇംഗ്ലീഷ് ദിനപത്രം റിപ്പോർട്ട് ചെയ്തു.

മൃതദേഹങ്ങൾ മാറ്റി

ബോംബാക്രമണം നടന്ന സ്ഥലത്തുനിന്നു ഡസൻ കണക്കിനു മൃതദേഹങ്ങൾ മാറ്റിയതായി ദൃക്സാക്ഷികൾ പറഞ്ഞെന്നും റിപ്പോർട്ടുണ്ട്. ആരും മരിച്ചതിന്‍റെ സൂച‌നകൾ സ്ഥലത്തില്ലെന്നു റോയിട്ടേഴ്സ് വാർത്താ ഏജൻസിയും അൽജ‌സീറ ടിവിയും റിപ്പോർട്ട് ചെയ്തതിനെ നിരാ‌കരിക്കുന്നതാണു റിപ്പോർട്ട്. ഇന്ത്യയിലെ ഫസ്റ്റ് പോസ്റ്റ് എന്ന ഓൺലൈൻ വാർത്താമാധ്യമത്തിൽ ഇറ്റലിയിലെ റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രാൻ‌സെക്ക മറീറോ എന്ന പ്രതിരോധ എഴുത്തുകാരിയാണ് ഇതെഴുതിയത്. മൊബൈലിലൂടെ ബന്ധപ്പെട്ട തദ്ദേശവാസികളാണ് ആ ലേഖികയ്ക്കു വിവരം നൽകിയത്. അവരുടെ പേരുകൾ പറഞ്ഞിട്ടില്ല.

പട്ടാളം നേരത്തേ ചെന്നു

ബോംബിട്ട സ്ഥലത്തു നാട്ടുകാർ ചെന്നപ്പോഴേക്കും പട്ടാളം അവിടം വളഞ്ഞു മൃതദേഹങ്ങളും മറ്റും വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു എന്നാണ് റിപ്പോർട്ടിലുള്ളത്. പാക് ഐഎസ്ഐയിലെ കേണൽ സലിം കൊല്ലപ്പെട്ടെന്നും കേണൽ ജരാർ ജക്രിക്കു സാരമായ പരിക്കേറ്റെന്നും അവർ പറയുന്നു. ജയ്ഷ് ഇ മുഹമ്മദ് പരിശീലകൻ മുഫ്തി മൊയ്തീനും സ്ഫോട‌കവസ്തു വിദഗ്ധൻ ഉസ്മാൻ ഘനിയും കൊല്ലപ്പെട്ടു എന്നാണു റിപ്പോർട്ട്.


മൊത്തം 35 ജഡങ്ങൾ നീക്കിയെന്നാണു റിപ്പോർട്ടിൽ പറയുന്നത്. ബോംബ് വീണ‌ സ്ഥലത്തു മരങ്ങളും പാറക‌ളുമേ ഉണ്ടായിരുന്നുള്ളൂ എന്നായിരുന്നു പാക് അവകാശവാദം. അവിടെ അപ്പോൾ ജയ്ഷിന്‍റെ താവളമില്ലായിരുന്നെന്ന് പാക്കിസ്ഥാൻ പറയുന്നു. എന്നാൽ, ഫ്രാൻസെസ്കോയോടു സംസാരിച്ചവർ സ്ഥാപനങ്ങൾ ഉണ്ടായിരുന്നതായി പറഞ്ഞു.

മൗലാന മസൂദ് അസ്ഹറിന്‍റെ സഹോദരൻ താമസിക്കാൻ ഉപയോഗിച്ചിരുന്ന ഗസ്റ്റ് ഹൗസും പരിശീലകരുടെയും വിദ്യാർഥികളുടെയും കെട്ടിടങ്ങളുമാണ് തകർന്നത്. റഡാർ ചിത്രങ്ങൾ പുറത്തുവിടണോ എന്നു തീരുമാനിക്കേണ്ടത് രാഷ്‌ട്രീയ നേതൃത്വമാണ്. ഉപഗ്രഹ ചിത്രങ്ങൾ പോലെ അത്ര തെളിഞ്ഞുകാണുന്നതല്ല റഡാർ ചിത്രങ്ങൾ. കനത്ത മൂടൽമഞ്ഞുള്ളതിനാൽ കൂടുതൽ വ്യക്തതയുള്ള ഉപഗ്രഹ ദൃശ്യങ്ങളും ലഭ്യമല്ല. അവ ഉണ്ടായിരുന്നെങ്കിൽ ആക്രമണത്തെപ്പറ്റി വിവാദങ്ങൾ ഉണ്ടാകുമായിരുന്നില്ല.

പഴയ പദ്ധതി

ബാലാകോട്ടിലെ ജയ്ഷ് താവളം ആക്രമിക്കാൻ 2008ൽ ഉണ്ടാക്കിയ പദ്ധതി പൊടിതട്ടിയെടുത്തതാണ് ഇപ്പോൾ ആക്രമണം നടത്തിയതെന്നു ഹിന്ദുസ്ഥാൻ ടൈംസ് ഇന്നലെ റിപ്പോർട്ട് ചെയ്തു. 2008ൽ മുംബൈ ഭീകരാക്രമണ പശ്ചാത്തലത്തിൽ മൻമോഹൻ സർക്കാരാണു താവളം തകർക്കാൻ പരിപാടിയിട്ടത്. രാജ്യാന്തര സമ്മർദത്തെത്തുടർന്ന് അതു മാറ്റിവയ്ക്കുകയായിരുന്നു.

ബാലാകോട്ടിൽ 350ഓളം പേർ മരിച്ചതായി പേരു വെളിപ്പെടുത്താത്ത സർക്കാർ ഉദ്യോഗ‌സ്ഥരെ ഉദ്ധരിച്ചു ചൊവ്വാഴ്ച മുതൽ റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതുവരെ ഗവൺമെന്‍റോ സൈന്യമോ ഔദ്യോഗികമായി മരണസംഖ്യ പറഞ്ഞിട്ടില്ല. പക്ഷേ, മരണസംഖ്യക്കു തെളിവ് ആവശ്യപ്പെട്ടു സമൂഹമാധ്യമങ്ങളിൽ വലിയ കോലാഹലമുണ്ട്. തെളിവ് പുറത്തുവിട്ടു വിമർശകരുടെ നാവടക്കണമെന്നു വിദേശകാര്യത്തിനായുള്ള പാർലമെന്‍ററി കമ്മിറ്റ‌ി ഗവൺമെന്‍റിനോട് ആവശ്യപ്പെട്ടിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.